Friday, June 6, 2014

സ്ത്രീ ജുമുഅഃ ജമാ‍അത്ത് പ്രമാണങ്ങളിലൂടെ

കേരളത്തിലെ മുസ്ലിംകൾക്കിടയിൽ വളരെയധികം ഭിന്നിപ്പ‍ുണ്ടാക്കി ചര്ർച്ച ചെയ്യ​പ്പെടുന്ന ഒരു വിഷയമാണല്ലോ സ്ത്രീകളുടെ ജുമുഅ: ജമാഅത്ത് ജാറംപൂജകരായ ഒരു വിഭാഗം പുരോഹിതർ സമസ്തമുശാവറ എന്ന സുന്നഹദോസ് കൂടി പറയുന്നത് സ്ത്രീകളുടെ ജുമുഅ: ജമാഅത്ത് ഹറാമാണെന്നാണ്. സ്ത്രീകൾ ഏത് കോലം കെട്ടി എവിടെ പോയാലും ഹറാമ് കാണാത്ത ഈ പുരോഹിതൻമാർ സത്യവിശ്വാസിനികളായ മുസ്ലിംസ്ത്രീകൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന പള്ളിയിൽവന്ന് ജുമുഅ:ജമാഅത്തുകളില പ​ങ്കെടുക്കു ന്നത് ഹറാമാണെന്നും അക്കാരണത്താൽ ആ പള്ളികൾ മുനാഫിഖിന്റെ പള്ളികളാണെന്നും സ്ത്രീകൾക്ക് അതിന് അനുമതി നൽകുന്ന മുജാഹിദുകൾ പുത്തൻവാദികളാണെന്നും ഫത്വ നൽകിയിരിക്കയാണ്. എന്നാൽ അന്ത്യപ്രവാചകൻ മുഹമ്മത്മുസ്തഫാസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ച പരിശുദ്ധമായ ദീനുൽഇസ്ലാമിൽ സ്ത്രീകളെ പള്ളികൊള്ളെ ഹറാമാക്കുന്ന ഒരു നിയമവും ഇല്ല എന്നതാണ് വാസ്തവം. മറിച്ച് നബിസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പ‍ിച്ചത് ,സ്ത്രീകൾ പള്ളികളിലേക്ക് പോകണമെന്നാണ്. പള്ളിയിൽ പോയി നമസ്ക്കരിക്കുക എന്നത് അവരുടെ അവകാശമാണ്. അതിനാൽ പുരുഷൻമാരോട് പള്ളിയിൽപോയി നിസ്ക്കരിക്കുന്നതിൽ നിന്നും അവരെ തടയരുതെന്നും , സ്ത്രീകളോട് പള്ളിയിൽ വരുമ്പോൾ എങ്ങിനെയാണ് വരേണ്ടതെന്നും നബിസല്ലല്ലാഹു അലൈഹി വസല്ലംപഠിപ്പ‍ിച്ചു. സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും മററ് കിതാബുകളിലും നൂറുകണക്കിന് ഹദീസുകൡ അതു കാണാവുന്നതാണ്.

َلا تَمْنَعُوا ِإمَاء اللَّه مَسَاجِد اللَّه
അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികൡ നിന്നും തടയരുത്

َلا تَمْنَعُوا النِّسَاءَ حُظُوظَهُنَّ مِنْ الْمَسَا ِ جدِ ِإ َ ذا اسْتَْأ َ ذنُو ُ كمْ
നിങ്ങളുടെ സ്ത്രീകൾ പള്ളികൡക്ക് പോകാനുള്ള അവരുടെ അവകാശം ചോദിച്ചാൽ നിങ്ങളവരെ തടയരുത്

ِإ َ ذا اسْتَأَْ ذنَتْ َأحَدَكُمْ امْرََأتُهُ ِإَلى الْمَسْ ِ جدِ َفَلا يَمْنَعْهَا
നിങ്ങൾആരുടെയെങ്കിലും ഭാര്യ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അവൻ അവളെ തടയരുത്

" َلا تَمْنَعُوا ِإمَاء اللَّه مَسَاجِد اللَّه وَلِيَخْرُجْنَ وَهُنَّ تَفَِلات "
അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികൡ നിന്നും തടയരുത് അവർ ആഢംബരമില്ലാതെ പുറപ്പെടട്ടെ


عَنْ زَيْنَبَ امْرََأةِ عَبْدِ اللَّهِ َقاَلتْ قَا َ ل َلنَا رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ ِإ َ ذا شَ ِ هدَتْ ِإحْدَاكُنَّ الْمَسْ ِ جدَ َفَلا تَمَسَّ طِيبًا
അബ്ദുല്ലയുടെ ഭാര്യ സൈനബ(റ) പറഞ്ഞു. നബിസല്ലല്ലാഹു അലൈഹി വസല്ലം ഞങ്ങളോട് പറഞ്ഞു. നിങ്ങളാരെങ്കിലും പള്ളിയിൽ ഹാജരാവുകയാണെങ്കിൽ അവൾ സുഗന്ധം പൂശരുത്. - മുസ്ലിം 443 നസാഈ


حَدََّثنَا هَارُونُ بْنُ سَعِيدٍ الَْأيْلِيُّ حَدََّثنَا ابْنُ وَهْ ٍ ب َأخْبَرَِني مَخْرَمَةُ عَنْ َأِبيهِ عَنْ بُسْ ِ ر بْ ِ ن سَعِيدٍ َأنَّ زَيْنَبَ الثََّقفِيََّة َ كانَتْ تُحَدِّثُ عَنْ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َأنَّهُ قَا َ ل ِإ َ ذا شَ ِ هدَتْ ِإحْدَاكُنَّ اْلعِشَاءَ َفَلا تَ َ طيَّبْ تِلْكَ اللَّيَْلَة
സൈനബ(റ) നിവേദനം നബിസല്ലല്ലാഹു അലൈഹി വസല്ലം സ്ത്രീകളോട് പറയുന്നു. നിങ്ങളാരെങ്കിലും ഇശാനമസ്ക്കാരത്തിന് ഹാജരാവുകയാണെങ്കിൽ ആ )രാത്രിയിൽ നിങ്ങൾ സുഗന്ധം പൂശരുത്. - മുസ്ലിം


ഹദീസ്നിഷേധിയായ ചേകനൂർ മുസ്ല്യാരുടെ പാത പിൻപററി സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും മററ് നിരവധി ഹദീസ് കിതാബുകളിലൂം വന്നിട്ടുള്ള സ്വഹീഹായ ആയിരക്കണക്കിന് ഹദീസുകൾ., വിവിധങ്ങളായ തങ്ങളുടെ തട്ടിപ്പുകൾ നിലനിര്ർത്താനായി യാതൊരു മന:പ്രയാസവും കൂടാതെ നിഷേധിക്കുന്നവരാണ് കേരളത്തിലെ സമസ്തക്കാർ . ഈ ഹദീസ് നിഷേധികൾ തങ്ങളുടെ സ്വാർത്ഥതാൽപ്പ്ര്യങ്ങൾ സംരക്ഷിക്കാനായി തള്ളിക്കളഞ്ഞ ഹദീസുകൡ സ്ത്രീകൾ ജുമുഅ: ജമാഅത്തിൽ പങ്കെടുത്ത നൂറുകണക്കിന് സ്വഹീഹായ ഹദീസുകളും ഉൾപ്പെടുന്നു. ഖുര്ർആനിലും ഹദീസിലും എത്ര തന്നെ തെളിവുണ്ടായാലും തങ്ങളുടെ പൗരോഹിത്യം ഊട്ടിയുറപ്പിക്കുന്നതിൽ തികച്ചും ബദ്ധശ്രദ്ധരായ സമസ്തക്കാരെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വിഷയമല്ല. ആയത്തുകൾ വെട്ടി മുറിച്ചും വക്രീകരിച്ചും അല്ലാഹു കൽ‌പ്പിക്കാത്ത അർത്ഥം പറഞ്ഞും ജനങ്ങളെ വഞ്ചിക്കുന്ന കാന്തപുരവും പേരോടും മാഌയേക്കൽ സുലൈമാനുമൊക്കെ നേതൃത്വം നൽകുന്ന സമസ്തമതത്തിൽ ഇതൊന്നുമൊരു പ്രശ്നമല്ല.

وَاسْأَلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَآ أَجَعَلْنَا مِن دُونِ الرَّحْمَنِ آلِھَةً يُعْبَدُونَ എന്ന സൂറത്ത് സുഖ്റുഫിലെ

45​‍ാം ആയത്തിന് ലോകത്ത് ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത അർത്ഥവും ആശയവും പറഞ്ഞ് ശിര്ർക്കിന് തെളിവുണ്ടാക്കിയ കാന്തപുരംശൈകുനയും -ഇല്ലാമൻ ശഹിദൽ ഹഖ് വകാല സവാബാ- എന്ന് സ്വന്തമായി ആയത്തുണ്ടാക്കിയ പോരോടും സൂറ: നിസാഇലെ 64​‍ാം ആയത്ത് വികലമാക്കി അർത്ഥം മാററിപ്പ്റഞ്ഞ മാഌയേക്കലും....... ഉൻളുര്ർനാ,... ലഇൻഖാമ അലാ... എന്തിനധികം 111 നമ്മുടെ നാട്ടിലെ ആയിരക്കണക്കിന് കുടുംബങ്ങളെ )നശിപ്പിച്ചിട്ടുള്ള സ്ത്രീധനമെന്ന ഹറാമായ സമ്പ്രദായത്തെ ന്യായീകരിക്കാൻ വരെ ഈ മുസ്ല്യാക്കൻമമാർ ആയത്ത് തെഌവ് ഓതാറുണ്ട്. പേരോടെന്ന വലിയ നാവുള്ള സഖാഫി അല്ലാഹു സുബ്ഹാനഹുതആലാ മഹ്റ് കൊടുക്കാൻ പറഞ്ഞ സൂറ: നിസാഇലെ 4​‍ാംമത്തെ ആയത്തെടുത്താണ് സ്ത്രീധനം ഹലാലാക്കിയത്. ഇങ്ങനെ എന്ത് കുഫ്റ് പറഞ്ഞാലും ദുര്ർവ്യാഖ്യാനിച്ചാലും തക്ബീർ ചൊല്ലീ മാത്രം ശീലിച്ചിട്ടുള്ള തങ്ങളുടെ കൂടെ നിൽക്കുന്ന കൗമിന്റെ നിലവാരം നല്ലവണ്ണം തിരിച്ചറിയുന്ന മുസ്ല്യാക്കൻമാര്ർക്ക് ഈ സത്യാവസ്ഥകൾ പൊതുജനം തിരിച്ചറിയുമെന്നുള്ള ഭയവും ലവലേശമില്ല.


പരിശുദ്ധഖുര്ർആനിലേയും തിരുസുന്നത്തിലേയും കൽപനകളെ മുഴുവൻ തള്ളിക്കളഞ്ഞ് ഖബ്റാരാധനയും സ്വലാത്ത്കച്ചോടവും ആണ്ട്നേര്ർച്ചകളും... എന്നിങ്ങനെ ഇസ്ലാമിലില്ലാത്ത പലതും ഇസ്ലാംദീനിന്റെ ലേബലിൽ ഉണ്ടാക്കി പണമുണ്ടാക്കുന്നവരാണ് സമസ്തക്കാർ. അഡ്രസുള്ളതും ഇല്ലാത്തതുമായ പലരുടേയും ഖബ്റുകൡ ജാറം കെട്ടി​പ്പൊക്കി നേര്ർച്ചയും വഴിപാടുകളും അർപ്പിച്ച് ആഗ്രഹസഫലീകരണത്തിന് വേണ്ടി തേടുന്ന സമസ്തമതത്തിന്റെ നെടുനായകൻമാരായ ബല്യ ശൈകുനമൊയ്ല്യാക്കൻമാർ തൊട്ട് നാടൻ മൊയ്ല്യാരുട്ടികൾ വരെ പറയുന്നത് സ്ത്രീകളുടെ ജുമുഅ: ജമാഅത്ത് ഹറാമാണെന്നാണ്.

ആദ്യമായി പറയട്ടെ; അല്ലാഹു സുബ്ഹാനഹൂതആലാ നിസ്ക്കാരവും നോമ്പും സകല ആരാധനകളൂം കൽ‌പ്പിച്ചിട്ടുള്ളത് മുഅ്മിനീങ്ങളോടാണ് - ജാറത്തിൽ പോയിട്ടും അല്ലാതെയും സകലവിധ ശിര്ർക്കും കുഫ്റും നടത്തുന്ന സമസ്തക്കാരായ സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും പള്ളിയിൽ പോകുന്നതിൽ ഒരു കാര്യവുമില്ല. അതുകൊണ്ട് ആദ്യം ആ ശിര്ർക്കും കുഫ്റുമൊക്കെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി ഈമാൻ നന്നാക്കുക. ഈ വിധത്തിൽ ശിര്ർക്കും കുഫ്റും ബിദ്അത്തും മൗലിദ് )നൂലാമാലകളും റാത്തീബുകളും ആണ്ടുനേര്ർച്ചപ്പൂരങ്ങളും സലാത്ത് കച്ചോടവുമായി നടക്കുന്നവർ എത്ര നിസ്ക്കരിച്ചിട്ടും ഒരു കാര്യവുമില്ല. ഈമാൻ ശരിയല്ലെങ്കിൽ അവർ ചെയ്യുന്ന സകല അമലുകളും നാളെ റബ്ബിന്റെ കോടതിയിൽ ഒരു വിലയുമില്ലാതെ അതൊക്കെയും പൊഌഞ്ഞു പാൡസാകുന്നതാണ്. ലോകത്ത് ദീൻ പഠിപ്പിക്കാനായി റബ്ബ് സുബ്ഹാനഹൂതആലാ നിയോഗിച്ചയച്ച മുഴുവൻ നബിമാര്ർക്കും ഇക്കാര്യം വഹ്യ് നൽകിയിട്ടുണ്ടെന്ന് വിശുദ്ധ ഖുര്ർആൻ ഖണ്ധിതമായി പറഞ്ഞ കാര്യമാണ്.

وََل َ قدْ أُوْحِيَ إَِليْكَ وَإَِلى ٱلَّذِينَ مِن َ قبْلِكَ َلئِنْ أَشْرَكْ َ ت َليَحْبَ َ طنَّ عَمَُلكَ وَلَتَكُونَنَّ مِنَ ٱلْ َ خاسِرِينَ സൂറ: സുമർ 65. തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സμശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന് ) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും أَفَحَسِبَ ٱلَّذِينَ آَفَرُوۤاْ أَن يَتَّخِذُواْ عِبَادِي مِن دُونِيۤ أَوْلِيَآءَ إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَافِرِينَ نُزُلاً * സൂറ അൽ-കഹ്ഫ് : 102. എനിക്ക് പുറമെ എന്റെ ദാസൻമാരെ ഔലിയാക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികൾ വിചാരിച്ചിരിക്കുകയാണോ? തീർച്ചയായും അവിശ്വാസികൾക്ക് സൽക്കാരം നൽകുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു. قُلْ هَلْ نُنَبِّئُكُم بِٱلأَخْسَرِينَ أَعْمَالاً * 103.( നബിയേ, ) പറയുക: കർമ്മങ്ങൾ ഏറ്റവും നഷ്ടകരമായി തീർന്നവരെ സംബന്ധിച്ച് നാം നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? ٱلَّذِينَ ضَلَّ سَعْيُهُمْ فِي ٱلْحَيَاةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعاً * 104. ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവർ. അവർ വിചാരിക്കുന്നതാകട്ടെ തങ്ങൾ നല്ല പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. أُوْلَٰئِكَ ٱلَّذِينَ آَفَرُواْ بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلاَ نُقِيمُ لَهُمْ يَوْمَ ٱلْقِيَامَةِ وَزْناً * 105. തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവർ. അതിനാൽ അവരുടെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോയി രിക്കുന്നു. അതിനാൽ നാം അവർക്ക് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിർത്തുകയില്ല. ذَلِكَ جَزَآؤُهُمْ جَهَنَّمُ بِمَا آَفَرُواْ وَٱتَّخَذُوۤاْ آيَاتِي وَرُسُلِي هُزُواً * 106. അതത്രെ അവർക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്റെ ദൃഷ്ടാന്തങ്ങളെയും, ദൂതൻമാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള (ശിക്ഷയായ ) നരകം.

അല്ലാഹുവിൽ ശിര്ർക്ക് വെക്കുന്നവരുടെ മുഴുവൻ അമലുകളും നാളെ ഒരു വിധത്തിലും അല്ലാഹുവിങ്കൽ കനം തൂങ്ങുന്നതല്ല, മാത്രമല്ലാ അതെല്ലാം ധൂഌകൾ കണക്കെ പാററിക്കളയുന്നതാണ്

وَقَدِمْنَآ إِلَى مَا عَمِلُواْ مِنْ عَمَلٍ فَجَعَلْنَاهُ هَبَآءً مَّنثُوراً

25 : 23 23.അവർ പ്രവർത്തിച്ച കർമ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും.

അതേ സഹോദരങ്ങളേ ഏത് അമലുകൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാനും ഈമാൻ നന്നാവണം.


ഇനി വിഷയത്തിലേക്ക്:

സ്ത്രീകൾക്ക് പള്ളിയിൽ പോയി ജുമുഅ )ജമാഅത്തുകൡ പങ്കെടുക്കവാനുള്ള അനുമതി നൽകിയത്


അല്ലാഹുവിന്റെ വഹ്യിന്റെ അടിസ്ഥാനത്തിൽ ദീൻ പഠിപ്പിച്ച റസൂൽസല്ലല്ലാഹു അലൈഹി വസല്ലംയാണ്. അത് ഹറാമാക്കുവാൻ ഒരു മുഅ്മിനായ മുസ്ളിമും തയ്യാറാവുകയില്ല കാരണം അത് അല്ലാഹുവിനേയും അവന്റെ റസൂലിനേയും ധിക്കരിക്കലാണ്. പൗരോഹിത്യമാണ്. അല്ലാഹു ഹലാലാക്കിയത് ഹറാമാക്കുകയും ഹറാമാക്കിയത്


ഹലാലാക്കുകയും ചെയ്യുക എന്നത് ജൂത ക്രൈസ്തവ പുരോഹിതൻമാരുടെ ശൈലിയാണ്


അല്ലാഹുവും അവന്റെ റസൂലും അനുവാദം നൽകിയ ഒരു കാര്യത്തെ ഹറാമാക്കി പ്രഖ്യാപിക്കുന്നതിലുള്ള ഗൗരവം മനസ്സിലാക്കുവാനും സത്യത്തിലേക്ക് മടങ്ങുവാനും ഈ ചര്ർച്ച ഉപകാര​പ്പെടുന്നവിധം സൻമനസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ.

സ്ത്രീകൾക്ക് വീടുകൡ നമസ്ക്കരിക്കുന്നതാണ് കൂടുതൽ സൗകര്യം. എന്നാൽ എല്ലാവിധ മര്യാദകളും പാലിച്ച് പള്ളിയിൽ നടക്കുന്ന ജുമുഅ ജമാഅത്തുകൡ പങ്കെടുക്കാൻ സ്ത്രീകൾ വന്നാൽ അവരെ തടയാൻ പാടില്ല. അവര്ർക്ക് നമസ്ക്കരിക്കുവാനുള്ള സൗകര്യം പള്ളികളിലൂണ്ടാകണം. മുഹമ്മത്നബിസല്ലല്ലാഹു അലൈഹി വസല്ലം ഹിജ്റപോയി മദീനത്തെത്തിയപ്പോൾ ആദ്യമായി നിര്ർമിച്ചത് പള്ളിയാണ്.

മക്കയിൽ നിന്നും വരുമ്പോൾ കൊണ്ടുവന്ന തന്റെ സ്വന്തം പണമുപയോഗിച്ച് സ്ഥലംവാങ്ങി അബൂബക്കർ സിദ്ധീഖടക്കമുള്ള മുഹാജിറുകളും അൻസാറുകളുമായ സഹാബികളുമൊത്ത് ഇഷ്ടികയും മണ്ണും ചുമന്ന് താനടക്കം അധ്വാനിച്ച് നിര്ർമ്മിച്ച മദീനത്തെ പള്ളിയിൽ നബിസല്ലല്ലാഹു അലൈഹി വസല്ലം ഏററവും പിറകുവശത്തായി സ്ത്രീകൾക്ക് നമസ്ക്കരിക്കുവാൻ സൗകര്യം ചെയ്തു 1400കൊല്ലമായി ഇന്നും ആ പള്ളിയിൽ സ്ത്രീകൾ ജുമുഅ:ജമാഅത്തുകൡ പങ്കെടുക്കുന്നു. നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ സുന്നത്ത് അക്ഷരംപ്രതി പാലിക്കുന്ന മുജാഹിദുകൾ പള്ളികൾ ഉണ്ടാക്കു മ്പോഴും സ്ത്രീകൾക്ക് നമസ്ക്കരിക്കാനുള്ള സൗകര്യമേര്ർ​പ്പെടുത്തുന്നു.

)അല്ലാഹുവിനെ ആരാധിക്കാനായി ലോകത്താദ്യമായി നിര്ർമ്മിക്കപ്പെട്ട മക്കയിലെ പള്ളിയിലടക്കം പുണ്യ ത്തിൽ ശ്രേഷ്ഠതയുള്ള മൂന്ന് ഹറമുകളിലൂം ലോകത്തുള്ള ബഹുഭൂരിപക്ഷം പള്ളികളിലൂം സ്ത്രീകൾക്ക് നമസ്ക്കരിക്കുവാനുള്ള സൗകര്യമുണ്ട്. ഗൾഫിലുള്ള 90ശതമാനം പള്ളികളിലൂം സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏര്ർ​പ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ സമസ്തക്കാരുടെ പള്ളികൡ സ്ത്രീകൾക്ക് നിസ്ക്കരിക്കാനുള്ള സൗകര്യമില്ല. നബിസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചതുപോലെ എല്ലാവിധ മര്യാദകളും പാലിച്ച് പള്ളി യിൽ നടക്കുന്ന ജുമുഅ ജമാഅത്തുകൡ പങ്കെടുക്കാൻ സ്ത്രീകൾ വന്നാൽ സമസ്തക്കാരുടെ പള്ളിക ൡ അവരെവിടെയാണ് നമസ്ക്കരിക്കുക?? അതിനുള്ള സൗകര്യം ചെയ്യേണ്ട സ്ഥലത്ത് പള്ളിക്കുള്ളിൽ തന്നെ ജാറം കെട്ടി പണമുണ്ടാക്കുകയല്ലേ സമസ്തക്കാർ ചെയ്യുന്നത്..??

സ്ത്രീകൾ പള്ളിയിലേക്ക് മാത്രമല്ല എവിടെ പുറത്ത് പോകുമ്പോഴും കൃത്യമായ ഇസ്ലാമിക മര്യാദകൾ പാലിച്ചിരിക്കണം. സുഗന്ധമുപയോഗിക്കാനോ അനിസ്ളാമിക വേഷവിധാനമോ ആഢംബരമോ പാടുള്ളതല്ല. ഈ വസ്തുത മനസ്സിലാക്കാതെ ചില നിഗൂഢ സ്വർത്ഥ താൽപ്പര്യക്കാരായ മുസ്ള്യാക്കൻമാർ സ്ത്രീകളെ മൊത്തത്തിൽ പള്ളിയിൽ പോയി ജുമുഅ

ജമാഅത്തുകൡ പങ്കെടുക്കുന്നതിൽ നിന്ന് തടയുകയാണ്. അത് അല്ലാഹുവിനേയും അവന്റെ റസൂലിനേയും ധിക്കരിക്കലാണ്.

മുജാഹിദുകൾ പറയുന്നത് സ്ത്രീകളുടെ ജുമുഅ ജമാഅത്ത് നബിസല്ലല്ലാഹു അലൈഹി വസല്ലംഅനുവദിച്ച ഒരു പുണ്യകര്ർമ്മമാണ് എന്നാണ്. പരുഷൻമാരെപ്പോലെ സ്ത്രീകളും പള്ളിയിൽ പോയി അഞ്ചുനേരവും നിര്ർബന്ധമായും ജുമുഅ:ജമാഅത്തുകൡ പങ്കെടുക്കണമെന്ന് മുജാഹിദുകൾ പറയുന്നില്ല. മറിച്ച് ഏതെങ്കിലും സ്ത്രീകൾ നബിസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചപോലെയുള്ള ശര്ർത് പാലിച്ച് പള്ളിയിൽ വന്നാൽ അവരെ നമസ്ക്കരിക്കാൻ അനുവദിക്കണം. അതിനാൽ )ലോകത്തിലെ മററ് മുസ്ലിം നാടുകൡ ഉള്ളപോലെ കേരളത്തിലെ മുജാഹിദുകൾ പരിപാലിക്കുന്ന മസ്ജിദുകളിലൂം സത്രീകൾക്ക് നമസ്ക്കരിക്കാനുള്ള സൗകര്യം ഏര്ർ​പ്പെടു ത്താറുണ്ട്. ലോകത്തിലെ ഒന്നാമത്തെ പള്ളിയായ മക്കയിലെ മസ്ജിദുൽഹറമിലും ജറുസലേമിലെ ബൈത്തുൽമുഖദ്ദിസിലും നബിസല്ലല്ലാഹു അലൈഹി വസല്ലംയും സ്വഹാബത്തും സ്വന്തം കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കിയ മദീനത്തെ പള്ളിയിലുമടക്കം ലോകത്തെങ്ങുമുള്ള മുസ്ലിംപള്ളികൡ സത്രീകൾക്ക് നമസ്ക്കരിക്കാനുള്ള സൗകര്യമുണ്ട്. ഇത് നാട് വിട്ട് ഗൾഫിലും ലോകത്തിന്റെ വിവിധഭാഗങ്ങൡ സഞ്ചരിക്കുന്ന എല്ലാ കേരൡയര്ർക്കും അറിയാവുന്ന സത്യമാണ്. എന്നിട്ടും കേരളത്തിലെ മുജാഹിദുകൾ ഉണ്ടാക്കിയ ഒരു പുത്തനാചാരമാണ് ഇതെന്ന് പറയുന്നവരുടെ തൊലിക്കട്ടി അപാരംതന്നെ..

ഈ ഭൂമിയിലെ ഏററവും നല്ല സ്ഥലങ്ങളാണ് പള്ളികൾ. അവിടങ്ങൡ നിന്ന് ലഭിക്കുന്നത് ദീനിന്റെ ഹിദായത്തിലേക്കുള്ള സത്യസന്ദേശങ്ങളാണ്. അവിടെ നടക്കുന്നത് നമസ്ക്കാരവും ഖുര്ർആൻ പാരായണവും മററ് ആരാധനകളൂമാണ്. ഈ ലോകത്തെ ഏററവും വെറുക്കപ്പെട്ട സ്ഥലങ്ങളായ അങ്ങാടികളും ജാറങ്ങളും ആൾദൈവകേന്ദ്രങ്ങളുമടക്കും ലോകത്തെ സകല സ്ഥലങ്ങൡ​‍ൂം ഏത് ഇബ്ലീസിന്റെ വേഷം കെട്ടി പോയാലും അതിലൊന്നും ഒരു ഫിത്നയും ഹറാമും കാണാത്ത സമസ്തക്കാരായ ഈ മുസ്ല്യാക്കൻമാർ എന്തുകൊണ്ടാണ് അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകൾ അവന്റെ ഭവനങ്ങൡ വന്ന് അവന് ആരാധന ചെയ്യുന്നതിനെ മാത്രം തടയുന്നത്.?? എന്തുകൊണ്ടാണിവർ ഇത്ര വാശിയോടെ സ്ത്രീകളുടെ ജുമുഅ ജമാഅത്ത് ഹറാമാണെന്ന് പറയുന്നത്..??

മതപരമായ വിഷയങ്ങൾ പഠിക്കാൻ മനുഷ്യർ സ്വതവേ മടിയൻമാരാണ്. 50 - 60- 100- കൊല്ലത്തെ ആയുസ്സ് മാത്രമുള്ള ഈ ദുൻയാവിലെ ജീവിതത്തിന്റെ കാര്യത്തിൽ ലഭിക്കുന്ന നേട്ടങ്ങൾക്കായി യാതൊരുവിധ ​‍ാമടിയുമില്ലാതെ ഓടുന്നവരാണ് മനുഷ്യർ - ഏതെങ്കിലും സ്ഥലത്ത് 10 രൂപ കുറവിൽ ഒരു സാധനം ലഭിക്കുന്നുണ്ട് എന്ന് കേട്ടാൽ അങ്ങോട്ടേക്കോടി മണിക്കൂറുകളോളം ക്യൂ നിന്ന് അത് കരസ്ഥമാക്കാൻ മനുഷ്യർ കാണിക്കുന്ന താൽപര്യം പരലോകത്തെ ശാശ്വതമായ സ്വർഗ്ഗജീവിതം കരസ്ഥമാക്കുന്നതിന് വേണ്ടി കാണിക്കുന്നില്ല. പരിശുദ്ധഖുര്ർആൻ പഠിക്കാനും ദീനീവിജ്ഞ്ഞാനങ്ങൾ കരസ്ഥമാക്കാനും പലര്ർക്കും സമയമില്ല

കഴിവുള്ള പുരുഷൻമാരെസംബന്ധിച്ചിടത്തോളം ജമാഅത്തുകൡ പങ്കെടുക്കേണ്ടത് നിര്ർബന്ധമാണ്. ജമാഅത്തുകൡ പങ്കെടുക്കാത്ത അത്തരക്കാരുടെ വീടുകൾ ചുട്ടുചാമ്പലാക്കാൻ ഞാൻ ഒരുവേള ചിന്തിച്ചുപോയി എന്ന് പറഞ്ഞുകൊണ്ടാണ് നബിസല്ലല്ലാഹു അലൈഹി വസല്ലം അതിന്റെ ഗൗരവം നമുക്ക് പഠിപ്പിച്ചത്. എന്നിട്ടും പള്ളികൡ എത്ര മുസ്ലിംപുരുഷൻമാർ ജമാഅത്തുകൡ പങ്കെടുക്കുന്നുണ്ട്..? സമസ്തക്കാരുടെ മിക്ക പള്ളികളിലൂം ജമാഅത്ത് നമസ്ക്കാരങ്ങൡ ദര്ർസിൽ പഠിക്കുന്ന മൊല്ലക്കുട്ടികളേയും ചെത്തിനടക്കാൻ ഇനി ചാൻസില്ലാത്ത നാലഞ്ച് വയസ്സൻമാരെയുമാണ് കാണുക. സമസ്തസുന്നികൾ ജമാഅത്ത്


നിസ്ക്കാരത്തിന് അത്ര മാത്രമേ പ്രധാന്യം കൽ‌പ്പിക്കുന്നുള്ളൂ. ഒരു കല്യാണമുണ്ടായാൽ അന്നാവീട്ടിലെ 95ശതമാനം സമസ്തക്കാരും നിസ്ക്കരിക്കാറില്ല. അല്ലെങ്കിൽ പോയി കളാവീട്ടും. മുജാഹിദുകൾ അങ്ങിനെയല്ല്ള. മുജാഹിദുകളുടെ പള്ളികൡ ആ നാട്ടിലുള്ള സകല മുജാഹിദും ജമാഅത്ത് നിസ്ക്കരിക്കാൻ ഉണ്ടാവും അല്ലാഹു സുബ്ഹാനഹൂതആലാ കൽപിക്കുന്നത് കാണുക സൂറ:നിസാഅ്:103

فَأَقِيمُواْ الصَّلاَةَ إِنَّ الصَّلاَةَ آَانَتْ عَلَى الْمُؤْمِنِينَ آِتَاباً مَّوْقُوتاً
………….നിങ്ങൾ നമസ്കാരം മുറപ്രകാരം തന്നെ നിർവഹിക്കുക. തീർച്ചയായും നമസ്കാരം സത്യവിശ്വാസികൾക്ക് സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധബാധ്യതയാകുന്നു.

നമസ്ക്കാരം സമയബന്ധിതമായി നിര്ർവ്വഹിക്കേണ്ട ഒരാരാധനയാണ്. )അത് കളാവീട്ടാനുള്ളതല്ല. സൗകര്യ​പ്പെടുന്ന മുഴുവൻ പുരുഷൻമാരും പള്ളിയിൽവന്ന് ജമാഅത്തിൽ പങ്കെടുക്കൽ നിര്ർബന്ധമാവുന്നു. വെള്ളിയാഴ്ച്ച ജുമുഅക്ക് നിസ്ക്കരിക്കാൻ നാട്ടിലെ പള്ളികൡ വേണ്ടത്ര സ്ഥലമില്ല. അത്രക്കധികം ജനങ്ങളാണ്. എന്നാൽ ഈ ജനങ്ങളൊക്കെ മററ് വക്തുകൡ എവിടെ പോവുന്നു..??

അതേ, ജനങ്ങൾ ദീനീ കാര്യങ്ങൡ മടിയൻമാരാണ്. ഈ ഒരു സാഹചര്യത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലം അനുവദിച്ച ഒരു കാര്യം പാടില്ലാ എന്ന് പറഞ്ഞാൽ പിന്നെ ജനങ്ങൾക്ക് അതിലായിരിക്കും കൂടുതൽ താൽപര്യം. പള്ളികൾ അല്ലാഹുവിന്റെ സൻമാർത്ഥം ലഭിക്കപ്പെടുന്ന കേന്ദ്രങ്ങളാണ്. അവിടെ .ജുമുഅക്കും ജമാഅത്തുകൾക്കും വരുന്നവരുടെ മനസ്സുകൾ അല്ലാഹുവുമായിട്ട് കൂടുതൽ അടുപ്പമുണ്ടാവുന്നു. ഒരു വര്ർഷത്തിൽ 52 ജുമുഅ: ഖുതുബകൾ വിവിധങ്ങളായ വിഷയങ്ങൡ പരിശുദ്ധ ഖുര്ർആനും സുന്നത്തും വിശദീകരിച്ച് മിമ്പറിൽ നിന്ന് നൽക​പ്പെടുമ്പോൾ അല്ലാഹുവിന്റെ കാരുണ്യത്താൽ അവിടെ ജുമുഅക്കും ജമാഅത്തിനും വരുന്നതിലൂടെ അവര്ർക്ക് ലഭ്യമാവുന്നത് ദീനീവിഷയങ്ങൾ പഠിക്കാനും മനസ്സിലാക്കാനും അല്ലാഹുവുമായി കൂടുതൽ അടുക്കുന്നതിനുള്ള സാഹചര്യങ്ങളാണ് . അത് നിഷേധിക്കാൻ പാടില്ല. അത് അവരുടെ അവകാശമാണ്. അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് കാണുക:

َلا تَمْنَعُوا النِّسَاءَ حُظُوظَهُنَّ مِنْ الْمَسَا ِ جدِ ِإ َ ذا اسْتَْأ َ ذنُو ُ كمْ
നിങ്ങളുടെ സ്ത്രീകൾ പള്ളികൡക്ക് പോകാനുള്ള അവരുടെ അവകാശം ചോദിച്ചാൽ നിങ്ങളവരെ തടയരുത്

ഇസ്ലാം പ്രകൃതിമതമാണ്. ഒരു മനുഷ്യനും പ്രയാസമുള്ളതൊന്നും ഇസ്ലാം കൽ‌പ്പിക്കുകയില്ല. സ്ത്രീകൾ നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വീടുകൡ കഴിയാൻ കഴിയാൻ )സാഹചര്യങ്ങളുള്ളവരാണ്. അതുകൊണ്ടുതന്നെ സ്തീകൾക്ക് പള്ളിയിൽ വന്ന് ജുമുഅ ജമാഅത്തുകൡ പങ്കെടുക്കൽ നിര്ർബ്ബന്ധമി ല്ലായെന്നത് അവരുടെ എല്ലാ പ്രയാസങ്ങളും അറിയുന്നവനായ അല്ലാഹുവിൽ നിന്നുള്ള വഹ്യിന്റെ അടിസ്ഥാനത്തിൽ ദീനീവിഷയങ്ങൾ നമുക്കെത്തിച്ചുതന്ന, അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലം സ്ത്രീകളുടെ പ്രകൃതിപരമായ അവസ്ഥയുടെ അടിസ്ഥാനത്തിൽ അനുവദിച്ച ഒരിളവായിട്ടാണ് നാം മനസ്സിലാക്കേണ്ടത്. എന്നാൽ ഒരു സ്ത്രീ ജുമുഅ ജമാഅത്തുകളുടെ പുണ്യം ആഗ്രഹിച്ച് പള്ളിയിൽ വരികയും ജുമുഅ - ജമാഅത്ത്നമസ്ക്കാരളിൽപങ്കെടുക്കുകയും ചെയ്താൽ അത് അനുവദനീയമാണ്. നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കാലത്തും നബിസല്ലല്ലാഹു അലൈഹി വസല്ലംയിൽ നേരിട്ട് ദീൻ പഠിച്ചുമനസ്സിലാക്കിയ സഹാബത്തിന്റെ കാലത്തും ശേഷവും 1400 വര്ർഷമായി സ്ത്രീകൾ ജുമുഅ ജമാഅത്തുകൾക്ക് പോയിട്ടുണ്ട്. എല്ലാ ഹദീസ് ഗ്രന്ഥങ്ങൡ​‍ൂം ഇമാം ശാഫി(റ) അടക്കമുള്ള മഹത്തുക്കളുടെ നൂറുകണക്കിന് കര്ർമ്മശാസ്ത്രഗ്രന്ഥളിൽഅതിനുള്ള രേഖകൾ കാണാവുന്നതാണ്. എന്നാൽ എല്ലാററിനേക്കാളുമുപരി തങ്ങളുടെ സ്ഥാനമാനങ്ങളും ഭണ്ധാരവും പോക്കററും വീർപ്പിക്കണ മെന്ന് കരുതുന്ന ചില മുസ്ള്യാക്കൻമാര്ർക്ക് ഇസ്ലാമികപ്രമാണളിൽപറയുതൊന്നും രേഖയല്ല തെഌവല്ല.


അവർ ഖാല കീലകളും വാറോലകളുമായി വന്ന് ഖണ്ധിതമായ തെളിവുകളെ കണ്ടില്ലെന്ന് നടിച്ച് സ്ത്രീകളെ പള്ളികൡ ജുമുഅ ജമാഅത്തിന്ന് വരുന്നത് തടയുകയാണ്. ഹറാമായി പ്രഖ്യാപിക്കയാണ്..

സമസ്തക്കാരുടെ ഈ ഹറാമിന്റെ വാദങ്ങൾക്കെതിരായി ഖുര്ർആനും ഹദീസും ഹാജരാക്കിയാൽ അവരുടെ സ്വഭാവങ്ങൾ മാറുകയാണ്. ഉടൻ പറയും ഹിജാബിന്റെ ആയത്തിറങ്ങിയതോടെ സഹാബാ വനിതകൾ പള്ളിയിൽപോയി നിസ്ക്കരിക്കുന്നത് നിര്ർത്തി. ഹിജാബിന്റെ ആയത്തിന്റെ ശേഷം സഹാബാ വനിതകൾ പോയത് തെഌവ് നൽകിയാൽ )സഹാബത്തിന്റെ കാലത്ത് പോകൽ നിര്ർത്തി എന്നാണ് പിന്നെ പറയാറുള്ളത്. അതിനും അവരുടെ തൊള്ളയല്ലാതെ ഖണ്ധിതമായ രേഖയൊന്നും പറയാറില്ല. എല്ലാ തെളിവുകളും എതിരായാൽ പിന്നെ പറയാറുള്ളത് ഫിത്നയാണ്. അവിടെയും നിരവധി സംഭവങ്ങൾ ഉദ്ധരിച്ച് തെഌവ് പറഞ്ഞാൽ ഇന്നത്തെ കാലത്ത് പോകാൻ തെളിവുണ്ടോ..?? എന്നാണ് മുസല്യാക്കൻമാരുട​‍െ ചോദ്യം . ഏത് നിലക്കും അല്ലാഹുവിന്റെ അടിയാത്തികളെ പള്ളിയിൽ നിന്നും തടയരുത് എന്ന അല്ലാഹുവിന്റെ റസൂലിന്റെ കൽപ്പനയെ ധിക്കരിക്കുക എന്നതാണ് സമസ്തക്കാരുടെ ശൈലി. ഇതെന്തിന്? എന്തുകൊണ്ട് .?

സ്ത്രീ ഉമ്മയാണ്. വീട്ടിലെ ഭരണാധികാരിയാണ്. ഒന്നാമത്തെ മദ്രസയാണ് . ആ ഉമ്മ ഇസ്ലാമികമായി അറിവുള്ള മുഅ്മിനത്തായാൽ വീട് നന്നാവും , മക്കൾ ഇസ്ലാമികബോധമുള്ളവരാവും . നല്ല ഒരു കുടുംബാന്തരീക്ഷം ആ വീട്ടിൽ നിലനിൽക്കും. ആഢംബരങ്ങളോ ജാഢകളോ അവിടെ കാണില്ല. ടിവിക്ക് മുന്നിൽ ഭജനമിരുന്ന് സീരിയലുകളും എല്ലാ ഹറാമും കാണുകയും കേൾക്കുകയുംചെയ്യുന്ന ഒരന്തരീക്ഷം ആ കുടുംബത്തിൽ ഉണ്ടാവില്ല. കഴിവിന്റെ പരമാവധി തഖ്വ പാലിച്ചുകൊണ്ട് അല്ലാഹുവിന്റെ ഇഷ്ട​പ്പെട്ട അടിയാറുകളായി ജീവിക്കാൻ അവർ തയ്യാറാവും.. സ്ത്രീധനം, പലിശ, ആര്ർഭാഢ ജീവിതം ആഭരണഭ്രമം , എന്നിങ്ങനെയുള്ള അനിസ്ലാമികമായ കാര്യങ്ങളൊന്നും ആ കുടുംബളിൽകാണില്ല. കാരണം അവർ പള്ളിയിൽ നിന്ന് കേൾക്കുന്നത് ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള നരകമോചനത്തിനും സ്വർഗ്ഗപ്രവേശനത്തിനും വേണ്ടിയുള്ള സൻമാർഗ്ഗനിർദ്ദേശങ്ങളാണ്.

ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ സത്യം മനസ്സിലാക്കി പലരും ശിര്ർക്കൻവിശ്വാസത്തിൽ നിന്ന് മോചിതരാവുന്നതോടെ പോക്കററ് കനം കുറയുകയും സ്ഥാനങ്ങൾ നഷ്ടമാവുകയും )ചെയ്യുന്ന ഒരു വിഭാഗം പുരോഹിതർ തങ്ങളുടെ താൽപര്യസംരക്ഷണത്തിന്ന് വേണ്ടി സര്ർവ്വതന്ത്രങ്ങളും പയററുക സ്വഭാവികമാണ്. സ്ത്രീ ജുമുഅ ജമാഅത്തുകളോടും മാതൃഭാഷയിലുള്ള ഖുതുബയോടും മററുമുള്ള സമസ്ത പുരോഹിതൻമാര്ർക്കുള്ള വിദ്വേഷം അതിന്റെ ഭാഗമാണ്. ജാറങ്ങളും ശിര്ർക്ക് ബിദ്അത്തുകളുടെ മററ് ആത്മ‍ീയതട്ടിപ്പ്കേന്ദ്രങ്ങളും ശ്രദ്ധിച്ചാൽ ഇവിടങ്ങൡ​‍ീ ഭൂരിപക്ഷം ഇരകളും സ്ത്രീകളാണെന്ന് മനസ്സിലാവുന്നതാണ്. സ്ത്രീകളുടെ ദുര്ർബലമായ മനസ്സുകളെ കീഴ്​പ്പെടുത്തു വാൻ ശൈത്വാന് അധികം പണിയെടുക്കേണ്ടി വരാറില്ല. ഉദാഹരണത്തിന്ന് കുഞ്ഞുങ്ങൾക്കും മററും അസുഖം വന്നാൽ ഉമ്മമാര്ർക്ക് ബാപ്പമാരേക്കാൾ കൂടുതൽ വേവലാതിയും വിഷമവും ഉണ്ടാവും. ഇത്തരം സന്ദര്ർഭങ്ങൡ വേണ്ടത്ര ഇസ്ലാമികമായ അറിവില്ലാത്ത ഉമ്മമാർ ഇബ്ലീസിന്റെ പ്രേരണയാൽ സകല ജാറങ്ങൡക്കും ആൾദൈവങ്ങൡക്കും ഇത്തരത്തിലുള്ള ശിര്ർക്ക് ബിദ്അത്തുകളുടെ മററ് ആത്മീയയ തട്ടിപ്പ് കേന്ദ്രങ്ങൡക്കും നേര്ർച്ച നേരുന്നതിന്ന് യാതൊരു പിശുക്കും കാട്ടാറില്ല. ഇക്കാര്യത്തിൽ കുറച്ച് കൂടി മന:ക്കരുത്തുള്ള പുരുഷൻമാർ താരതമ്യേന പിന്നോട്ടാണ്. എന്നാൽ തൗഹീദ് ഉൾക്കൊള്ളുകയും ഇസ്ലാമികമായി അറിവുനേടുകയും ചെയ്തിട്ടുള്ള ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള തട്ടിപ്പുകൡ അവൾ വീഴുകയില്ല. ഖുറാഫികളുടെ സിദ്ധൻമാർ ഒറിജിനലായാലും ഡ്യൂപ്ളിക്കേററായാലും ശരി ആ പേരും പറഞ്ഞ് ഒരു മുജാഹിദിന്റെ വീടിന്റെ ഗേററ് കടക്കാൻ അവർ ധൈര്യ​പ്പെടില്ല. പള്ളികൡ പോവുകയും അവിടെ നടക്കുന്ന ഖുതുബകളിലൂടെ നിരന്തരം ഇസ്ലാമികമായ അറിവു നേടുകയും ചെയ്യുന്ന ആ മുഅ്മിനീങ്ങളും മുഅ്മിനാത്തുകളും അല്ലാഹുവിൽ തവക്കുൽ ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാരെ അവർ ആട്ടിയകററുന്നു.


മുഅ്മിൻ )അംന്(നിര്ർഭയത്വം) ഉള്ളവനായിരിക്കും. സത്യവിശ്വാസിയായ ഒരു വ്യക്തി എല്ലാം അല്ലാഹുവിൽ ഭരമേൽ‌പ്പിക്കുന്നതോടെ ജീവിതത്തിൽ സമാധാനവും നിര്ർഭയത്വവും ഉള്ളവനായി മാറിയിരിക്കും. അവരെ സംബന്ധിച്ചിടത്തോളം നഹ്സ് നോക്കലും ഉറുക്ക് കെട്ടലും മരണപ്പെട്ടുപോയ മഹാൻമാരോട് സഹായം തേടലും ഭരമേൽപിക്കലും ... എല്ലാം തന്നെ അന്ധവിശ്വാസങ്ങൡക്കും ശൈത്വാനിയത്തിലേക്കും നരകത്തിലേക്കുമുള്ള മാർഗ്ഗങ്ങളാണ് എന്നവർ മനസ്സിലാക്കിയിരിക്കുന്നു.

സ്ത്രീകളെല്ലാം പള്ളിയിൽ വരികയും അവിടെ നടക്കുന്ന ഖുതുബകളിലൂടെയും മററും ഇസ്ലാമികമായ അറിവ് കരസ്തമാക്കുകയും ചെയ്താൽ ജാറങ്ങളും ഇത്തരത്തിലുള്ള ശിര്ർക്ക് ബിദ്അത്തുകളുടെ മററ് ആത്മീയ തട്ടിപ്പ്കേന്ദ്രങ്ങളും നഷ്ടക്കച്ചവടങ്ങളുടെ പട്ടികയിൽ പെടും. പലതും ലോക്കൗട്ട് ചെയ്ത് പൂട്ടേണ്ടിവരും. സ്ത്രീ ജുമുഅ ജമാഅത്തുകളോടും മാതൃഭാഷയിലുള്ള കേട്ടാൽ മനസ്സിലാവുന്ന ഖുതുബയോടും പുരോഹിതൻമാര്ർക്കുള്ള വിദ്വേഷം അതിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുക. ഈ പണക്കൊതിയൻമാരായ സമസ്തമുസ്ല്യാക്കൻമാരുടെ വാക്കുകളെ ഇസ്ലാമിലെ തെളിവുകളൂം പ്രമാണവുമായി സത്യവിശ്വാസികളായ മുജാഹിദുകൾ അംഗീകരിക്കുന്നില്ല.

മുജാഹിദുകൾ ഖുര്ർആനും നബിസല്ലല്ലാഹു അലൈഹി വസല്ലംയും കൽ‌പ്പിച്ചത് അനുസരിക്കുന്നൂ. അനുവദിച്ചത്

അനുവദിക്കുന്നു. സ്വഹാബത്തിന്റെ നടപടിക്രമങ്ങൾ പിൻപററുന്നു. പഒ​‍്തൻമാരുടെ

ഇജ്മാഇനെ പിൻപററുന്നു. പ്രമാണങ്ങൾ കാണുക. ഖുര്ർആനിൽ : അൽബഖറ: 114.

وَمَنْ َأظَْلمُ مِمَّنْ مَّنَعَ مَسَا ِ جدَ ٱللَّهِ َأن يُذْ َ كرَ فِيهَا ٱسْمُهُ وَسَعَى فِٰي خَرَاِبهَآ أُوَْلئِٰكَ مَا َ كا َ ن َلهُمْ َأن يَدْخُلُوهَآ ِإلاَّ خَآئِفِينَ لَّهُمْ فِي ٱلدُّنْيَا خِزْيٌ وََلهُمْ فِي ٱلآخِرَةِ عَ َ ذابٌ عَظِيم
അള്ളാഹുവിന്റെ പള്ളികൡ അവന്റെ നാമം പ്രകീര്ർത്തിക്കപ്പെടുന്നതിന്ന് തടസ്സമുണ്ടാക്കു കയും അവയുടെ തകര്ർച്ചക്കായി ശ്രമിക്കുകയും ചെയ്തവനേക്കാൾ അതിക്രമകാരി ആരുണ്ട്? തഫ്സീർ ഖുര്ർതുബിയിൽ ഈ ആയത്തിനുള്ള വ്യഖ്യാനത്തിൽ നമസ്ക്കാരത്തിന് പള്ളികൡ വരുന്ന സ്ത്രീകളെ തടയുന്നവരെയും അതിക്രമിയായിട്ടാണ് കണക്കാക്കുന്നത്.

ഇമാംഖുര്ർതുബി അതിന്ന് തെഌവ് പറയുന്നത് لَا تَمْنَعُوا إِمَاء اللَّه مَسَاجِد اللَّه

അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികൡ നിന്നും തടയരുത് എന്ന നബി നബിസല്ലല്ലാഹു അലൈഹിവസല്ലമയുടെ കൽപനയാണ .... . قَا َ ل عَُلمَاؤُنَا : وَلِهَ َ ذا ُقْلنَا َلا يَجُوز مَنْع اْلمَرَْأة مِنْ الْحَجّ ِإ َ ذا َ كانَتْ صَرُورَة , سَوَاء كَا َ ن َلهَا مَحْرَم َأوْ َلمْ يَ ُ كنْ , وََلا تُمْنَع َأيْضًا مِنْ الصََّلاة فِي الْمَسَاجِد مَا َلمْ يُخَفْ عََليْهَا اْلفِتْنَة , وَ َ ك َ ذلِكَ قَا َ ل النَّبِيّ صَلَّى اللَّه عََليْهِ وَسَلَّمَ :( َلا تَمْنَعُوا ِإمَاء اللَّه مَسَاجِد اللَّه )

നമ്മുടെ ഉലമാക്കൾ പറയുന്നു. -- --- ഹജ്ജിൽ നിന്നും സ്ത്രീയെ തടയാൻ പാടില്ല.

അതുപോലെത്തന്നെ സ്ര്ത്രീകളെ പള്ളികൡ നമസ്ക്കരിക്കുന്നതിൽ നിന്നും തടയുവാൻ പാടില്ല.

അവളുടെമേൽ കുഴപ്പം ഉണ്ടാകുമെന്ന് ഭയ​പ്പെടുന്നില്ലെങ്കിൽ അപ്രകാരം

പറഞ്ഞിരിക്കുന്നു. നബി صَلَّى اللَّه عَلَيْهِ وَسَلَّم അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികൡ

നിന്നും തടയരുത്


ലോകത്തുള്ള മുഴുവൻ സത്യവിശ്വാസികൾക്കും ഉപമയായിക്കൊണ്ട് അല്ലാഹു പരിശുദ്ധഖുര്ർആനിൽ പേരെടുത്തു പറഞ്ഞ ലോകത്തുള്ള സ്ത്രീകൡ ഏററവും ഉൽകൃഷ്ടയായ മറിയംബീവി പള്ളിയിൽ ജമഅത്തിൽ പങ്കെടുത്തിരുന്നു.


وَِإذْ قَاَلتِ ٱلْمَ َ لائِ َ كةُ يمَٰرْيَمُ ِإنَّ ٱللَّهَ ٱصْطَفَاكِ وَ َ طهَّرَكِ وَٱصْ َ طَفاكِ عََلى ِٰنسَآءِ ٱلْعَاَلمِينَ * يمَٰرْيَمُ ٱْقنُتِي لِرَبكِ وَٱسْجُدِي وَٱرْ َ كعِي مَعَ ٱلرَّاكِعِينَ 3: 42.മലക്കുകൾ പറഞ്ഞ സμർഭവും ( ശ്രദ്ധിക്കുക: ) മർയമേ, തീർച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നൽകുകയും, ലോകത്തുള്ള സ്ത്രീകളിൽ വെച്ച് ഉൽകൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. 43. മർയമേ, നിന്റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക.

സ്ത്രീകൾ പള്ളിയിൽ വന്ന് അല്ലാഹുവ​‍്ന ആരാധിക്കുന്നതിനെ മാത്രം തടയാൻ മുസ്ല്യാക്കൻമാർ തെഌവാക്കാറുള്ള സൂറ: അഹ്സാബിലെ 33​‍ാം നമ്പർ ആയത്തിന്റെ തഫ്സീറിൽതന്നെ ഇമാം ഇബ്നുകസീർ പറയുന്നു.

وََقرْ َ ن فِي بُيُوتِكُنَّ وََلا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ اْلُأوَلى وََأقِمْنَ الصَّلَاَة وآتِينَ الزَّكَاَة وََأطِعْنَ اللَّهَ وَرَسُوَلهُ ِإنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ َأهْ َ ل الْبَيْتِ وَيُ َ طهِّرَكُمْ تَ ْ ط ِ هيرًا 33 : 33.നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ ഷമവശഹശ്യ/മസമഹല8 ഋുമലഹ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത് നൽകുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്റെ ) വീട്ടുകാരേ! നിങ്ങളിൽ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. وََقوْله تَعَاَلى : ' وََقرْ َ ن فِي بُيُوت ُ كنَّ ' َأيْ اِلْزَمْنَ بُيُوت ُ كنَّ َفَلا تَخْرُجْنَ لِغَيْ ِ ر حَاجَة وَمِنْ الْحَوَائِج الشَّرْعِيَّة الصََّلاة فِي اْلمَسْ ِ جد ِبشَرْطِهِ َ كمَا قَا َ ل رَسُول اللَّه صَلَّى اللَّه عََليْهِ وَسَلَّمَ ' َلا تَمْنَعُوا ِإمَاء اللَّه مَسَاجِد اللَّه وَلِيَخْرُجْنَ وَهُنَّ تَفَِلات '

സ്ത്രീകൾ വീടുകൡ ഒതുങ്ങിക്കഴിയണം. അത്യാവശ്യങ്ങൾക്കല്ലാതെ സ്ത്രീകൾ പുറത്ത് പോകാൻ പാടുള്ളതല്ല, നമസ്ക്കാരത്തിന് വേണ്ടി ശര്ർത് പാലിച്ചുകൊണ്ട് പള്ളിയിൽ പോവുക എന്നത് ശറഹിൽ അനുവദിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികൡ നിന്നും തടയരുത് എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞപോലെ അവർ ആഢംബരമില്ലാതെ പുറപ്പെടട്ടെ. ( തഫ്സീർ ഇബ്നുകസീർ )

സത്യത്തിൽ മുസ്ല്യാക്കൻമാർ ഈ ആയത്തോതി വയള് പറയേണ്ടത് മുസ്ലിമാണെന്ന് പറയുകയും ജാഹിലിയ്യാകാലത്തെ മുശ്രിക്കത്തുകളായ സ്ത്രീകളെ​‍േപ്പ​‍ാലെ ജാറങ്ങൡ​‍ൂം ആണ്ടുനേര്ർച്ചപൂരങ്ങൡ​‍ൂം


അങ്ങാടികളിലൂം കോണോംപാറ തങ്ങളുടെ പെട്ടിസലാത്ത്മജ്ലിസിലും ഫൈസി-ദാരിമി-സഖാഫികളുടെ മൈക്കൽജാക്സൺ മോഡൽ ബുര്ർദാസ്വാദനഗാനമേളകളിലൂം വെട്ടിവിലസിക്കൊണ്ട് നടക്കുന്ന സമസ്തക്കാരുടെ പെണ്ണുങ്ങളോടാണ്. അതല്ലാതെ നമസ്ക്കാരത്തിന് വേണ്ടി അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ച ശര്ർത് പാലിച്ചുകൊണ്ട് പള്ളിയിൽപോവുന്ന )സത്യവിശ്വാസിനികളായ മുജാഹിദ് വനിതകളോടല്ല

മുഹമ്മത്നബിസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചത് സൗകര്യമുള്ള സ്ത്രീകൾ ആഢംബരമില്ലാതെ സുഗന്ധം പൂശാതെ ശര്ർതുകൾ പാലിച്ച് പള്ളിയിലേക്ക് പുറപ്പെടണമെന്നാണ്. ആണുങ്ങളോടാവട്ടെ സത്യവിശ്വാസിനികളായ സ്ത്രീകൾ പള്ളിയിലേക്ക് പോകാൻ സമ്മതം ചോദിച്ചാൽ അവരെ തടയരുതെന്നും കൽ‌പ്പിച്ചു.

ഇനിയും തെളിവുകൾ കാണുക : ഹദീസുകൡ 1.നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കൂടെ സഹാബാ വനിതകൾ ജമാഅത്തിൽ

حَدََّثنَا َأبُو الْيَمَانِ قَا َ ل َأخْبَرَنَا شُعَيْبٌ عَنْ الزُّهْرِيِّ قَا َ ل َأخْبَرَِني عُرْوَةُ َأنَّ عَائِشََة َقاَلتْ َلَقدْ َ كا َ ن رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ يُصَلِّي الَْفجْرَ َفيَشْهَدُ مَعَهُ ِنسَاءٌ مِنْ اْلمُؤْمِنَاتِ مُتََلفِّعَاتٍ فِي مُرُوطِ ِ هنَّ ُثمَّ يَرْ ِ جعْنَ ِإَلى بُيُوتِ ِ هنَّ مَا يَعْ ِ رفُهُنَّ َأحَدٌ حدثنا يحيى بن بكير قال أخبرنا الليث عن عقيل عن ابن شهاب قال أخبرني عروة بن الزبير أن عائشة أخبرته قالت كُنَّ ِنسَاءُ الْمُؤْمِنَاتِ يَشْهَدْ َ ن مَعَ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ صَلَاَة الَْفجْ ِ ر مُتََلفِّعَاتٍ ِبمُرُوطِ ِ هنَّ ُثمَّ يَنَْقلِبْنَ ِإَلى بُيُوتِ ِ هنَّ حِينَ يَقْضِينَ الصَّلَاَة َلا يَعْ ِ رفُهُنَّ َأحَدٌ مِنْ اْلغََلس

. .
... . . . . . ആയിശ(റ)നിവേദനം . സത്യവിശ്വാസിനികളായ സ്ത്രീകൾനബി (സ‌)യുടെ

കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബ്ഹ് നമസ്ക്കാരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്ക്കാരം നിര്ർവ്വഹിച്ചു കഴിഞ്ഞാൽ അവർ അവരുടെ )വീടുകൡക്ക് പിരിഞ്ഞുപോകൂം. ഇരുട്ടുകാരണം അവരെ ആരും തിരിച്ചറിയുകയില്ല. ബുഖാരി ഹദീസ് നമ്പർ 578, മുസ്ളിം 230

ഇത് പോലെ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കൂടെ സഹാബാവനിതകൾ ജുമുഅ ജമാഅത്തുകളിലൂം പെരുന്നാൾ നമസ്ക്കാരത്തിലും തറാവീഹ് നമസ്ക്കാരത്തിലും ഗ്രഹണ നമസ്ക്കാരത്തിലും ഇഅ്തികാഫിലും പങ്കെടുത്തതായി തെഌയുന്ന നൂറുകണക്കിന് സ്വഹീഹായ ഹദീസുകൾ ബുഖാരിയിലും മുസ്ലിമിലും മററ് ഹദീസ് കിതാബുകളിലൂം നിറഞ്ഞുനിൽക്കയാണ്. ഇതൊക്കെയും മുസ്ലിമീങ്ങൾക്ക് ഈ വിഷയത്തിലുള്ള തെളിവുകളാണ്.


2. ഗ്രഹണനിസ്ക്കാരത്തിൽ.

حَدََّثنَا عَبْدُ اللَّهِ بْنُ مَسَْلمََة الَْقعْنَِبيُّ حَدََّثنَا سَُليْمَا ُ ن يَعِْني ابْنَ ِبَلا ٍ ل عَنْ يَحْيَى عَنْ عَمْرََة َأنَّ يَهُودِيًَّة َأتَتْ عَائِشََة تَسَْأُلهَا َفَقاَلتْ َأعَا َ ذكِ اللَّهُ مِنْ عَ َ ذا ِ ب الَْقبْ ِ ر َقاَلتْ عَائِشَةُ َفقُلْتُ يَا رَسُو َ ل اللَّهِ يُعَذَّبُ النَّاسُ فِي اْلُقبُو ِ ر َقاَلتْ عَمْرَةُ َفَقاَلتْ عَائِشَةُ َقا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ عَائِ ً ذا ِباللَّهِ ُثمَّ رَكِبَ رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َ ذاتَ غَدَاةٍ مَرْ َ كبًا َفخَسََفتْ الشَّمْسُ َقاَلتْ عَائِشَةُ َفخَرَجْتُ فِي ِنسْوَةٍ بَيْنَ َ ظهْرَيْ الْحُجَ ِ ر فِي الْمَسْ ِ جدِ َفَأتَى رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ مِنْ مَرْ َ كِبهِ حَتَّى انْتَهَى ِإَلى مُصَلَّاهُ الَّذِي َ كا َ ن يُصَلِّي فِيهِ َفَقامَ وَقَامَ النَّاسُ وَرَاءَهُ َقاَلتْ عَائِشَةُ َفَقامَ قِيَامًا َ ط ِ ويلًا ُثمَّ رَ َ كعَ َفرَ َ كعَ رُ ُ كوعًا َ ط ِ ويلًا ُثمَّ رََفعَ َفَقامَ قِيَامًا َ ط ِ ويلًا وَهُوَ دُو َ ن اْلقِيَاِم الَْأوَّ ِ ل ُثمَّ رَ َ كعَ َفرَ َ كعَ رُ ُ كوعًا َ ط ِ ويلًا وَهُوَ دُو َ ن َ ذلِكَ الرُّ ُ كو ِ ع ُثمَّ رََفعَ وََقدْ تَجَلَّتْ الشَّمْسُ َفَقا َ ل ِإنِّي َقدْ رََأيْتُكُمْ تُ ْ فتَنُو َ ن فِي اْلُقبُو ِ ر َ كفِتْنَةِ الدَّجَّا ِ ل َقاَلتْ عَمْرَةُ َفسَمِعْتُ عَائِشََة تَقُو ُ ل َفكُنْتُ َأسْمَعُ رَسُو َ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ بَعْدَ َ ذلِكَ يَتَعَوَّذُ مِنْ عَ َ ذا ِ ب النَّا ِ ر وَعَ َ ذا ِ ب الَْقبْ ِ ر


അംറത്(റ) നിവേദനം. ഒരു യഹൂദ സ്ത്രീ ചില കാര്യങ്ങൾ അന്വേഷിച്ചുകൊണ്ട് ആയിശ(റ)യുടെ അടുക്കൽ വന്ന​പ്പോൾ ഖബ്റിലെ ശിക്ഷയിൽ നിന്ന് അല്ലാഹു നിങ്ങളെ രക്ഷിക്കട്ടെ എന്ന് പറഞ്ഞു. ഞാൻ (ആയിശ(റ)) നബിസല്ലല്ലാഹു അലൈഹി വസല്ലംയോട് ചോദിച്ചു. ആളുകൾ ഖബ്റിൽ ശിക്ഷിക്കപ്പെടുമോ..? അ​പ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുവിൽ അഭയം എന്ന് പറഞ്ഞു. പിന്നീട് ഒരുദിവസം പ്രഭാതത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലം ഒരു വാഹനത്തിൽ കയറി (വീട്ടിൽ നിന്നും പുറത്ത് പോയി) ആ അവസരത്തിൽ സൂര്യഗ്രഹണം ഉണ്ടായി. ആയിശ(റ) പറയുന്നു. ഉടനെ ഞാൻ വേറേ കുറച്ച് സ്ത്രീകൾടെ കൂടെ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ പത്നിമാരുടെ വാസസ്ഥലത്തിലൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. അ​പ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം തന്റെ വാഹനത്തിൽ പള്ളിയിൽ എത്തിച്ചേരുകയും സാധാരണ നമസ്ക്കാരം നടത്താറുള്ള സ്ഥലത്ത് നിൽക്കയും ചെയ്തു. ജനങ്ങൾ അദ്ദേഹത്തിന്റെ പിന്നിൽ നമസ്ക്കാരത്തിന് നിന്നു ആഇശ(റ) പറഞ്ഞു. )നബിസല്ലല്ലാഹു അലൈഹി വസല്ലം ദീര്ർഘമായി നിന്നു.(ഖുര്ർആൻ പാരായണം ചെയ്തു) പിന്നീട് റുകൂഅ് ചെയ്തു. അതും വളരെയധികം ദീര്ർഘിപ്പിച്ചു. റുകൂഇൽ നിന്നും ഉയര്ർന്ന് വീണ്ടും ദീര്ർഘമായി നിന്നു.(പാരായണം ചെയ്തു.) അത് ആദ്യത്തെതിനേക്കാൾ ലഘുവായിരുന്നു. വീണ്ടും റുകൂഅ് ചെയ്തു. അതും ദീര്ർഘമായിരുന്നുവെങ്കിലും ആദ്യത്തെതിനേക്കാൾ ലഘുവായിരുന്നു..പിന്നീട് റുകൂഇൽ നിന്ന് ഉയര്ർന്നു. അങ്ങിനെ ദീര്ർഘമായി നിന്നും റുകൂഅ് ചെയ്തും രണ്ട് റക്അത്ത് പൂര്ർത്തിയാക്കി. . അദ്ദേ​‍ാഴേക്കും സൂര്യൻ പ്രത്യക്ഷ​പ്പെട്ടിരുന്നു.


നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു ദജ്ജാൽ നിമിത്തം പരീക്ഷിക്കപ്പെടുന്നതുപോലെ നിങ്ങൾ ഖബ്റിൽ പരീക്ഷിക്കപ്പെടുന്നത് ഞാൻ (ഈ നമസ്ക്കാരത്തിൽ) കാണുകയുണ്ടായി. അംറത് പറയുന്നു. അതിന്നുശേഷം നബിസല്ലല്ലാഹു അലൈഹി വസല്ലം ഖബ്ര്ർശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷതേടുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നുവെന്ന് ആയിശ(റ) പറയുന്നത് ഞാൻ കേട്ടു.. (സ്വഹീഹ് മുസ്ലിം)

3. പെരുന്നാൾ നിസ്ക്കാരത്തിൽ

حَدََّثنَا عَمْرٌو النَّاقِدُ حَدََّثنَا عِيسَى بْنُ يُونُسَ حَدََّثنَا هِشَامٌ عَنْ حَفْصََة ِبنْتِ سِيرِينَ عَنْ ُأمِّ عَطِيََّة َقاَلتْ َأمَرَنَا رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َأ ْ ن نُخْ ِ رجَهُنَّ فِي الْفِطِْ ر وَاْلَأضْحَى الْعَوَاتِقَ وَالْحُيَّضَ وَذَوَاتِ الْخُدُو ِ ر َفَأمَّا الْحُيَّضُ َفيَعْتَ ِ زلْنَ الصََّلاَة وَيَشْهَدْ َ ن الْخَيْرَ وَدَعْوََة الْمُسْلِمِينَ ُقلْتُ يَا رَسُو َ ل اللَّهِ ِإحْدَانَا َلا يَ ُ كو ُ ن َلهَا ِ جْلبَابٌ قَا َ ل لِتُْلِبسْهَا ُأخْتُهَا مِنْ ِ جلْبَاِبهَا

ഉമ്മൂ അത്വിയ്യ (റ) യിൽ നിന്നും നിവേദനം : )ആര്ർത്തവകാരികളെയും മറയിൽ താമസിക്കുന്ന സ്ത്രീകളെയും രണ്ട് പെരുന്നാൾ നമസ്ക്കാരങ്ങൡക്ക് പുറപ്പെടുവിക്കുവാൻ നബിസല്ലല്ലാഹു അലൈഹി വസല്ലം യിൽ നിന്നും ഞങ്ങൾക്ക് കൽപന ലഭിച്ചിരുന്നു. അങ്ങിനെ ആ സ്ത്രീകൾ മുസ്ളീങ്ങളുടെ ജമാഅത്തിലും പ്രാർത്ഥനയിലും പങ്കെടുക്കും ആര്ർത്തവകാരികൾ നമസ്ക്കാരസ്ഥലത്തുനിന്നും വിട്ടുനിൽക്കും - ​‍ൗരു സ്ത്രീ ചോദിച്ചു. യാ റസൂലുല്ലാഹ്, ഞങ്ങൡ ഒരുവൾക്ക് പർദ്ദയില്ലെങ്കിൽ എന്തുചെയ്യും ? - നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു : അവൾക്ക് തന്റെ സഹോദരി അവളുടെ പർദ്ദയിൽ നിന്ന് ഒന്ന് ധരിക്കാൻ നൽകട്ടെ - ബുഖാരി 351, 324, 971 - 975,, 961 മുസ്ലിം 890, 885, 886, 884,

പർദ്ദയുടെ ആയത്തിന്ന് ശേഷം ജുമുഅ ജമാഅത്തുകൾക്ക് സ്ത്രീകൾ പോയിട്ടില്ലായെന്ന മുസ്ലിയാക്ക ളുടെ നുണ ഇതോടെ പൊട്ടിത്തകര്ർന്ന് ഹിജാബിന്നുള്ളിലാവുകയാണ്. ഈ ഹദീസിൽ പർദ്ദയില്ലാത്ത സ്ത്രീകൾ പർദ്ദ കടം വാങ്ങിയിട്ടാണെങ്കിലും ജമാഅത്തിലും പ്രാർത്ഥനയിലും പങ്കെടുക്കാൻ ഈദ് മുസല്ലയിലേക്ക് പോകണമെന്നാണ് നബിസല്ലല്ലാഹു അലൈഹി വസല്ലം കൽപിക്കുന്നത്. മാത്രമല്ല സഹാബികൡപെട്ട അബൂബക്കർ(റ)വും അലി(റ) ഇബ്നു ഉമർ(റ) പോലെയുള്ള പല പ്രമുഖരും സ്ത്രീകൾ പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുക്കേണ്ടത് നിര്ർബന്ധമാണെന്ന അഭിപ്രയമുള്ളവരായിരുന്നു. മററു ചില സഹാബികൾ അഭിപ്രയപ്പെട്ടിരുന്നത് ചിലർ പറഞ്ഞിരുന്നത് ഇത് നിര്ർബന്ധമാണെന്ന് പറയാൻ പററില്ല എന്നാണ് . സഹാബികൾക്കിടയിൽ ഫറളാണോ സുന്നത്താണോ എന്നതിലായിരുന്നു ഭിന്നത . എന്നാൽ കേരളത്തിലെ സമസ്തമൊയ്ല്യാക്കൻമാര്ർക്ക് ഇ​‍േപ്പ​‍ാഴും ഹറാമായ ഒരു വിഷയമാണിത.്

قال القاضي عياض : واختلف السلف في خروجهن للعيدين , فرأى جماعة ذلك حقا عليهن منهم أبو بكر وعلي وابن عمر وغيرهم رضي الله عنهم

ഖാഌ ഇയാള് (റ) പറയുന്നു. സ്ത്രീകൾ രണ്ടു പെരുന്നാൾ )നമസ്ക്കാരത്തിന് പുറപ്പെടുന്ന

വീഷയത്തിൽ സലഫുകൾ ഭിന്നിച്ചിരിക്കുന്നു. അബൂബക്കർ(റ)വും അലി(റ) ഇബ്നു ഉമർ(റ)

പോലെയുള്ള കുറേപേർ സ്ത്രീകൾ പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുക്കേണ്ടത്

നിര്ർബന്ധമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.


, وََقدْ اِخْتََلفَ فِيهِ السََّلفُ , وَنََق َ ل عِيَاضٌ وُجُوبَهُ عَنْ َأِبي بَكٍْ ر وَعَلِيٍّ وَابْ ِ ن عُمَرَ , وََالَّذِي وََقعَ َلنَا عَنْ َأِبي بَكٍْ ر وَعَلِيٍّ مَا َأخْرَجَهُ اِبْنُ َأِبي شَيْبََة وَ َ غيْرُهُ عَنْهُمَا فَالَْأحَقُّ عََلى كُلِّ ذَاتِ ِنطَا ٍ ق الْخُرُوجُ ِإَلى الْعِيدَيْ ِ ن

4. ഇഅ്തികാഫിൽ

حَدََّثنَا عَبْدُ اللَّهِ بْنُ يُوسُفَ حَدََّثنَا اللَّيْ ُ ث عَنْ عَُقيْ ٍ ل عَنْ ابْ ِ ن شِهَا ٍ ب عَنْ عُرْوََة بْ ِ ن الزُّبَيْ ِ ر عَنْ عَائِشََة رَضِيَ اللَّهُ عَنْهَا زَوْ ِ ج النَّبِيِّ صَلَّى اللَّهُ عََليْهِ وَسَلَّمَ َأنَّ النَّبِيَّ صَلَّى اللَّهُ عََليْهِ وَسَلَّمَ َ كا َ ن يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَا َ ن حَتَّى تَوَفَّاهُ اللَّهُ ُثمَّ اعْتَ َ كفَ َأزْوَاجُهُ مِنْ بَعْدِهِ

ആയിശ(റ)യിൽ നിന്നും നിവേദനം . നബിസല്ലല്ലാഹു അലൈഹി വസല്ലം അദ്ദേഹത്തിന്റെ വഫാത്ത് വരേയും റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങൡ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ വഫാത്തി ന്നുശേഷം അദ്ദേഹത്തിന്റെ ഭാര്യമാരും ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു - ബുഖാരി, മുസ്ളിം


നബിസല്ലല്ലാഹു അലൈഹി വസല്ലം വീട് പള്ളിയുടെ തൊട്ടായിരുന്നതിനാൽ നബിസല്ലല്ലാഹു അലൈഹി വസല്ലം ഭാര്യമാർ വീട്ടിലായിരുന്നു ഇഅ്തികാഫ് ഇരുന്നതെന്ന് ചില ​‍ാമൊയ്ല്യാക്കൻമാർ പച്ചക്കള്ളം തട്ടിവിടാറുണ്ട് . ഈ തട്ടിപ്പ് ശാഫിഈ മദ്ഹബിലെ പ്രഗൽഭരായ ഇമാമുകൾ അംഗീകരിക്കാത്തതാണെന്ന് കിതാബുകൡ കാണാം. ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ടുള്ള ഇമാം നവവി(റ)യുടെ ശറഹുമുസ്ളിമിലെ ഒരു ഇബാറത്ത് കാണുക. ഇഅ്തികാഫ് പള്ളിയിലല്ലാതെ ശരിയാവുകയില്ല എന്ന് പ്രസ്താവിച്ചുകൊണ്ട് പറയുന്നു

حَدََّثنَا قُتَيْبَةُ بْنُ سَعِيدٍ حَدََّثنَا َليْثٌ عَنْ عَُقيْ ٍ ل عَنْ الزُّهْرِيِّ عَنْ عُرْوََة عَنْ عَائِشََة رَضِيَ اللَّهُ عَنْهَا َأنَّ النَّبِيَّ صَلَّى اللَّهُ عََليْهِ وَسَلَّمَ كَا َ ن يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَا َ ن حَتَّى تَوَفَّاهُ اللَّهُ عَزَّ وَجَلَّ ُثمَّ اعْتَ َ كفَ َأزْوَاجُهُ مِنْ بَعْدِهِ صحيح مسلم بشرح النووي ( ِبسْ ِ م اللَّه الرَّحْمَن الرَّحِيم كِتَاب الِاعْتِ َ كاف ) هُوَ فِي اللُّغَة : اْلحَبْس وَاْلمُ ْ كث وَاللُّزُوم , وَفِي الشَّرْع : اْلمُ ْ كث فِي اْلمَسْ ِ جد مِنْ شَخْص مَخْصُوص ِبصَِفةٍ مَخْصُوصَة , وَيُسَمَّى الِاعْتِ َ كاف جَوَازًا , وَمِنْهُ اْلَأحَادِيث الصَّحِيحَة مِنْهَا حَدِيث عَائِشَة فِي َأوَائِل الِاعْتِ َ كاف مِنْ صَحِيح الْبُخَارِيّ َقاَلتْ : كَا َ ن النَّبِيّ صَلَّى اللَّه عََليْهِ وَسَلَّمَ يُصْغِي ِإَليَّ رَْأسه وَهُوَ 14 مُجَا ِ ور فِي اْلمَسْ ِ جد َفُأرَجِّلهُ وََأنَا حَائِض وَ َ ذ َ كرَ مُسْلِم اْلَأحَادِيث فِي اِعْتِ َ كاف النَّبِيّ صَلَّى اللَّه عََليْهِ وَسَلَّمَ اْلعَشْر الَْأوَاخِر مِنْ رَمَضَان , وَاْلعَشْر اْلُأوَل مِنْ شَوَّال , َففِيهَا اِسْتِحْبَاب الِاعْتِ َ كاف وَتََأكُّد اِسْتِحْبَابه فِي اْلعَشْر الَْأوَاخِر مِنْ رَمَضَان . وََقدْ َأجْمَعَ اْلمُسْلِمُو َ ن عََلى اِسْتِحْبَابه , وََأنَّهُ َليْسَ ِبوَا ِ ج ٍ ب , وَعََلى َأنَّهُ مُتََأكِّد فِي اْلعَشْر الَْأوَاخِر مِنْ رَمَضَان , وَمَ ْ ذهَب الشَّافِعِيّ وََأصْحَابه وَمُوَافِقِي ِ همْ : َأنَّ الصَّوْم َليْسَ ِبشَرْطٍ لِصِحَّةِ الِاعْتِ َ كاف , بَ ْ ل يَصِحّ اِعْتِ َ كاف اْلفِ ْ طر , وَيَصِحّ اِعْتِ َ كاف سَاعَة وَاحِدَة , وََلحْ َ ظة وَاحِدَة , وَضَاِبطه عِنْد َأصْحَابنَا : مُ ْ كث يَ ِ زيد عََلى ُ طمَْأِنينَة الرُّ ُ كوع َأدْنَى ِ زيَادَة , هَ َ ذا هُوَ الصَّحِيح . وَفِيهِ خَِلاف شَا ّ ذ فِي اْلمَ ْ ذهَب , وََلنَا وَجْه َأنَّهُ يَصِحّ اِعْتِ َ كاف الْمَارّ فِي اْلمَسْ ِ جد مِنْ َ غيْر ُلبْث , وَاْلمَشْهُور : اْلَأوَّل , َفيَنْبَغِي لِكُلِّ جَالِس فِي اْلمَسْ ِ جد ; لِانْتِ َ ظا ِ ر صََلاة َأوْ لِشُغْ ٍ ل آخَر مِنْ آخِرَة َأوْ دُنْيَا َأ ْ ن يَنْ ِ وي الِاعْتِ َ كاف , َفيُحْسَب َلهُ وَيَُثاب عََليْهِ مَا َلمْ يَخْرُج مِنْ اْلمَسْ ِ جد , َفِإ َ ذا خَرَجَ ُثمَّ دَخَ َ ل جَدَّدَ ِنيَّة ُأخْرَى , وََليْسَ لِلِاعْتِكَافِ ذِ ْ كر مَخْصُوص وََلا فِعْل آخَر سِوَى اللُّبْث فِي اْلمَسْ ِ جد ِبِنيَّةِ الِاعْتِ َ كاف , وََلوْ تَ َ كلَّمَ ِب َ كَلاِم دُنْيَا , َأوْ عَمِ َ ل صَنْعَة مِنْ خِيَاطَة َأوْ َ غيْرهَا , َلمْ يَبْ ُ طل اِعْتِ َ كافه , وََقا َ ل مَالِك وََأبُو حَِنيَفة وَاْلَأ ْ كَثرُو َ ن : يُشْتَرَط فِي الِاعْتِ َ كاف الصَّوْم , َفَلا يَصِحّ اِعْتِ َ كاف مُ ْ فطِر , وَاحْتَجُّوا ِبهَذِهِ اْلَأحَادِيث , وَاحْتَجَّ الشَّافِعِيّ ِباعْتِكَافِهِ صَلَّى اللَّه عََليْهِ وَسَلَّمَ فِي اْلعَشْر اْلُأوَل مِنْ شَوَّال , رَوَاهُ الْبُخَارِيّ وَمُسْلِم , وَِبحَدِيثِ عُمَر رَضِيَ اللَّه عَنْهُ قَا َ ل : يَا رَسُول اللَّه ِإنِّي نَ َ ذرْت َأ ْ ن َأعْتَكِف َليَْلة فِي اْلجَاهِلِيَّة , فَقَا َ ل : َأوْفِ ِبنَ ْ ذ ِ رك , وَرَوَاهُ الْبُخَارِيّ وَمُسْلِم , وَاللَّيْل َليْسَ مَحَلًّا لِلصَّوِْم , َفدَلَّ عََلى َأنَّهُ َليْسَ ِبشَرْطٍ لِصِحَّةِ الِاعْتِ َ كاف . وَفِي هَذِهِ اْلَأحَادِيث : َأنَّ الِاعْتِ َ كاف َلا يَصِحّ ِإلَّا فِي اْلمَسْ ِ جد ; لَِأنَّ النَّبِيّ صَلَّى اللَّه عََليْهِ وَسَلَّمَ وََأزْوَاجه وََأصْحَابه ِإنَّمَا اِعْتَ َ كفُوا فِي اْلمَسْ ِ جد مَعَ اْلمَشَقَّة فِي مُلَازَمَته , َفَلوْ جَازَ فِي اْلبَيْت َلَفعَُلوهُ وََلوْ مَرَّة َلا سِيَّمَا النِّسَاء ; لَِأنَّ حَاجَتهنَّ ِإَليْهِ فِي الْبُيُوت َأ ْ كَثر . وَهَ َ ذا الَّذِي ذَكَرْنَاهُ مِنْ اِخْتِصَاصه ِبالْمَسْ ِ جدِ , وََأنَّهُ َلا يَصِحّ فِي َ غيْره , هُوَ مَ ْ ذهَب مَالِك وَالشَّافِعِيّ وََأحْمَد وَدَاوُد وَالْجُمْهُور سَوَاء الرَّجُل وَاْلمَرَْأة , وََقا َ ل َأبُو حَِنيَفة : يَصِحّ اِعْتِ َ كاف اْلمَرَْأة فِي مَسْ ِ جد بَيْتهَا , وَهُوَ اْلمَوْضِع اْلمُهَيَّأ مِنْ بَيْتهَا لِصََلاتِهَا , قَا َ ل : وََلا يَجُوز لِلرَّجُ ِ ل فِي مَسْ ِ جد بَيْته , وَ َ كمَذْهَ ِ ب َأِبي حَِنيَفة َقوْل َقدِيم لِلشَّافِعِيِّ 15 ضَعِيف عِنْد َأصْحَابه , وَجَوَّزَهُ بَعْض َأصْحَاب مَالِك , وَبَعْض َأصْحَاب الشَّافِعِيّ لِلْمَرَْأةِ وَالرَّجُل فِي مَسْ ِ جد بَيْتهمَا , ُثمَّ اِخْتََلفَ الْجُمْهُور اْلمُشْتَ ِ ر ُ طو َ ن اْلمَسْ ِ جد الْعَامّ , فَقَا َ ل الشَّافِعِيّ وَمَالِك وَجُمْهُورهمْ

يَصِحّ الِاعْتِ َ كاف فِي كُ ّ ل مَسْ ِ جد , وََقا َ ل َأحْمَد : يَخْتَصّ ِبمَسْ ِ جدٍ تَُقام الْجَمَاعَة الرَّاتِبَة فِيهِ , وََقا َ ل
َأبُو حَِنيَفة : يَخْتَصّ ِبمَسْ ِ جدٍ تُصَلَّى فِيهِ الصََّلوَات كُّلهَا , وََقا َ ل الزُّهْرِيّ وَآخَرُو َ ن : يَخْتَصّ ِبالْجَامِ ِ ع الَّذِي تَُقام فِيهِ اْلجُمُعَة , وَنََقلُوا عَنْ حُ َ ذيَْفة بْن الْيَمَان الصَّحَاِبيّ اِخْتِصَاصه ِبالْمَسَا ِ جدِ الثََّلاَثة : اْلمَسْ ِ جد الْحَرَام , وَمَسْ ِ جد الْمَدِينَة, وَاْلَأْقصَى, وََأجْمَعُوا عََلى َأنَّهُ َلا حَدّ لَِأ ْ كَثر الِاعْتِ َ كاف. وََاللَّه َأعَْلم وَفِي هَذِهِ اْلَأحَادِيث : َأنَّ الِاعْتِ َ كاف َلا يَصِحّ ِإلَّا فِي اْلمَسْ ِ جد ; لَِأنَّ النَّبِيّ صَلَّى اللَّه عََليْهِ وَسَلَّمَ وََأزْوَاجه وََأصْحَابه ِإنَّمَا اِعْتَ َ كُفوا فِي اْلمَسْ ِ جد مَعَ اْلمَشَقَّة فِي مُلَازَمَته , َفَلوْ جَازَ فِي اْلبَيْت َلَفعَُلوهُ وََلوْ مَرَّة َلا سِيَّمَا النِّسَاء ; لَِأنَّ حَاجَتهنَّ ِإَليْهِ فِي الْبُيُوت َأ ْ كَثر .

നിശ്ചയമായും പള്ളിയിലല്ലാതെ ഇഅ്തികാഫ് സ്വഹീഹാവുകയില്ല. എന്ന് ഈ ഹദീസുകളിലൂണ്ട് കാരണം സ്ഥിരമായി പള്ളിയിൽ കഴിച്ചുകൂട്ടുന്നതിൽ നിരവധി പ്രതിബന്ധങ്ങളുണ്ടായിട്ടും നബിസല്ലല്ലാഹു അലൈഹി വസല്ലംയും ഭാര്യമാരും സഹാബാക്കളും തീര്ർച്ചയായും പള്ളിയിൽ മാത്രമാണ് ഇഅ്തികാഫ് ഇരുന്നിരുന്നത്. വീട്ടിൽ ഇഅ്തിഖാഫ് അനവദനീയമായിരുന്നുവെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അവരത് ചെയ്യുമായിരുന്നു. വിശിഷ്യാ സ്ത്രീകൾ . വീടുകൡ ഇഅ്തികാഫ് ഇരിക്കാൾ അനുവാദം ലഭിക്കേണ്ടതിന്റെ ആവശ്യകത അവര്ർക്ക് വളരെ കൂടുതലാകുന്നു. ശറഹുമുസ്ളിം 4 - 325 വളരെയധികം പ്രതിബന്ധങ്ങളുണ്ടായിട്ടും ഒരൊററ പ്രാവശ്യം പോലും വീട്ടിൽ ഇഅ്തികാഫ് ഇരിക്കാതെ പള്ളിയിൽ മാത്രം ഇഅ്തികാഫ് ഇരിക്കലായിരുന്നൂ നബിസല്ലല്ലാഹു അലൈഹി വസല്ലംഭാര്യമാരുടേയും സഹാബത്തിന്റേയും ചര്യ. എന്ന് ശാഫിമദ്ഹബിലെ പ്രഗൽഭനായ ഇമാം നവവിയാണ് തന്റെ ശറഹ്മുസ്ളിം എന്ന കിതാബിൽ പറയുന്നത്. റമളാനിലെ പത്ത് ദിവസം പള്ളിയിൽ താമസിച്ചുകൊണ്ട് ഇഅ്തികാഫ് ഇരുന്നിരുന്നവരായിരുന്നു. നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യമാർ . അവർ ജാമാഅത്ത്നമസ്ക്കാരം നടക്കുന്ന വേളകൡ അതിൽ പങ്കെടുക്കാതെ ഇഅ്തികാഫ് നിറുത്തി വീട്ടിലേക്കോടലായിരുന്നോ..? സ്ത്രീജുമുഅ: ജമാഅത്ത് ഹറാമാണെന്ന് )വാദിക്കുന്ന കേരളത്തിലെ സമസ്തക്കാരായ മുസ്ല്യാക്കൻമാര്ർക്ക് വല്ല മറുപടിയുമണ്ടെങ്കിൽ പറയട്ടെ. ഇനി സ്ത്രീജുമുഅ: ജമാഅത്ത് ഹറാമാണെന്ന് വാദിക്കുന്ന കേരളത്തിലെ സമസ്തക്കാരായ മുസ്ള്യാക്കൻമാരുടെ വാദങ്ങളൊന്ന് വിശകലനം ചെയ്യാം. അവർ ചോദിക്കുന്ന പ്രധാന​പ്പെട്ട


ഒരു ചോദ്യം., നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യമാരോ മക്കളോ ജുമുഅ:ജമാഅത്തുകൡ പങ്കെടുത്തിരു ന്നുവോ എന്നാണ്. ഇവിടെ മറുപടിയായി നമുക്ക് നിരവധി കാര്യങ്ങൾ പറയാനുണ്ട്. ആദ്യമായി പറയാനുള്ളത് ഇസ്ലാമിൽ ഒരു കാര്യം സ്ഥിര​പ്പെടാൻ അല്ലാഹുവും അവന്റെ റസൂലും അനുവദിച്ചാൽ മതി. അതിനു പുറമേ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യമാരോ മക്കളോ അത് ചെയ്തിരുന്നു എന്ന് പ്രത്യേകം തെളിവുണ്ടെങ്കിലേ ഇസ്ലാമിലത് നിയമമാവൂ എന്ന വാദം ശരിയല്ല. ഇനി ഇവരുടെ ഈ ചോദ്യത്തിന് ഉത്തരമായി നമുക്ക് നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യമാർ ജുമുഅ ജമാഅത്തുകൡ പങ്കെടുത്തത് തന്നെ തെഌവാണോ വേണ്ടത്.? അതും ഹാജരാക്കാം.


1. നബിസല്ലല്ലാഹു അലൈഹി വസല്ലം ഭാര്യയായ സൈനബ്(റ) പള്ളിയിൽ നമസ്ക്കരിക്കുമ്പോൾ നിസ്ക്കാരത്തിന്റെ ദൈര്ർഘ്യം കാരണം ക്ഷീണമുണ്ടായാൽ പിടിച്ചു നിന്ന് നിസ്ക്കരിക്കാൻ പള്ളിയിൽ ഒരു കയർ കെട്ടിയിരുന്നതായി സ്വഹീഹ് മുസ്ലിമിൽ വന്ന ഹദീസിൽ കാണാവുന്നതാണ്

حَدََّثِني زُهَيْرُ بْنُ حَرْ ٍ ب حَدََّثنَا ِإسْمَعِي ُ ل عَنْ عَبْدِ اْلعَ ِ زي ِ ز بْ ِ ن صُهَيْ ٍ ب عَنْ َأنَ ٍ س قَا َ ل دَخَ َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ الْمَسْ ِ جدَ وَحَبْلٌ مَمْدُودٌ بَيْنَ سَا ِ ريَتَيْ ِ ن فَقَا َ ل مَا هَ َ ذا َقاُلوا لِزَيْنَبَ تُصَلِّي َفِإ َ ذا َ كسَِلتْ َأوْ َفتَرَتْ َأمْسَ َ كتْ ِبهِ فَقَا َ ل حُلُّوهُ لِيُصَلِّ َأحَدُكُمْ نَشَا َ طهُ َفِإ َ ذا َ كسِ َ ل َأوْ َفتَرَ َقعَدَ


അനസ്(റ) നിവേദനം: റസൂൽ സല്ലല്ലാഹു അലൈഹി വസല്ലം ഒരിക്കൽ പള്ളിയിൽ പ്രവേശിച്ചു. അ​പ്പോൾ പ​‍ിയിൽ രണ്ട് തൂണുകൾക്കിടയിൽ ബന്ധിച്ച ഒരു കയർ കണ്ടു. അ​പ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം ചോദിച്ചു. എന്താണിത്..? അവർ പറഞ്ഞു. സൈനബിന് വേണ്ടിയുള്ളതാണ്. അവർ
(അവിടെ) നിസ്ക്കരിക്കും അവര്ർക്ക് ക്ഷീണവും മടുപ്പും ഉണ്ടാകുമ്പോൾ ആ കയറിൽ പിടിച്ച് നിസ്ക്കരിക്കും. അ​പ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞ: അത് അഴിച്ചുമാററുക, ക്ഷീണവുംമടുപ്പുമുണ്ടാവുമ്പോൾ ഇരിക്കുക:

صحيح مسلم بشرح النووي َقوْله فِي اْلحَبْل اْلمَمْدُود بَيْن سَا ِ ريَتَيْ ِ ن لِزَيْنَب : ( تُصَلِّي َفِإ َ ذا َ كسَِلتْ َأوْ َفتَرَتْ َأمْسَ َ كتْ ِبهِ فَقَا َ ل : حَلُّوهُ لِيُصَلِّ َأحَد ُ كمْ نَشَاطه ) َ كسَِلتْ : ِب َ كسْ ِ ر السِّين , وَفِيهِ : الْحَ ّ ث عََلى الِاْقتِصَاد فِي الْعِبَادَة وَالنَّهْي عَنْ التَّعَمُّق وَاْلَأمْر ِباْلِإْقبَا ِ ل عََليْهَا ِبنَشَاطٍ , وََأنَّهُ ِإ َ ذا َفتَرَ َفْليَ ْ قعُدْ حَتَّى يَ ْ ذهَب الُْفتُور . وَفِيهِ : ِإزَاَلة اْلمُنْ َ كر ِبالْيَدِ لِمَنْ تَمَكَّنَ مِنْهُ , وَفِيهِ : جَوَاز التَّنَفُّل فِي اْلمَسْ ِ جد َفِإنَّهَا َ كانَتْ تُصَلِّي النَّافَِلة فِيهِ َفَلمْ يُنْكِر عََليْهَا .

........... ഈ ഹദീസിൽ സ്ത്രീകൾ സുന്നത്ത് നമസ്ക്കാരങ്ങൾ പള്ളിയിൽവെച്ച് നമസ്ക്കരിക്കൽ അനുവദനീയമാണെന്നുണ്ട്. കാരണം അവർ (നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യയായ സൈനബ്) സുന്നത്ത് നമസ്ക്കരിച്ചിരുന്നത് പള്ളിയിൽ വെച്ചായിരുന്നു. നബിസല്ലല്ലാഹു അലൈഹി വസല്ലം അവരെ )തടഞ്ഞിട്ടില്ല. - ശറഹ് മുസ്ലിം. ഇമാം നവവി

( ഇബ്നുഹജര്ർഅസ്ഖലാനിയും ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നത്........ ഈ ഹദീസിൽ സ്ത്രീകൾ സുന്നത്ത് നമസ്ക്കാരങ്ങൾ പള്ളിയിൽവെച്ച് നമസ്ക്കരിക്കൽ അനുവദനീയമാണെന്നുണ്ട്.. എന്ന് തന്നെയാണ്.. ഫത്ഹുൽബാരി 4 - 58)

حَدََّثِني َأحْمَدُ بْنُ سَعِيدٍ الدَّاِ رمِيُّ حَدََّثنَا حَبَّا ُ ن حَدََّثنَا وُهَيْبٌ حَدََّثنَا مَنْصُورٌ عَنْ أُمِّهِ عَنْ َأسْمَاءَ ِبنْتِ َأِبي بَكٍْ ر َقاَلتْ َ كسََفتْ الشَّمْسُ عََلى عَهْدِ النَّبِيِّ صَلَّى اللَّهُ عََليْهِ وَسَلَّمَ َفَف ِ زعَ َفَأخْ َ طَأ ِبدِرْ ٍ ع حَتَّى أُدْ ِ ركَ ِب ِ ردَائِهِ بَعْدَ َ ذلِكَ َقاَلتْ َفَقضَيْتُ حَاجَتِي ُثمَّ ِ جئْتُ وَدَخَلْتُ الْمَسْ ِ جدَ َفرََأيْتُ رَسُو َ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َقائِمًا َفقُمْتُ مَعَهُ َفَأ َ طا َ ل اْلقِيَامَ حَتَّى رََأيْتُِني ُأ ِ ريدُ َأ ْ ن َأجْلِسَ ُثمَّ َألْتَفِتُ ِإَلى الْمَرَْأةِ الضَّعِيَفةِ َفَأُقو ُ ل هَذِهِ َأضْعَفُ مِنِّي َفَأُقومُ َفرَ َ كعَ َفَأ َ طا َ ل الرُّ ُ كوعَ ُثمَّ رََفعَ رَأْسَهُ َفَأ َ طا َ ل اْلقِيَامَ حَتَّى َلوْ َأنَّ رَجًُلا جَاءَ خُيِّ َ ل ِإَليْهِ َأنَّهُ َلمْ يَرْ َ كعْ

2.ഗ്രഹണനമസ്ക്കാരത്തെ സംബന്ധമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹദീസിൽ നബിസല്ലല്ലാഹു അലൈഹി വസല്ലം യുടെ കൂടെ

നമസ്ക്കാരത്തിൽ പങ്കെടുത്ത അബൂബക്കർ സിദ്ധീഖി(റ)ന്റെ മകളായ അസ്മാഅ്(റ) പറയുന്നത്.....
ഞാൻ എന്റെ ആവശ്യങ്ങൾ പൂര്ർത്തിയാക്കി പള്ളിയിലെത്തി. അ​പ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലംനമസ്ക്കരിക്കയായിരുന്നു. ഞാനും അവരുടെ്കൂടെ നമസ്ക്കരിക്കുവാൻ )നിന്നു. നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെനിസ്ക്കാരത്തിന്റെ ദൈര്ർഘ്യം കാരണം എനിക്ക് ഇരിക്കാൻ തോന്നി​പ്പോയി. ഞാൻ നോക്കുമ്പോൾ ബലഹീനയായ ഒരു സ്ത്രീയെ കണ്ടു. അ​പ്പോൾ ഞാൻ വിചാരിച്ചു. ഇവൾഎന്നെക്കാൾ ദുര്ർബലയാണല്ലോ. അ​പ്പോൾ ഞാൻ നിൽക്കുക തന്നെ. അനന്തരം നബിസല്ലല്ലാഹു അലൈഹി വസല്ലം റുകൂഅ് ചെയ്തു. അത് വളരെ ദീര്ർഘമാക്കി. പിന്നീട് തല ഉയര്ർത്തി. വീണ്ടും നിറുത്തംദീര്ർഘിപ്പിച്ചു. അ​പ്പോൾ വരുന്ന ഒരാൾക്ക് നബിസല്ലല്ലാഹു അലൈഹി വസല്ലം തീരെ റുകൂഅ് ചെയ്തിട്ടില്ലെന്ന്തോന്നി​പ്പോകും (സ്വഹീഹ് മുസ്ലിം)

ഇവിടെ മുസ്ല്യാക്കൻമാരുടെ ആ വാദങ്ങൾ മുഴുവൻ തകര്ർന്നു വീഴുകയാണ്. മുകൡ കൊടുത്ത ഹദീസുകളടക്കം നിരവധി ഹദീസുകൡ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യയായ സൈനബ(റ)യും, ആയിശ(റ)യും ജേഷ്ഠത്തി അസ്മാഉം സഹാബാവനിതകളും നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ മററു ഭാര്യമാരും പള്ളിയിൽ വിവിധങ്ങളായ ജുമുഅ ജമാഅത്തുകൡ പങ്കെടുത്തത മനസ്സിലായി.. ഇനിയും ഹദീസുകൾ ഈ വിഷയത്തിൽ പറയാനുണ്ട്. എന്തായാലും നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യമാരോ മക്കളോ ജുമുഅ: ജമാഅത്തുകൡ പങ്കെടുത്തി രുന്നുവോ എന്ന ഹറാം വാദികളായ മുസ്ല്യാക്കൻമാരുടെ ചോദ്യത്തിന് കൃത്യമായ മറുപടി സ്വഹീഹായ ഹദീസുകളിലൂടെ നാം മനസ്സിലാക്കി നബിസല്ലല്ലാഹു അലൈഹി വസല്ലം


ഭാര്യയായ സൈനബ്(റ) പള്ളിയിൽ നമസ്ക്കരിക്കുമ്പോൾ നിസ്ക്കാരത്തിന്റെ ദൈര്ർഘ്യം കാരണം ക്ഷീണമുണ്ടായാൽ പിടിച്ചു നിന്ന് നിസ്ക്കരിക്കാൻ പള്ളിയിൽ ഒരു കയർ കെട്ടിയിരുന്നതും ഗ്രഹണ നമസ്ക്കാരത്തിനെ സംബന്ധിച്ച് മുകൡ കൊടുത്ത ഹദീസിൽ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ പത്നിയായ ആയിശ(റ) വേറേ കുറച്ച് സ്ത്രീകളുടെ കൂടെ പള്ളിയിലേക്ക് പുറപ്പെട്ടു എന്നതും സ്വഹീഹായ ഹദീസുകളിലൂടെ നാം കണ്ടു. അതുകൊണ്ടു തന്നെ പുറപ്പെട്ടുപോയതിന് തെളിവുണ്ടോ എന്ന ചോദ്യത്തിനും നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യമാരോ ​‍ാമക്കളോ ജുമുഅ:ജമാഅത്തുകൡ പങ്കെടുത്തിരുന്നുവോ എന്ന ചോദ്യത്തിനും ഇനി യാതൊരുവിധത്തിലും പ്രസക്തിയുമില്ല. ഹദീസുകൡനിന്നും കൃത്യമായി നാമത് മനസ്സിലാക്കി. വെറുതെ ബറക്കത്തിന് കിത്താബോതുകയ ല്ലാതെ കിതാബിലുള്ള ഇത്തരം കാര്യങ്ങൾ പഠിക്കാൻ മുസ്ല്യാക്കൻമാർ തയ്യാറില്ലാത്തതിനാലാണ് ഈ രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് സ്വഹീഹ് മുസ്ലിമിൽ തന്നെ ഗ്രഹണ നമസ്ക്കാര ത്തിൽ പങ്കെടുത്ത ആയിശ(റ)യുടെ ജേഷ്ഠത്തിയായ അസ്മാഅ്(റ) റിപ്പോർട്ട് ചെയ്യുന്ന വേറെയും ഹദീസുകൾ കാണാവുന്നതാണ്. ഇവിടെ മുസ്ല്യാക്കൻമാരുടെ ആ വാദങ്ങൾ മുഴുവൻ തകര്ർന്നു വീഴുകയാണ്. നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യയായ സൈനബും, ആയിശയും ജേഷ്ഠത്തി അസ്മാഉം സഹാബാ വനിതകളും നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ മററു ഭാര്യമാരും പള്ളിയിൽ വിവിധങ്ങളായ ജുമുഅ ജമാഅത്തുകൡ പങ്കെടുത്തതും പുറപ്പെട്ടുപോയതും മകൡ കൊടുത്ത ഹദീസുകൡ നിന്നും മനസ്സിലായി.. ഇനി താഴെ കൊടുക്കുന്ന ഈ ഹദീസ് നമുക്കൊന്ന് പരിശോധിക്കാം

حدثنا يحيى بن بكير قال أخبرنا الليث عن عقيل عن ابن شهاب قال أخبرني عروة بن الزبير أن عائشة أخبرته قالت كُنَّ ِنسَاءُ الْمُؤْمِنَاتِ يَشْهَدْ َ ن مَعَ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ صَلَاَة الَْفجْ ِ ر مُتََلفِّعَاتٍ ِبمُرُوطِ ِ هنَّ ُثمَّ يَنَْقلِبْنَ ِإَلى بُيُوتِ ِ هنَّ حِينَ يَقْضِينَ الصَّلَاَة َلا يَعْ ِ رفُهُنَّ َأحَدٌ مِنْ اْلغََلس


ആയിശ(റ)നിവേദനം . സത്യവിശ്വാസിനികളായ സ്ത്രീകൾ നബി സല്ലല്ലാഹു അലൈഹി വസല്ലം യുടെ കൂടെ

അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബ്ഹ് നമസ്ക്കാരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്ക്കാരം )നിര്ർവ്വഹിച്ചു കഴിഞ്ഞാൽ അവർ അവരുടെ വീടുകൡക്ക് പിരിഞ്ഞുപോകൂം. ഇരുട്ടുകാരണം അവരെ ആരും തിരിച്ചറിയുകയില്ല. ബുഖാരി ഹദീസ് നമ്പർ 578, മുസ്ളിം 230

ഈ ഹദീസിലുള്ള നിസാഉൽമുഅ്മിനാത്ത് എന്ന പ്രയോഗം വളരെ പ്രധാന്യമര്ർഹിക്കുന്നു. സ്ത്രീകൾ എന്നോ സത്യവിശ്വാസിനികൾ എന്നോ പറയുന്നതിന്നു പകരം സത്യവിശ്വാസിനികളായ സ്ത്രീകൾ എന്നാണ് ഹദീസിൽ പറയുന്നത്. അതാരാണ്..? മുഹദ്ദിസീങ്ങളായ ഇബ്നുഹജർ അസ്ഖലാനി(റ)യും ഇമാം നവവി(റ)യുമൊക്കെ പറയുന്നത്. أي فاضلات المؤمنات

  അതായത് മഹതികളായ. .സ് ത്രീകൾഎന്നാണ്.
آما يقال رجال القوم أي فضلاؤهمരിജാലുൽഖൗമി എന്ന് മഹാൻമാര്ർക്ക് പറയുന്നപോലെ . .


ഇവിടെ സ്ത്രീജുമുഅ: ജമാഅത്ത് ഹറാമാണെന്ന് വാദിക്കുന്ന മുസ്ള്യാക്കൻമാരുടെ സകല വാദങ്ങളും പൊഌയുകയാണ്.

ഹറാമായിരുന്നുവെങ്കിൽ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കൽപനകൾ ലംഘിക്കുവാൻ മഹതികളായ . .സഹാബാവനിതകൾ മുതിരുമായിരുന്നോ..??

വീട്ടിലാണ് നമസ്ക്കാരം ഉത്തമമായിരുന്നുവെങ്കിൽ ആ മഹതികളായ വനിതകൾ അതുപേക്ഷിച്ച് ഇരുട്ടുള്ള സമയത്ത്പോലും പള്ളിയിൽ വന്ന് നമസ്ക്കരിക്കുമായിരുന്നോ..?? സ്ത്രീജുമുഅ: ജമാഅത്ത് ഹറാമാണെന്ന് വാദിച്ച് സ്ത്രീകളെ പള്ളികൊള്ളെ തടയുന്ന മുസ്ല്യാക്കൻമാർ മറുപടി പറയട്ടെ..

 .
... . . . ....ഇവിടെ നബി യുടെ ഭാര്യമാരോ പെൺമക്കളോ ജുമുഅ: ജമാഅത്തിന്ന പോയതായി ് .

തെഌയിക്കാമോ..? എന്ന മുസ്ള്യാക്കൻമാരുടെ ജനങ്ങളെ പൊട്ടീസാക്കാൻ പറയുന്ന മറെറാരു ഫിത്നകൂടി പൊഌയുകയാണ്. അവര്ർക്ക് നമ്മുടെ ഉത്തരം ഇതാണ്. :

നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കാലത്ത ് നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യമാരായ ഉമ്മഹാത്തുൽ . .മുഅ്മിനീങ്ങളേക്കാൾ വലിയ മഹതികൾ )വേറെയുണ്ടെന്ന് മുഅ്മിനീങ്ങൾക്ക് സങ്കൽ‌പ്പിക്കാനാവില്ല.
മുസ്ള്യാക്കൻമാരുടെ കണക്കിൽ  നബി സല്ലല്ലാഹു അലൈഹി വസല്ലം യുടെ ഭാര്യമാരും പെൺമക്കളും ആ മഹതികൡ . .പെടില്ലായെന്നാണെങ്കിൽ സ്ത്രീജുമുഅ: ജമാഅത്ത് ഹറാമാണെന്ന് വാദിച്ച് സ്ത്രീകളെ പള്ളി കൊള്ളെ തടയുന്ന മുസ്ല്യാക്കൻമാരുടെ ദീൻ ഇസ്ളാംദീനല്ലാ എന്നാണ് നമുക്ക് പറയാനുള്ളത്.
ആയിശ(റ) പങ്കെടുത്തോ ഉമ്മുസലമ(റ) പങ്കെടുത്തോ ഫാതിമ(റ)പങ്കെടുത്തിരുന്നുവോ എന്ന മുസ്ള്യാക്കൻമാരുടെ തട്ടിപ്പ് ചോദ്യങ്ങൾക്കും ഈ ഹദീസിൽതന്നെ ഉത്തരമുണ്ട് . ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ആ ചോദ്യം തന്നെ പൊട്ടത്തരമാണ്. വിവരമില്ലാതെ ചോദിക്കുന്നതാണ്. കാരണം

ഹദീസിൽതന്നെ വളരെ കൃത്യമായിപ്പറയുന്നത് പുതപ്പ​‍ുകൊണ്ട് മൂടിപ്പുതച്ച് നബി സല്ലല്ലാഹു അലൈഹി വസല്ലംയുടെ

കൂടെ നമസ്ക്കരിക്കാൻ വന്നിരുന്ന ആ മഹതികളായ സഹാബാവനിതകളെ തിരച്ചറിയുക പോലുമില്ലാ എന്നാണ്..

തിരച്ചറിഞ്ഞാലല്ലേ മൊയ്ല്യാരേ നബിയുടെ ഭാര്യമാരായ യിരുന്നു.

ആയിശയാണോ സൈനബാണോ മകളായ ഫാത്വിമയാണോ എന്നറിയാൻ പററൂ... കേരളത്തിലെ ചില മൊയ്ല്യാക്കൻമാരുടെ പോലെ മുജാഹിദ് പള്ളിയിലേക്ക് നിസ്ക്കരിക്കാൻ പോകുന്ന പെണ്ണുങ്ങളുടെ കണക്കെടുക്കലല്ലായിരുന്നു സഹാബത്തിന്റെ ജോലി. പിന്നെ ചില പ്രത്യേക സംഭവങ്ങളുമായി ബന്ധ​പ്പെടുന്ന ഹദീസുകൡ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ മക്കളുടേയും ഭാര്യമാരുടേയും പേരുകൾ പരാമര്ർശിക്കുന്നത് ഹദീസുകൡ കാണാവുന്നതാണ്. അതാണ് മുകൡ ഉദ്ധരിച്ച ഹദീസുകളിലൂം മററും കാണുന്നത്.

നബി സല്ലല്ലാഹു അലൈഹി വസല്ലം് യുടെ കൂടെ മഹതികളായ സഹാബാവനിതകൾ നമസ്ക്കരിച്ചുവെന്ന . .

തെഌഞ്ഞാൽ പിന്നെ വേറെയൊന്നും നോക്കേണ്ടതില്ല. നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യമാർ സഹാബാസ്ത്രീകൡ​‍ീ ഏററവും )ഉത്തമരായ മഹതികൾതന്നെയാണെന്നതിൽ മുഅ്മിനീങ്ങൾക്ക് രണ്ടഭിപ്രായമില്ല. മറിച്ചുള്ള മുസ്ള്യാക്കൻമാരുടെ പിഴച്ച അഭിപ്രായങ്ങൾ ഇസ്ളാംദീനിൽ തെളിവുമല്ല, ഈ ഹദീസിന്റെശറഹിൽ ഇമാം ഇബ്നഹജർ അസ്ഖലാനി(റ) നിസാഉൽമുഅ്മിനാത്ത് ആരാണ് എന്ന് വിശദീകരിക്കുന്നത് കാണുക:

فتح الباري بشرح صحيح البخاري

َقوْلُهُ : ( ِنسَاءُ اْلمُؤْمِنَاتِ ) تَقْدِيرُهُ ِنسَاءُ الَْأنْفُ ِ س الْمُؤْمِنَات َأوْ نَحْوهَا َ ذلِكَ حَتَّى َلا يَ ُ كو َ ن مِنْ ِإضَافَة الشَّيْء ِإَلى نَ ْ فسه , وَقِي َ ل ِإنَّ " ِنسَاءَ " هُنَا ِبمَعْنَى الْفَاضَِلات َأيْ فَاضَِلات الْمُؤْمِنَات َ كمَا يَُقال ِ رجَا ُ ل الَْقوِْم َأيْ فُضَلَاؤُهُمْ

أي فاضلات المؤمنات അതായത് മഹതികളായ സ്ത്രീകൾ എന്നാണ്. . .


آما يقال رجال القوم أي فضلاؤهم

രിജാലുൽഖൗമി എന്ന് മഹാൻമാര്ർക്ക് പറയുന്നപോലെ. . . . . . . . . . .......

മഹതികളായ സത്യവിശ്വാസിനികളായവർ ഇരുട്ടുള്ള സമയങ്ങൡ പോലും പള്ളിയിൽ വന്ന് അവിടെ നടന്നിരുന്ന ജുമുഅ ജമാഅത്തുകൡ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെകൂടെ പങ്കെടുത്തിരുന്നുവെന്ന് ഹദീസുകൡ സ്വഹീഹായിക്കണ്ടാൽ സത്യവിശ്വാസികളായ മുസ്ളിമീങ്ങൾക്ക് അത് തെഌവാണ് ഞങ്ങളത് പിൻപററുന്നു.

മുസ്ള്യാക്കൻമാരുടെ വേറൊരു ചോദ്യമാണ് ജുമുഅ ജമാഅത്തുകൡ സ്ത്രീകൾ പങ്കെടുക്കുന്നതിൽ വല്ല പുണ്യവുമുണ്ടോ ..??? ഉണ്ട് - നമുക്ക് ഇതിന്ന് നിരവധി ഉത്തരങ്ങളും തെളിവുകളും ഉണ്ട്. ആദ്യമായി ഒരു ചോദ്യമാണ് അതിനുത്തരമായി നമുക്ക് നൽകാനുള്ളത്


നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കൂടെ ജുമുഅ ജമാഅത്തിൽ പങ്കെടുക്കുന്നത് പുണ്യം കിട്ടാത്ത ഒരു പണിയാണ് എന്ന് മുസ്ള്യാക്കൻമാര്ർക്ക് അഭിപ്രായമുണ്ടോ....??? മുസ്ള്യാക്കൻമാർ മറുപടി പറയട്ടെ.. അന്ന് അവിടെ )നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കൂടെ നമസ്ക്കരിച്ചിരുന്ന മഹതികളായ സഹാബാവനിതകൾക്ക് ആ നമസ്ക്കാരങ്ങൾക്ക് യാതൊരു പുണ്യവും കിട്ടുകയില്ലായെന്ന് പറയാനുള്ള ധൈര്യമുള്ളമുള്ള ആരെങ്കിലുമുണ്ടെങ്കിൽ തെഌവ് സഹിതം വരിക:. (വറോലകൾ വേണ്ട) മുസ്ള്യാക്കൻമാരുടെ സകല കള്ളവാദങ്ങളേയും മുകളുദ്ധരിച്ച ഒരൊററ ഹദീസുകൊണ്ട്


തന്നെ മഹാൻമാരായ പണ്ധിതൻമാരുടെ ഇബാറത്തുകളുടെ പിൻബലത്തോടെ വെട്ടിയരിഞ്ഞ് തോട്ടിലെറിഞ്ഞിട്ടുണ്ട് . ഇനിയുള്ള തെളിവുകൾ വായനക്കാര്ർക്ക് പഠിക്കാൻ വേണ്ടിയാണ് എഴുതുന്നത്. പുണ്യമുണ്ടോ എന്നതിന്ന് ഇനിയും തെളിവുകൾ കാണുക:

حَدََّثنَا زُهَيْرُ بْنُ حَرْ ٍ ب حَدََّثنَا جَرِيرٌ عَنْ سُهَيْ ٍ ل عَنْ َأِبيهِ عَنْ َأِبي هُرَيْرََة قَا َ ل قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ خَيْرُ صُُفوفِ الرِّجَا ِ ل َأوَُّلهَا وَشَرُّهَا آخِرُهَا وَخَيْرُ صُُفوفِ النِّسَاءِ آخِرُهَا وَشَرُّهَا َأوَُّلهَا

... . . . . . അബൂഹുറയ്റ (റ)നിവേദനം അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലംപറഞ്ഞു. . . പുരുഷൻമാരുടെ സ്വഫ്ഫിൽ ഏററവും ഉത്തമമായത് ആദ്യത്തേതും മോശമായിട്ടുള്ളത് അവസാനത്തേതുമാണ്. , സ്ത്രീകളുടെ സ്വഫ്ഫിൽ ഏററവും ഉത്തമമായത് അവസാനത്തേതും മോശമായിട്ടുള്ളത് ആദ്യത്തേതുമാണ്. സ്വഹീഹ് മുസ്ളിം


ജമാഅത്തിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ സ്വഫ്ഫിന്റെ പുണ്യം വരെ നബി സല്ലല്ലാഹു അലൈഹി വസല്ലംപഠിപ്പിച്ചിട്ടുണ്ട് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. ജമാഅത്തിന്റെ സ്വഫ്ഫിലെ ഗ്രേഡുകൾക്ക് വരെ സ്ത്രീകൾക്ക് പുണ്യം കിട്ടുമെങ്കിൽ ആ സ്വഫ്ഫിൽ നിന്ന് നിസ്ക്കരിക്കുന്നതിന്ന് പുണ്യമുണ്ടോ എന്ന് ചോദിക്കുന്ന ഈ അരമൊല്ലാക്കമാരെ )ഏത് ഗണത്തിലാണ് പെടുത്തേണ്ടത്..??? ജമാഅത്തിന് പങ്കെടുക്കാൻ പള്ളികൡക്ക് നടക്കുന്ന ഓരോ കാലടികൾക്കും മഹത്തായ പുണ്യം കിട്ടുമെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലംപറഞ്ഞിട്ടുണ്ട്. . .

അത് ജമാഅത്തിൽ പങ്കെടുക്കാൻ വരുന്ന സ്ത്രീകൾക്ക് കിട്ടില്ലായെന്ന് പറയാനുള്ള ധൈര്യമുള്ള ആരെങ്കിലുമുണ്ടെങ്കിൽ തെഌവ് സഹിതം വരിക: ഖുര്ർആനിൽ നിന്നുള്ള ഏതാനും ചില തെളിവുകൾ കൂടി കാണുക...

وَمَن يَعْمَلْ مِنَ الصَّالِحَاتَ مِن ذَآَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ وَلاَ يُظْلَمُونَ نَقِيراً

4 : 124. ആണാകട്ടെ പെണ്ണാകട്ടെ , ആർ സത്യവിശ്വാസിയായിക്കൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല. فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لاَ أُضِيعُ عَمَلَ عَامِلٍ مِّنْكُمْ مِّن ذَآَرٍ أَوْ أُنْثَى ......... 195. അപ്പോൾ അവരുടെ രക്ഷിതാവ് അവർക്ക് ഉത്തരം നൽകി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന ഒരാളുടെയും പ്രവർത്തനം ഞാൻ നിഷ്ഫലമാക്കുകയില്ല.... مَنْ عَمِلَ صَالِحاً مِّن ذَآَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا آَانُواْ يَعْمَلُونَ 16 :97.ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീർച്ചയായും ആ വ്യക്തിക്ക് നാം നൽകുന്നതാണ്. അവർ പ്രവർത്തിച്ച് കൊണ്ടിരുന്ന തിൽ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവർക്കുള്ള പ്രതിഫലം തീർച്ചയായും നാം അവർക്ക് നൽകുകയും ചെയ്യും. مَنْ عَمِلَ سَيِّئَةً فَلاَ يُجْزَى إِلاَّ مِثْلَهَا وَمَنْ عَمِلَ صَالِحاً مِّن ذَآَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَأُوْلَئِكَ يَدْخُلُونَ الْجَنَّ ةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ 40. ആരെങ്കിലും ഒരു തിൻമ പ്രവർത്തിച്ചാൽ തത്തുല്യമായ പ്രതിഫലമേ അവന്നു നൽകപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവർക്ക് അവിടെ ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കും. بِأَنَّ رَبَّكَ أَوْحَىٰ لَهَا * يَوْمَئِذٍ يَصْدُرُ ٱلنَّاسُ أَشْتَاتاً ليُرَوْاْ أَعْمَالَهُمْ * فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْراً يَرَ هُ

وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرّاً يَرَهُ
99: 6. അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവർക്ക് അവരുടെ കർമ്മങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്. 7. അപ്പോൾ ആർ ഒരു അണുവിന്റെ തൂക്കം നൻമചെയ്തിരുന്നുവോ അവനത്കാണും. 8. ആർ ഒരു അണുവിന്റെ തൂക്കം തിൻമ ചെയ്തിരുന്നുവോ അവൻ അതും


മുസ്ള്യാക്കൻമാരുടെ ജൽപ്പനങ്ങൾ ഇനി നമുക്ക് ആവശ്യമില്ല നമ്മുടെ തെളിവുകൾ വിശുദ്ധ ഖുര്ർആനും സ്വഹീഹായ ഹദീസുകളുമാണ്. അതിനെ ഖണ്ധിക്കാൻ വാറോല പററില്ലായെന്ന് ഉസൂല് അറിയുന്നവര്ർക്ക് അറിയാമല്ലോ. അതിനാൽ സ്വഹീഹായ പ്രമാണങ്ങൾ സഹിതം നിങ്ങളുടെ വാദങ്ങൾ സ്ഥാപിക്കുക.

ഇനി നമുക്ക് ഞാൻ വിശദീകരിച്ച മേലെ എഴുതിയ ഹദീസിലേക്ക് തന്നെ പോകാം ആ ഹദീസിന്റെ ശറഹിൽ ഇബ്നുഹജർ അസ്ഖലാനി (റ) പറയുന്നത് കാണുക:

وَفِي اْلحَدِيثِ اِسْتِحْبَابُ الْمُبَادَرَةِ ِبصََلاةِ الصُّبْ ِ ح فِي َأوَّ ِ ل الْوَقْتِ وَجَوَازُ

خُرُو ِ ج النِّسَاءِ ِإَلى الْمَسَاجِد لِشُهُودِ الصََّلاة فِي اللَّيْل , وَيُؤْخَذُ مِنْهُ جَوَازُهُ فِي النَّهَا ِ ر مِنْ بَاب َأوَْلى لَِأنَّ اللَّيْ َ ل مَظِنَُّة الرِّيبَةِ َأكَْثرَ مِنْ النَّهَا ِ ر , وَمَحَلُّ َ ذلِكَ ِإ َ ذا َلمْ يُخْشَ عََليْ ِ هنَّ َأوْ ِب ِ هنَّ فِتْنَةٌ , وَاسْتَدَلَّ ِبهِ بَعْضهمْ عََلى جَوَاِ ز صََلاة اْلمَرَْأة مُخْتَمِرََة الَْأنْفِ وَالَْف ِ م , َف َ كَأنَّهُ جَعَ َ ل التََّلفُّعَ صَِفًة لِشُهُودِ الصََّلاة . وَتَعَقَّبَهُ عِيَاضٌ ِبَأنَّهَا ِإنَّمَا َأخْبَرَتْ عَنْ هَيَْئةِ الِانْصِرَافِ , وََاللَّه َأعَْلم .

ഈ ഹദീസിൽ സുബ്ഹ് നമസ്ക്കാരം അതിന്റെ സമയത്ത്തന്നെ ധൃതി​‍െപ്പട്ട് നിര്ർവ്വഹിക്കലാണ് സുന്നത്തെന്നുണ്ട്. അത്പോലെ സ്ത്രീകൾ രാത്രിയിൽ നമസ്ക്കാരത്തിന്ന് പങ്കെടുക്കാൻവേണ്ടി പള്ളിയിലേക്ക് പുറപ്പെടൽ അനുവദനീയമാണെന്നുണ്ട്. പകലിലെ നമസ്ക്കാരത്തിൽ പങ്കെടുക്കുവാൻ പുറപ്പെടുന്നത് അനുവദനീയമായിരിക്കാൻ കൂടുതൽ അര്ർഹമാണെന്നും ഇതിൽ നിന്ന് ഗ്രഹിക്കാം. കാരണം പകലിനേക്കാൾ സംശയത്തിന് സാധ്യതയുള്ളത് രാത്രിയിലാണല്ലോ..അവര്ർക്കോ അവരിൽ നിന്നോ ഫിത്ന ഭയ​‍െപ്പടാതിരിക്കുന്ന സന്ദര്ർഭത്തിലാണത് . മൂക്കും വായയും മറച്ചുകൊണ്ട് പള്ളിയിൽ പോകാമെന്ന് ചിലർ തെഌവാക്കിയിട്ടുണ്ട്. ചുററിപ്പ​‍ുതച്ചുകൊണ്ട് പോവുക എന്നത് നമസ്ക്കാരത്തിന് പോകുന്നതിനുള്ള ഒരു വിശേഷണമാണ്. അവർ പള്ളിയിൽ നിന്ന് പരിഞ്ഞ്പോവുന്ന ആ രൂപത്തെയാണവർ വിവരിച്ചത് എന്ന് ഖാഌ ഇയാള് അനുബന്ധമായി വിവരിച്ചിട്ടുണ്ട്. ഇബ്നുഹജർ )അസ്ഖലാനി(റ) - ഫത്ഹുൽബാരി : 2 - 478

കേരളത്തിലെ സമസ്തക്കാരുടെ ഹറാമിന്റെ ഹുകുമ് ഇബ്നുഹജർ അസ്ഖലാനി (റ)ക്ക് തിരിഞ്ഞിട്ടില്ല. അദ്ദേഹം ഈ ഹദീസിൽ നിന്ന് തെഌവ് പിടിച്ചത് രാത്രിയിലായാലും പകലാ യാലും പോകാമെന്നാണ് . ഫിത്നയുണ്ടാകാനും മററും കൂടുതൽ സാധ്യത രാത്രിയിലാണ്. എന്നിട്ട് പോലും രാത്രിയിൽ സ്ത്രീകൾക്ക് പള്ളിയിൽ നമസ്ക്കരിക്കാൻ പോകാമെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലം അനുമതി നൽകിയിട്ടുണ്ട്. അതിനാൽ പകലും പോകാം. ഇനി ഫിത്നയുടെ കാര്യം

ഫിത്ന ഉണ്ടായാൽ എന്ത് ചെയ്യണം എന്നതൊക്കെ നബിസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചിട്ടുണ്ട്. സമസ്ത മുശാവറ കൂടി മൊല്ലാക്കമാർ ചേര്ർന്ന് ഒരു പുതിയതായ ഫിത്ന ഇക്കാര്യത്തിൽ ഉണ്ടാക്കേണ്ടതില്ല. പടച്ചോനെ പേടിയില്ലാത്ത സമസ്തക്കാരികളായ പെണ്ണുങ്ങൾ അല്ലാഹുവിനാൽ ശപിക്കപ്പെട്ട ജാറങ്ങൡ പോകുന്നത് പോലെ അനിസ്ലാമികമായ വേഷം ധരിച്ചല്ല പള്ളിയിൽ നിസ്ക്കരിക്കാൻ വരേണ്ടത്. മുഖവും മുൻകൈയും ഒഴികെ ബാക്കിയെല്ലാം മറച്ച ലൂസായ വസ്ത്രം ധരിച്ച് സുഗന്ധം പൂശാതെ ആഢംബരമില്ലാതെ മാത്രമേ സ്ത്രീകൾ പള്ളിയിൽ വരേണ്ടതുള്ളൂ. മറിച്ചുള്ള ഒരഭിപ്രായം ഞങ്ങൾക്കില്ല. പള്ളിയിൽ മാത്രമല്ല സ്ത്രീ എവിടെ പുറത്ത് പോകുമ്പോഴും ആ നിബന്ധനകൾ പാലിച്ചിരിക്കണം. അതാണ് ഇസ്ളാംദീനിലെ നിയമം.. എന്നാൽ നമ്മുടെ നാട്ടിലെ പെണ്ണുങ്ങളുടെ വേഷമെന്താണ്.?


വിരുന്നിനും കല്യാണത്തിനും അങ്ങാടിയിലും ആശുപത്രിയിലും ജോലിസ്ഥലത്തും മററും പോകുമ്പോൾ സകല ജഹാലത്തും കാട്ടിക്കൊണ്ട് അഴിഞ്ഞാടുന്ന വൈവിധ്യമാര്ർന്ന ശൈത്വാനിയ്യത്തിന്റെ വേഷങ്ങൡ നാട്ടുകാരെ കാണിക്കുന്ന സമസ്തക്കാരികൾ വീട്ടിൽ ഒററക്ക് നിസ്ക്കരിക്കുമ്പോൾ മാത്രം എല്ലാം മറച്ച കഫൻപുടവയിലും...?. ഇതാണ് സമസ്തക്കാർ അവരുടെ പെണ്ണുങ്ങൾക്ക് )പഠിപ്പിക്കുന്ന വേഷം. എന്നാൽ മുജാഹിദുകൾ അങ്ങിനെയല്ല. അവർ ഇസ്ലാമികമായ വേഷം ധരിച്ചാണ് എവിടെയും പോകാറുള്ളത് നമസ്ക്കാരസമയമായാൽ ആവേശത്തിൽ തന്നെ അവിടെ വെച്ച് നിസ്ക്കരിക്കാൻ അവൾക്ക് അത്കൊണ്ട് കഴിയുന്നു. മറിച്ച് സമസ്തക്കാരി​‍െപ്പണ്ണുങ്ങളാവട്ടെ നിസ്ക്കാരക്കുപ്പ​‍ായല്ലാ എന്ന കാരണവും പറഞ്ഞു കൊണ്ട് സമയമായാലും നിസ്ക്കരിക്കാതെ ഖളാ​‍ാ​‍ാ ആക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കാച്ചിത്തുണിയും ഫിററായ പെൺകുപ്പ​‍ായവും അത് വീണ്ടും ഫിററാക്കാൻ പൊള്ളേമണിയും ഏലസ്സും കെട്ടി നടന്നിരുന്ന കേരളത്തിലെ മുസ്ലിം വനിതകളെക്കൊണ്ട് കൃത്യമായ ഇസ്ലാമികമായ വേഷവിധാനം പാലിക്കാൻ വേണ്ടി മുജാഹിദുകൾ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങൾ ദീനിനെ സ്നേഹിക്കുന്ന മനസ്സിൽ കക്ഷിത്വമില്ലാത്തവരൊക്കെ അംഗീകരിക്കുന്നതാണ്. മറെറല്ലാ രംഗത്തുമെന്നപോലെ ഈ രംഗത്തും മുജാഹിദുകൾ നടത്തിയ പരിശ്രമങ്ങൾ കണ്ണുതുറന്ന് നോക്കുന്നവര്ർക്ക് നാട്ടിലെമ്പാടും അതിന്റെ നേട്ടം കാണാവുന്നതാണ്. പർദ്ദ ധരിക്കുന്നത് പഴഞ്ചനായും അധ:പതനമായും കണ്ടിരുന്ന ഏതെങ്കിലും മുസ്ലിം രാജാക്കൻമാർ പർദ്ദ​‍ാനിയമം നടപ്പിലാക്കിയത് മോശം പരിപാടിയായും പിന്നീട് വേറെ ഏതെങ്കിലും ജാഹിലുകളായ മുസ്ലിംരാജാക്കൻമാർ പർദ്ദാസമ്പ്രദായം നിര്ർത്തലാക്കിയത് വലിയ പുരോഗമനപരമായ കാര്യമായിട്ടും സ്കൂളുകൡ പോലും സാമൂഹ്യപാഠം പഠിപ്പിക്കുന്ന നമ്മുടെ സമൂഹത്തിലെ ഒരു വലിയ ശതമാനം മുസ്ലിംസ്ത്രീകൾ ഇന്ന് പർദ്ദ ധരിക്കാൻ സ്വയം തയ്യാറായിരിക്കുന്നു. അൽഹംദുലില്ലാഹ്.. പള്ളിയിൽ മാത്രമല്ല , എവിടെ പുറത്ത് പോകുമ്പോഴും മുഖവും മുൻകൈയും ഒഴികെ ബാക്കിയെല്ലാം മറച്ച ലൂസായ വസ്ത്രം ധരിച്ച് സുഗന്ധം പൂശാതെ ആഢംബരമില്ലാതെ മാത്രമേ സ്ത്രീകൾ പുറത്ത് പോകാൻ പാടുള്ളൂ. മറിച്ചുള്ള ഒരഭിപ്രായം )ഞങ്ങൾക്കില്ല. പള്ളിയിൽ മാത്രമല്ല സ്ത്രീ എവിടെ പുറത്ത് പോകുമ്പോഴും ആ നിബന്ധകൾ പാലിച്ചിരിക്കണം. മുജാഹിദ് പള്ളികൡ നിസ്ക്കരിക്കാൻ വരുന്ന സ്ത്രീകളെല്ലാം അക്കാര്യത്തിൽ ശ്രദ്ധ പാലിക്കുന്നവരാണ്. ഇനി ഈ വിഷയത്തിൽ വേണ്ട അറിവില്ലാത്ത ഏതെങ്കിലും സ്ത്രീകൾ ആ നിബന്ധനകൾ പാലിക്കാതെ വന്നത് ശ്രദ്ധയിൽപെട്ടാൽ അവരോട് അക്കാര്യം വളരെ ഗൗരവമായിത്തന്നെ ഉപദേശിക്കും ഞങ്ങളുടെ പണ്ധിതൻമാർ ഈ വിഷയസംബന്ധിയായി ലേഖനങ്ങളും പ്രസംഗങ്ങളും നടത്തിക്കൊണ്ട് വേണ്ട ഉൽബോധനം നൽകും. നൽകിയിട്ടുമുണ്ട്. ഇനിയും നൽകിക്കൊണ്ടിരിക്കും . അതാണ് അല്ലാഹുവിന്റെ സ്വർത്ഥം ലഭിക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്ർത്തിക്കുന്ന ഇസ്ലാഹീകേരളത്തിന്റെ ചരിത്രം. ഒരുപാട് കരണം മറിച്ചിലും ഫിത്നയും പറഞ്ഞിട്ടും സ്ത്രീകളുടെ ജുമുഅ ജമാഅത്ത് ഹറാമാണെന്നുള്ള മുസ്ള്യാക്കൻമാരുടെ വാദം തെഌയിക്കാൻ അരവരി പോലും തെഌവ് ഇസ്ലാമികപ്രമാണങ്ങൡ നിന്ന് അവര്ർക്ക് കിട്ടുന്നില്ല. എന്നാൽ മുജാഹിദുകൾ തെളിവുകൾ ഹാജരാക്കുന്നത് ഏററവും സ്വഹീഹായ ഹദീസുകളാണ്. അതുകൊണ്ട്തന്നെ ഈ നിലക്ക് പോയാൽ കൗമിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ തങ്ങൾക്കാവില്ലെന്ന് മനസ്സിലാക്കിയ മുസ്ള്യാക്കൻമാർ എപ്പോഴും അവരുടെ വാദം മാററിക്കൊണ്ടിരിക്കും. ഏത് വിധത്തിലായാലും നരകം നിറക്കാൻ കൂട്ടാഌകളെ തേടി കുതന്ത്രങ്ങൾ പയററുന്ന ഇബ്ലീസിന്റെ പ്രേരണയാൽ പലവിധ ഞൊട്ടുന്യായങ്ങളും അതിന്നുവേണ്ടി ഈ മുസ്ല്യാക്കൻമാർ കെട്ടിയുണ്ടാക്കാറുണ്ട്. ഫാത്വിമാബീവി പോയോ.? നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യമാർ പോയോ..? ഫറളായ 4 റക്അത്ത് ളുഹർ ഒഴിവാക്കി നിര്ർബന്ധമില്ലാത്ത ജുമുഅ: 2 റക്അത്ത് നിസ്ക്കരിക്കുന്നത് ശരിയാണോ..? സ്ത്രീ പള്ളിയിൽ പോകുന്നതിൽ വല്ല പുണ്യമുണ്ടോ? ചിലർ പറയുന്നത് ഹിജാബിന്റെ ആയത്തിറങ്ങിയതോടെ ) സ്ത്രീകൾ പള്ളിയിൽ വന്ന് നിസ്ക്കരിക്കുന്നത് ഹറാമാക്കി, എന്നാണ്. വേറെ ചിലർ ഫിത്നയിൽ കേറിപ്പിടിച്ചു ഹറാമാക്കും. ഏത് വിധേനയായാലും സ്ത്രീകൾ പള്ളികൡവന്ന് അല്ലാഹുവിനെ ആരാധിക്കാൻ പാടില്ല, അവിടെ നിന്ന് ലഭിക്കപ്പെടുന്ന സത്യസൻമാർഗ്ഗത്തിലേക്കുള്ള അറിവുകൾ അവൾക്ക് ലഭിക്കാൻ പാടില്ല, അവൾക്ക് പുണ്യം കിട്ടാൻ പാടില്ല. ഇതാണ് ഇബ്ലീസിന്റെ ലക്ഷ്യം.



നരകത്തിൽ കൂടുതലും സ്ത്രീകളാണെന്ന് നബസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചിട്ടുമുണ്ട്. നരകം നിറക്കുവാൻ പരമാവുധി പ്രവര്ർത്തിക്കുമെന്ന് പ്രതിജ്ഞ്ഞയെടുത്ത് നടക്കുന്ന ഇബ്ലീസ്, തന്റെ കൂട്ടാഌകളായ മുസ്ല്യാക്കൻമാര്ർക്ക് പഠിപ്പിച്ചു കൊടുത്ത എല്ലാ കുതന്ത്രവാദങ്ങൾക്കും ഇസ്ലാമിക പ്രമാണങ്ങൡനിന്ന് തന്നെ നമുക്ക് മറുപടിയുണ്ട് ഫിത്നയുടെ കാര്യത്തിലുള്ള ഒരു വിശദീകരണം ഹദീസിൽ വന്നതിന് ഇമാം ഇബ്നുഹജർ പറഞ്ഞ മറുപടി ഇതാണ്


وََلوْ كَا َ ن مَا َأحْدَثْنَ يَسْتَْل ِ زم مَنْعهنَّ مِنْ الْمَسَاجِد َلكَا َ ن مَنْعهنَّ مِنْ َ غيْرهَا َ كاْلَأسْوَا ِ ق َأوَْلى. സ്ത്രീകൾ പുതുതായി നിര്ർമ്മിക്കുന്ന ഫിത്നകളാണ് അവരെ തടയുന്നതിന്ന് കാരണമെങ്കിൽ അങ്ങാടിപോലെയുള്ളതിൽ നിന്നാണ് ഈ കാരണത്താൽ അവരെ ആദ്യം തടയേണ്ടത്.


നമ്മളും പറയുന്നത് ഫിത്നയുണ്ടെങ്കിൽ അത് സകലയിടത്തും ബാധകമാണ് എന്നാണ് പള്ളിയിലെ ജുമുഅ: ജമാഅത്തിന് മാത്രമായിട്ടൊരു ഫിത്നവാദമില്ല. മാത്രമല്ല ഫിത്നയുണ്ടാക്കുന്നവരെ തടയുകയല്ലാതെ ഫിത്നയുടെ പേരിൽ സകലരേയും തടയുന്നത് നീതിയല്ല. ഇസ്ലാമിക വേഷം ധരിച്ച്, സുഗന്ധം പൂശാതെ ആഢംബരമില്ലാതെ, ഇസ്ലാമി കമായ സകല മര്യാദകളും പാലിച്ച് പള്ളിയിൽ ജുമുഅ ജമാഅത്തിൽ പങ്കെടുക്കുവാൻ വരുന്നവരെ ഫിത്നയുടെ പേരും പറഞ്ഞ് തടയാൻ പാടില്ല. അത് ഖുര്ർആനിനും )സുന്നത്തിനും എതിരാണ്. അല്ലാഹുവിനേയും അവന്റെ റസൂലിനേയും ധിക്കരിക്കലാണ്.

ഫിത്നവാദക്കാർ പഠിക്കട്ടെ..

عَنْ عَلَْقمََة بْ ِ ن وَائِ ٍ ل عَنْ َأِبيهِ َأنَّ امْرََأًة خَرَجَتْ عََلى عَهْدِ النَّبِيِّ صَلَّى اللَّهُ عََليْهِ وَسَلَّمَ تُرِيدُ الصََّلاَة َفتََلقَّاهَا رَجُلٌ َفتَجَلََّلهَا َفَقضَى حَاجَتَهُ مِنْهَا َفصَاحَتْ وَانْ َ طَلقَ َفمَرَّ عََليْهَا رَجُلٌ َفَقاَلتْ ِإنَّ ذَاكَ َفعَ َ ل ِبي َ ك َ ذا وَ َ ك َ ذا وَمَرَّتْ عِصَابَةٌ مِنْ الْمُهَاجِرِينَ َفَقاَلتْ ِإنَّ َ ذلِكَ الرَّجُ َ ل َفعَ َ ل ِبي َ ك َ ذا وَ َ ك َ ذا فَانْ َ طَلقُوا َفَأخَذُوا الرَّجُ َ ل الَّذِي َ ظنَّتْ َأنَّهُ وََقعَ عََليْهَا َفَأتَوْهَا ِبهِ َفَقاَلتْ نَعَمْ هُوَ هَ َ ذا َفَأتَوْا ِبهِ النَّبِيَّ صَلَّى اللَّهُ عََليْهِ وَسَلَّمَ َفَلمَّا َأمَرَ ِبهِ َقامَ صَاحِبُهَا الَّذِي وََقعَ عََليْهَا َفَقا َ ل يَا رَسُو َ ل اللَّهِ َأنَا صَاحِبُهَا َفَقا َ ل َلهَا ا ْ ذهَِبي َفَقدْ َ غَفرَ اللَّهُ َلكِ وََقا َ ل لِلرَّجُ ِ ل َقوًْلا حَسَنًا

അൽഖമ (റ) തന്റെ പിതാവിൽ നിന്ന് നിവേദനം. - നബിസല്ലല്ലാഹു അലൈഹി വസല്ലം യുടെ കാലത്ത് ഒരു സ്ത്രീ നമസ്ക്കാരത്തെ ഉ​ദ്ദേശിച്ചുകൊണ്ട് പള്ളിയിലേക്ക് പുറപ്പെട്ടു. അ​പ്പോൾ വഴിയിൽ വെച്ച് ഒരു പുരുഷൻ അവളെ അഭിമുഖീകരിക്കുകയും അവളെ കീഴടക്കി തന്റെ ആവശ്യം പൂര്ർത്തീകരിക്കുകയും ചെയ്തു. അവളെ ബലാൽസംഗം



ചെയ്ത ആ പുരുഷനെ എറിഞ്ഞുകൊല്ലാൻ നബിസല്ലല്ലാഹു അലൈഹി വസല്ലം നിര്ർ​ദ്ദേശിച്ചു. - തുര്ർമുദി വാഇൽ (റ) പറയുന്നൂ. നബിസല്ലല്ലാഹു അലൈഹി വസല്ലം യുടെ കാലത്ത് ഒരു സ്ത്രീ )പ്രഭാതവേളയിലെ ഇരുട്ടിൽ പള്ളിയെ ഉ​ദ്ദേശിച്ചു പുറപ്പെട്ട​പ്പോൾ ഒരു പുരുഷൻ അവളുടെ മേൽ ചാടിവീണു...................... . അഹ്മദ്.

ഇതിലും വലിയ ഒരു ഫിത്ന പെണ്ണിനുണ്ടാവാനുണ്ടോ..? ഇങ്ങനെയും ഒരു സംഭവം നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കാലത്തുണ്ടായിട്ടും നബിസല്ലല്ലാഹു അലൈഹി വസല്ലം സ്ത്രീകളോട് പള്ളിയിൽ വരണ്ടായെന്ന് പറഞ്ഞില്ല ഫിത്ന ഉണ്ടാക്കിയവനെ ശിക്ഷിച്ചു. അതാണല്ലോ നീതി.

പുരുഷൻമാരെപ്പോലെ സ്ത്രീകൾ പള്ളിയിൽപോയി നിര്ർബന്ധമായും ജുമുഅ ജമാഅത്തു കൡ പങ്കെടുക്കണമെന്ന് മുജാഹിദുകളാരൂം പറയുന്നില്ല. സ്ത്രീകൾക്ക് ഈ വിഷയത്തിൽ അവര്ർക്ക് സൗകര്യപ്രദമായതെന്തോ അത് തിരഞ്ഞെടുക്കാനുള്ള അനുമതി നൽകിയത്

അല്ലാഹു ദീൻ പഠിപ്പിക്കാനായി തെരഞ്ഞെടുത്തയച്ച മുഹമ്മത് നബി സല്ലല്ലാഹു അലൈഹി വസല്ലംയാണ് . .... . .​‍

അവൾക്ക് വീടുകൡ നമസ്ക്കരിക്കാം അതാണവൾക്ക് കൂടുതൽ സൗകര്യം. അതിലാര്ർക്കും തര്ർക്കമില്ല. എന്നാൽ എല്ലാവിധ മര്യാദകളും പാലിച്ച് പള്ളിയിൽ നടക്കുന്ന ജുമുഅ ജമാഅത്തുകൡ പങ്കെടുക്കുവാനും സ്ത്രീകൾക്ക് അനുമതിയുണ്ട്. ഫിത്നയുടെ പേരും പറഞ്ഞ് അത് റദ്ദാക്കാൻ ഒരു മുസ്ള്യാര്ർക്കും അവകാശമില്ല. ഫിത്നയുണ്ടെങ്കിൽ അത് ഉണ്ടാക്കുന്നവരെ തടയണം. ശിക്ഷിക്കണം. എല്ലാവരേയും തടയുകയല്ല വേണ്ടത്.

لا تَمْنَعُوا ِإمَاء اللَّه مَسَا ِ جد اللَّه. ​അല്ല‍ാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ .. .

പള്ളികൡ നിന്നും തടയരുത് എന്ന നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കൽല്പനയെ മാനിക്കുന്ന നബിസല്ലല്ലാഹു അലൈഹി വസല്ലംയെ സ്നേഹിക്കുന്ന സത്യവിശ്വാസികൾക്ക് ഇക്കാര്യത്തിൽ കൃത്യമായ നീതിബോധമുണ്ട്.

وَلَقَدْ عَلِمْنَا ٱلْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا ٱلْمُسْتَأْخِرِينَ എന്ന സൂറത്ത് ഹിജറിലെ.ആയത്തിന്റെ് വിശദീകരണത്തിൽ ഇബ്നു )അബ്ബാസിൽ നിന്നുള്ള റി​പ്പോര്ർട്ടിൽ ഇങ്ങനെ കാണാം.

عَنْ اِبْن عَبَّاس قَا َ ل : " َ كانَتْ اِمْرََأة تُصَلِّي خَْلف رَسُول اللَّه صَلَّى اللَّه عََليْهِ وَسَلَّمَ حَسْنَاء مِنْ َأحْسَن النَّاس , فَكَا َ ن بَعْض اْلَقوْم يَتََقدَّم حَتَّى يَ ُ كون فِي الصَّفّ اْلَأوَّل لَِئلَّا يَرَاهَا , وَيَتََأخَّر بَعْضهمْ حَتَّى يَ ُ كون فِي الصَّفّ اْلمُؤَخَّر , َفِإ َ ذا رَ َ كعَ نَ َ ظرَ مِنْ تَحْت ِإبْطه , َفَأنْزَ َ ل اللَّه عَزَّ وَجَلَّ " وََلَقدْ عَلِمْنَا الْمُسْتَقْدِمِينَ مِنْ ُ كمْ وََلَقدْ عَلِمْنَا الْمُسْتَأْخِرِينَ " " وَ َ ك َ ذا رَوَاهُ َأحْمَد وَابْن َأِبي حَاتِم فِي تَفْسِيره وَرَوَاهُ التِّرْمِذِيّ وَالنَّسَائِيّ فِي كِتَاب التَّ ْ فسِير

ഇബ്നുഅബ്ബാസ് (റ)പറയുന്നു. ജനങ്ങൡ വളരെയധികം സുന്ദരിയായ ഒരു സ്ത്രീ മുഹമ്മത് നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ പിന്നിൽ നിന്ന് നമസ്ക്കരിക്കാറുണ്ടായിരുന്നു. ഈ സ്ത്രീയെ ദര്ർശിക്കുവാതിരിക്കുവാൻ വേണ്ടി ചിലർ ആദ്യത്തെ സ്വഫ്ഫിൽ നിൽക്കും, മററു ചിലർ ഇവളെ ദര്ർശിക്കുവാൻവേണ്ടി പിന്നോട്ട് നീങ്ങി അവസാനത്തെ സ്വഫ്ഫിൽ നിൽക്കും അങ്ങ​‍്ന റുകൂഅ് ചെയ്യുമ്പോൾ ഇരുകക്ഷത്തിലൂടെയും അവളെ നോക്കും .ഈ സന്ദര്ർഭത്തിലാണ് തീര്ർച്ചയായും നിങ്ങൾമുന്നോട്ട് നീങ്ങി നിൽക്കുന്നവരേയും പിന്നോട്ട് നീങ്ങി നിൽക്കുന്നവരേയും ഞാൻ അറിയുന്നുണ്ട് എന്ന സൂറത്ത് ഹിജ്റിലെ ٱلْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا ٱلْمُسْتَأْخِرِينَ 24​‍ാം ആയത്ത് അവതരിക്കപ്പെട്ടത്. ഇബ്നമാജ, നസാഇ .


ഹാക്കിം തുര്ർമുദി ഇബ്നുഖുസൈമ, )അഹ്മദ് ബുഖാരിയുടെ താരീഖ്, അൽബാനിയുടെ അഹാദീസുസ്വഹീഹ, എന്നീ ഹദീസ് കിതാബുകളിലൂം ഖുര്ർതുബി ,ത്വബ്രി, റാസി, ബഗ്വി, ബഹ്റുൽമുഹീത്, ബൈളാവി, തുടങ്ങിയ ഒട്ടേറെ തഫ്സീറുകളിലൂം ഈ സംഭവം ഉദ്ധരിക്ക ​പ്പെട്ടിട്ടുണ്ട്. അഅ്റാബികൡപെട്ട വിശ്വാസം ഉറക്കാത്ത വ്യക്തികളോ അല്ലെങ്കിൽ ചില കപടൻമാരോ ആയിരുന്നൂ ഇങ്ങനെ ചെയ്തിരുന്നത്. എന്നിട്ട്പോലും അല്ലാഹുവോ അവന്റെ

റസൂൽ സല്ലല്ലാഹു അലൈഹി വസല്ലംയോ സ്ത്രീകളെ വിലക്കിയില്ല. ആ ഫിത്നക്കാരെ താക്കീത് ചെയ്യുകയാണുണ്ടായത്. ഇനി നമുക്ക് കേരളത്തിലെ ശാഫിമദ്ഹബുകാരാണെന്ന് വെറുതെ ബറക്കത്തും പറഞ്ഞ് നടക്കുന്ന സമസ്തക്കാര്ർക്ക് ഇമാംശാഫിഈ(റ)യുമായി ഈ വിഷയത്തിലുള്ള ബന്ധമൊന്ന് പരിശോധിക്കാം. പത്ത്ലക്ഷം ഹദീസ് മന:പാഠമുള്ള ഇമാം ശാഫീ എന്നൊക്കെ പറഞ്ഞ് ഇമാം ശാഫിഈയുടെ ഫളാഇനുകൾ പറഞ്ഞ് അഭിനയിക്കാറുള്ള ഈ മുസ്ല്യാക്കൻമാര്ർക്ക് സ്ത്രീ ജുമുഅ ജമാഅത്തിന്റെ കാര്യത്തിൽ ഇമാം ശാഫിഈ(റ)യുമായുള്ള ബന്ധം എത്രയുണ്ടെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഇമാംശാഫിഈ കിതാബ് ഉമ്മിൽ പറയുന്നു,

( قَا َ ل : الشَّافِعِيُّ ) : وََلا ُأحِبُّ لِوَاحِدٍ مِمَّنْ َلهُ تَرْكُ الْجُمُعَةِ مِنْ اْلَأحْرَا ِ ر لِْلعُ ْ ذ ِ ر وََلا مِنْ النِّسَاءِ وَ َ غيْ ِ ر الْبَالِغِينَ وَاْلعَِبيدِ َأ ْ ن يُصَلِّيَ الظُّهْرَ حَتَّى يَنْصَِ رفَ اْلِإمَامُ ، َأوْ يَتَوَخَّى انْصِرَاَفهُ ِبَأ ْ ن يَحْتَا َ ط حَتَّى يَرَى َأنَّهُ َقدْ انْصَرَفَ ؛ لَِأنَّهُ َلعَلَّهُ يَقْدِرُ عََلى إتْيَانِ الْجُمُعَةِ َفيَ ُ كو ُ ن إتْيَانُهَا خَيْرًا َلهُ

ഇമാം ശാഫിഈ പറയുന്നു, ജുമുഅ ഉപേക്ഷിക്കൽ )അനുവദനീയമായ പുരുഷൻമാരിൽ നിന്ന് ഇളവുകൾ ഉള്ളവരും, അടിമ, സ്ത്രീകൾ,കുട്ടികൾ എന്നിവരും ഇമാമ് ജുമുഅയിൽ നിന്ന് പിരിഞ്ഞശേഷമല്ലാതെ അതിന്ന് മുൻപ് ളുഹർ നമസ്ക്കരിക്കുന്നത് ഞാനിഷ്ട​പ്പെടുന്നില്ല. അല്ലെങ്കിൽ സൂക്ഷ്മതക്ക്വേണ്ടി നിശ്ചയമായും ഇമാം ജുമുഅയിൽ നിന്ന് പിരിഞ്ഞുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇമാം ജുമുഅയിൽ നിന്ന് പിരിയുന്നത്വരെ കാത്തിരിക്കണം. നിശ്ചയമായും അവര്ർക്ക് തടസ്സങ്ങൾ നീങ്ങി ജുമുഅയിൽ പങ്കെടുക്കാൻ


മുഹാജിറത്തുകളും, അൻസാരികളുമായ, സഹാബാവനിതകൾ നബിസല്ലല്ലാഹു അലൈഹി വസല്ലംകൂടെ ജുമുഅ: ജമാഅത്തുകൡ പങ്കെടുത്ത് നമസ്ക്കരിച്ചതും ജുമുഅക്ക് വരാൻ നബിസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ച നിബന്ധനകളും സഹാബത്തിന്റെ നടപടിക്രമങ്ങളും മനസ്സിലാക്കിയ ഇമാം ശാഫി രേഖ​പ്പെടുത്തിയ അഭിപ്രായം സ്ത്രീകൾ ജുമുഅയിൽ പങ്കെടുക്കുന്നത് ഏററവും ഉത്തമം എന്നാണ്

കഴിഞ്ഞാൽ അവര്ർക്കതാണ് ഏററവും ഉത്തമമായിട്ടുള്ളത് അൽ ഉമ്മ് 1 - 190

ഇമാം ശാഫിഈ(റ) വീണ്ടും പറയുന്നു.

( قَا َ ل الشَّافِعِيُّ ) : وَهَ َ ك َ ذا ُأحِبُّ لِمَنْ حَضَرَ الْجُمُعََة مِنْ عَبْدٍ وَصَِبيٍّ وَ َ غيْ ِ رهِ إلَّا النِّسَاءَ َفِإنِّي ُأحِبُّ َلهُنَّ النَّظَاَفَة ِبمَا يَقْ َ طعُ الرِّيحَ الْمُتَغَيِّرََة وََأكْرَهُ َلهُنَّ الطِّيبَ وَمَا يُشْهَرْ َ ن ِبهِ مِنْ الثِّيَا ِ ب بَيَا ٍ ض ، َأوْ َ غيْ ِ رهِ َفِإنْ تَ َ طيَّبْنَ وََفعَلْنَ مَا َ ك ِ رهْت َلهُنَّ َلمْ يَ ُ كنْ عََليْ ِ هنَّ إعَادَةُ صَلَاةٍ

¥W ©NßW §ÎÞ¢ ÖÞËß(ù) dÉØñÞÕßAáKÄí μÞÃáμ: 1tuepael Éáøá×zÞøᢠ¥¿ßÎμ{ᢠμáGßμ{á¢å¼áÎÞ ÈÎØíAÞøJßKí Øá·tdÆÕc¢ ©ÉçÏ޷ߺîí ÉæC¿áAáKÄßæÈÏÞÃí ¾ÞÈß×í¿æM¿áKÄí. ®KÞW dØñàμZ Øá·t¢ ©ÉçÏ޷ߺîí ¼áÎÞ ÈÎØíAÞøJßW ÉæC¿áAáKÄßæÈ ¾ÞX §×í¿æM¿áKßÜï. ÖøàøJßæÜ ÆáV·tBZ ÖøßAí ÈàBáKÄáÕæø ¥ÕZ ÖøßÏÞÏ ÈßÜAí μâ{ߺîí ÖáißÏÞÏß ÉæC¿áAáKÄßæÈÏÞÃí ¾ÞÈß×í¿æM¿áKÄí. §Èß ¾ÞX ¥ÕZAí æÕùáAáK Øá·t dÆÕcBZ ©ÉçÏ޷ߺîáæμÞIí ¥ÕZ ÈÎØíAÞøJßKí ÕKÞW ¥ÕZ ¼áÎá¥: ÈÎØíAÞø¢ οAß ÈÎØíAøßçAIÄßÜï (¥W ©Ní ÕÞ{c¢_1 çɼí175)


وَاسْتُحِبَّ َأ ْ ن يَذْكُرَ اْلِإمَامُ اللَّهَ شَيًْئا فِي مَجْلِسِهِ َقدْرَ مَا يَتََقدَّمُ مَنْ انْصَرَفَ مِنْ النِّسَاءِ َقلِيلًا َ كمَا َقاَلتْ ُأمُّ سََلمََة ، ُثمَّ يَقُومُ وَِإنْ قَامَ َقبْ َ ل َ ذلِكَ ، . ഇമാം സലാം വീട്ടിയാൽ അദ്ദേഹത്തിന്റെ പിന്നിലുള്ള സ്ത്രീകൾ പിരിഞ്ഞുപോകുന്നത് വരെ അദ്ദേഹം അൽപ സമയം അല്ലാഹുവിനെ ദിക്റ് ചെയ്യുന്നത് ഞാൻ ഇഷ്ട​പ്പെടുന്നു. ഉമ്മുസലമ(റ) പറഞ്ഞപോലെ .......... ഉമ്മ് 1 : 144

എന്താണ് ഉമ്മുസലമ(റ) പറഞ്ഞത്. ?

عَنْ ُأمِّ سََلمََة زَوْ ِ ج النَّبِيِّ صَلَّى اللَّهُ عََليْهِ وَسَلَّمَ َقاَلتْ : { كَا َ ن رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ إ َ ذا سَلَّمَ مِنْ صَلَاتِهِ قَامَ النِّسَاءُ حِينَ يَ ْ قضِي تَسْلِيمَهُ وَمَ َ ك َ ث النَّبِيُّ صَلَّى اللَّهُ عََليْهِ وَسَلَّمَ فِي مَكَاِنهِ يَسِيرًا } قَا َ ل ابْنُ شِهَا ٍ ب َفتَرَى مُكَْثهُ َ ذلِكَ وََاللَّهُ َأعَْلمُ لِ َ كيْ يَنْفُ َ ذ النِّسَاءُ َقبْ َ ل َأ ْ ن يُدْ ِ ر َ كهُنَّ مَنْ انْصَرَفَ مِنْ الَْقوِْ

ഉമ്മുസലമ(റ) നിവേദനം അല്ലാഹുവിന്റെ റസൂൽ സലാം വീട്ടുന്നതോടെ സ്ത്രീകൾ എഴുന്നേററ് പോവുമായിരുന്നു. സലാം വീട്ടിയ ഉടനെ എഴുന്നേൽക്കുന്നതിനു മുൻപായി നബിസല്ലല്ലാഹു അലൈഹി വസല്ലം അൽപ്പസമയം അവിടെത്തന്നെയിരിക്കും. ഇമാം സുഹ്രി പറയുന്നു. ജനങ്ങൡ നിന്നും പിരിഞ്ഞുപോകുന്നവർ തങ്ങളുമായി കൂടിക്കലരുന്നതിനു മുമ്പായി സ്ത്രീകൾ എഴുന്നേററു പോകുവാൻ വേണ്ടിയായിരുന്നു ആ ഇരുത്തമെന്ന് ഞാൻ കരുതുന്നു. (സ്വഹീഹുൽ ബുഖാരി 837)

َأنَّ ُأمَّ سََلمََة زَوْجَ النَّبِيِّ صَلَّى اللَّهُ عََليْهِ وَسَلَّمَ َأخْبَرَتْهَا َأنَّ النِّسَاءَ فِي عَهْدِ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ كُنَّ ِإ َ ذا سَلَّمْنَ مِنْ الْمَكْتُوبَةِ قُمْنَ وََثبَتَ رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ وَمَنْ صَلَّى مِنْ الرِّجَا ِ ل مَا شَاءَ اللَّهُ َفِإ َ ذا َقامَ رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َقامَ الرِّجَا ُ ل

ഉമ്മുസലമ(റ) നിവേദനം നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കാലത്ത് സ്ത്രീകൾ ഫറള്നിസ്ക്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ എഴുന്നേൽക്കുമായിരുന്നു. നബിസല്ലല്ലാഹു അലൈഹി വസല്ലംയും നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കുടേ നിസ്ക്കരിച്ച പുരുഷൻമാരും അവിടെത്തന്നെ ഇരിക്കും. നബിസല്ലല്ലാഹു അലൈഹി വസല്ലം എഴുന്നേററാൽ പുരുഷൻമാരും എഴുന്നേൽക്കുമായിരുന്നു. - സ്വഹീഹുൽ ബുഖാരി 866

പുരുഷൻമാരെപ്പോലെ സ്ത്രീകൾ പള്ളിയിൽപോയി നിര്ർബന്ധമായും ജുമുഅ ജമാഅത്തു കൡ പങ്കെടുക്കണമെന്ന് മുജാഹിദുകളാരൂം പറയുന്നില്ല. സ്ത്രീകൾക്ക് ഈവിഷയത്തിൽ അവര്ർക്ക് സൗകര്യപ്രദമായതെന്തോ )അത് തിരഞ്ഞെടുക്കാനുള്ള അനുമതി നൽകിയത്

അല്ലാഹു ദീൻ പഠിപ്പിക്കാനായി തെരഞ്ഞെടുത്തയച്ച മുഹമ്മത് നബിസല്ലല്ലാഹു അലൈഹി വസല്ലംയാണ്

അവൾക്ക് വീടുകൡ നമസ്ക്കരിക്കാം അതാണവൾക്ക് കൂടുതൽ സൗകര്യം. എന്നാൽ എല്ലാവിധ മര്യാദകളും പാലിച്ച് പള്ളിയിൽ നടക്കുന്ന ജുമുഅ: ജമാഅത്തുകൡ പങ്കെടുക്കുവാനും സ്ത്രീകൾക്ക് അനുമതിയുണ്ട്. അതാണ് പ്രമാണങ്ങൾ പഠിക്കുന്നവർ മനസ്സിലാക്കിയിട്ടുള്ളത്. സുഗന്ധം പൂശരുത്, തന്റെ ഭംഗി മററുള്ളവരെ കാണിച്ച് ആഢംബരം കാട്ടി നടക്കരുത്, ഇസ്ലാമികമായ വസ്ത്രമായിരിക്കണം. പുരുഷൻമാരുമായി കൂടിക്കലരാതിരിക്കാൻ ശ്രമിക്കണം. ഇതൊക്കെ പാലിച്ചുകൊണ്ട് ഒരു സ്ത്രീ ജുമുഅ ജമാഅത്തുകൡ പങ്കെടുത്താൽ ഫിത്നയുടെ പേരും പറഞ്ഞ് അത് റപ്പാക്കാൻ ഒരു മുസ്ള്യാര്ർക്കും അവകാശമില്ല. ഫിത്നയുണ്ടെങ്കിൽ അത് ഉണ്ടാക്കുന്നവരെ തടയണം. ശിക്ഷിക്കണം. എല്ലാവരേയും തടയുകയല്ല വേണ്ടത്. അതാണല്ലോ നീതി.


ഇനിയും ചില തെളിവുകൾ ,ഹദീസുകൡ നിന്ന്

حَدََّثِني عَمْرٌو النَّاقِدُ وَزُهَيْرُ بْنُ حَرْ ٍ ب جَمِيعًا عَنْ ابْ ِ ن عُيَيْنََة قَا َ ل زُهَيْرٌ حَدََّثنَا سُفْيَا ُ ن بْنُ عُيَيْنََة عَنْ الزُّهْرِيِّ سَمِعَ سَالِمًا يُحَدِّثُ عَنْ َأِبيهِ يَبْلُغُ ِبهِ النَّبِيَّ صَلَّى اللَّهُ عََليْهِ وَسَلَّمَ قَا َ ل ِإ َ ذا اسْتَأَْ ذنَتْ َأحَدَكُمْ امْرََأتُهُ ِإَلى الْمَسْ ِ جدِ َفَلا يَمْنَعْهَا

സാലിം (റ) തന്റെ പിതാവിൽ നിന്നും നിവേദനം: നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു. നിങ്ങൾ ആരുടെയെങ്കിലും ഭാര്യ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അ​പ്പോൾ അവൻ അവളെ തടയരുത് )

حَدََّثنَا هَارُو ُ ن بْنُ عَبْدِ اللَّهِ حَدََّثنَا عَبْدُ اللَّهِ بْنُ يَزِيدَ الْمُقِْ رئُ حَدََّثنَا سَعِيدٌ يَعِْني ابْنَ َأِبي َأيُّوبَ حَدََّثنَا َ كعْبُ بْنُ عَلَْقمََة عَنْ ِبَلا ِ ل بْ ِ ن عَبْدِ اللَّهِ بْ ِ ن عُمَرَ عَنْ َأِبيهِ َقا َ ل قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َلا تَمْنَعُوا النِّسَاءَ حُظُوظَهُنَّ مِنْ الْمَسَا ِ جدِ ِإ َ ذا اسْتَْأ َ ذنُو ُ كمْ َفَقا َ ل ِبَلالٌ وَاللَّهِ َلنَمْنَعُهُنَّ َفَقا َ ل َلهُ عَبْدُ اللَّهِ َأقُو ُ ل َقا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ وَتَقُو ُ ل َأنْتَ َلنَمْنَعُهُنَّ

നിങ്ങളുടെ സ്ത്രീകൾ പള്ളികൡക്ക് പോകാനുള്ള അവരുടെ അവകാശം ചോദിച്ചാൽ നിങ്ങളവരെ തടയരുത് - എന്ന് നബിസ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ടെന്ന് ഇബ്നു ഉമർ (റ) പറഞ്ഞ​പ്പോൾ ബിലാൽ പറഞ്ഞു. അല്ലാഹുവാണെ സത്യം, നിശ്ചയം ഞങ്ങളവരെ തടയുന്നതാണ് - അ​പ്പോൾ ഇബ്നു ഉമർ (റ), പറഞ്ഞു. ഞാൻ നബിസല്ലല്ലാഹു അലൈഹി വസല്ലം യിൽ നിന്ന് ഹദീസ് ഉദ്ധരിച്ച് സംസാരിക്കുന്നു., നീയാകട്ടെ, ഞങ്ങളവരെ തടയുമെന്ന് പറയുന്നൂ. മുസ്ലിം 140

സ്ത്രീകൾ പള്ളികൡക്ക് നിസ്ക്കരിക്കാൻ പോകുന്നത് അവരുടെ അവകാശമാണെന്നാണ് നബിസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിക്കുന്നത്..നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ സുന്നത്ത് ഏററവും കൂടുതൽ മാനിക്കുന്ന മുത്തബിഉസ്സുന്ന ഇബ്നു ഉമർ(റ) വിനെ പോലെ കേരളത്തിലെ മുജാഹിദുകൾ നബിസല്ലല്ലാഹു അലൈഹി വസല്ലം യുടെ സുന്നത്ത് പിൻപററി സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ അനുവദിച്ചു കൊണ്ട് അവരെ പള്ളിയിൽ നമസ്ക്കരിക്കാൻ )അനുവദിക്കുമ്പോൾ , നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ സുന്നത്തിന് യാതൊരുവിധ വിലയും കൽ‌പ്പിക്കാത്ത സമസ്തക്കാരായ ജാറം പൂജാരികൾ സ്ത്രീകളുടെ ജുമുഅ ജമാഅത്ത് ഹറാമാണെന്ന് പറഞ്ഞ് സ്ത്രീകളെ പള്ളികൊള്ളെ വിലക്കുന്നു.

حَدََّثِني حَرْمََلةُ بْنُ يَحْيَى َأخْبَرَنَا ابْنُ وَهْ ٍ ب َأخْبَرَِني يُونُسُ عَنْ ابْ ِ ن شِهَا ٍ ب َقا َ ل 30 َأخْبَرَِني سَالِمُ بْنُ عَبْدِ اللَّهِ َأنَّ عَبْدَ اللَّهِ بْنَ عُمَرَ قَا َ ل سَمِعْتُ رَسُو َ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ يَقُو ُ ل َلا تَمْنَعُوا ِنسَاءَ ُ كمْ الْمَسَا ِ جدَ ِإ َ ذا اسْتَْأ َ ذنَّ ُ كمْ ِإَليْهَا َقا َ ل َفَقا َ ل ِبَلا ُ ل بْنُ عَبْدِ اللَّهِ وَاللَّهِ َلنَمْنَعُهُنَّ َقا َ ل َفَأقْبَ َ ل عََليْهِ عَبْدُ اللَّهِ َفسَبَّهُ سَبا سَيًِّئا مَا سَمِعْتُهُ سَبَّهُ مِثَْلهُ قَطُّ وََقا َ ل أُخِْبرُكَ عَنْ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ وَتَقُو ُ ل وَاللَّهِ َلنَمْنَعُهُنَّ


നിങ്ങളുടെ സ്ത്രീകൾ പള്ളികൡക്ക് പോകാൻ അനുവാദം ചോദിച്ചാൽ നിങ്ങളവരെ തടയരുത് - എന്ന് നബിസ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ടെന്ന് ഇബ്നു ഉമർ (റ) പറഞ്ഞ​പ്പോൾ ബിലാൽ എന്ന് പേരുള്ള അദ്ദേഹത്തിന്റെ മകൻ പറഞ്ഞു. അല്ലാഹുവാണെ സത്യം, നിശ്ചയം ഞങ്ങളവരെ തടയുന്നതാണ് - അ​പ്പോൾ ഇബ്നു ഉമർ (റ), മകന്റെ നേരെ തിരിഞ്ഞ് അവനെ വളരെ മ്ളേഛമായ നിലക്ക് ശകാരിച്ചു. ഇതുപോലെ അദ്ദേഹം ശകാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. ശേഷം അദ്ദേഹം പറഞ്ഞു. ഞാൻ നബിസല്ലല്ലാഹു അലൈഹി വസല്ലം യിൽ നിന്ന് ഹദീസ് ഉദ്ധരിച്ച് സംസാരിക്കുന്നു., നീയാകട്ടെ, അല്ലാഹുവാണെ സത്യം, ഞങ്ങളവരെ തടയുമെന്ന് പറയുന്നൂ ​‍ാമുസ്ലിം 135 ,


- - - -- അതു കാരണം ഇബ്നു ഉമർ (റ) അവൻ (മകൻ) മരിക്കുന്നത് വരേക്കും അവനോട് സംസാരിക്കുകയുണ്ടായില്ല. അഹ്മദ് 1331

حَدََّثنَا ابْنُ نُمَيْ ٍ ر حَدََّثنَا َأِبي حَدََّثنَا حَنْ َ ظَلةُ قَا َ ل سَمِعْتُ سَالِمًا يَقُو ُ ل سَمِعْتُ ابْنَ عُمَرَ يَُقوُلا سَمِعْتُ رَسُو َ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ يَقُو ُ ل ِإ َ ذا اسْتَأَْ ذنَكُمْ ِنسَاؤُ ُ كمْ ِإَلى الْمَسَا ِ جدِ َفأَْ ذنُوا َلهُنَّ


ഹൻളല(റ) പറഞ്ഞു: സാലിം (റ) പറയുന്നത് ഞാൻ കേട്ടിരിക്കുന്നു ഇബ്നു ഉമർ(റ) പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. നബിസല്ലല്ലാഹു അലൈഹി വസല്ലം പറയുന്നത് ഞാൻ കേട്ടിരിക്കുന്നു നിങ്ങളുടെ സ്ത്രീകൾ പള്ളിയിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അദ്ദേ​‍ാളവര്ർക്ക് അനുമതി നൽകുവിൻ

حَدََّثنَا مُحَمَّدُ بْنُ حَاتِ ٍ م وَابْنُ رَافِ ٍ ع َقاَلا حَدََّثنَا شَبَابَةُ حَدََّثِني وَرَْقاءُ عَنْ عَمْ ٍ رو عَنْ مُجَاهِدٍ عَنْ ابْ ِ ن عُمَرَ قَا َ ل قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ اْئ َ ذنُوا لِلنِّسَاءِ ِباللَّيْ ِ ل ِإَلى الْمَسَا ِ جدِ فَقَا َ ل ابْنٌ َلهُ يُقَا ُ ل َلهُ وَاقِدٌ ِإ َ ذنْ يَتَّخِذْنَهُ دَ َ غًلا قَا َ ل َفضَرَبَ فِي صَدْ ِ رهِ وََقا َ ل أُحَدِّثُكَ عَنْ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ وَتَقُو ُ ل َلا

നിങ്ങൾ സ്ത്രീകൾക്ക് രാത്രിയിൽ പള്ളികൡക്ക് പോകാൻ അനുമതി നൽകുവിൻ എന്ന്

റസൂൽസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞ​പ്പോൾ വാഖിദ് എന്ന് പേരു


അദ്ദേഹത്തിന്റെ മകൻ പറഞ്ഞു. അപ്പോഴവരതു കുഴപ്പത്തിന്നു )കാരണമാക്കും - ഇബ്നു

ഉമർ മകന്റെ നെഞ്ചിൽ ഇടിച്ചു. ശേഷം പറഞ്ഞു. ഞാൻ നബിസല്ലല്ലാഹു അലൈഹി വസല്ലം യിൽ നിന്ന് ഹദീസ്

ഉദ്ധരിച്ച് സംസാരിക്കുന്നു., നീ പറയുന്നൂ വിടില്ലെന്ന്. മുസ്ലിം 138 ഇന്ന് ചില വൈററ് കോളർ മാപ്പിളമാർ പറയുന്ന പോലെ ഇതൊരു നിസ്സാരവിഷയമായിട്ടല്ല സഹാബത്ത് കണ്ടിട്ടില്ല. അതുകൊണ്ടാണല്ലോ മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്നുഉമർ (റ) ഇത്രയും ശക്തമായി സ്ത്രീകളെ പള്ളിയിൽ നിന്നും തടയുന്നവര്ർക്കെതിരെ പ്രതികരിച്ചത് നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കൽപ്പനയെ ധിക്കരിക്കുന്നവരെ അടിച്ചും ചീത്ത പറഞ്ഞും സ്വന്തം മകനോട് മരിക്കുന്നത് വരെ മിണ്ടാതെയും സ്ത്രീകളെ പള്ളിയിൽ നിന്നും തടയുന്നവരെ, സ്വഹാബത്ത് അധിക്ഷേപിക്കുന്നതായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത്.. ഇബ്നു ഉമർ(റ) ഇ​പ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്ക‍ിൽ സ്ത്രീകൾ ജുമുഅ: ജമാഅത്തിൽ പങ്കെടുക്കുന്നത് ഹറാമാണെന്ന് പറയുന്ന നമ്മുടെ നാട്ടിലെ മുസ്ല്യാക്കൻമാരോട് ഏത് വിധത്തിലായിരിക്കും പ്രതികരിക്കുക. ??? ഈ സ്വഹീഹായ ഹദീസുകൾ വന്നിട്ടുള്ളത് സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ളിമുമടക്കമുള്ള ഉന്നതമായ കിത്താബുകൡ​‍ാണ് ഈ സ്വഹീഹായ ഹദീസുകൾക്കെതിരായി മൊയ്ല്യാക്കൻമാർ കൊണ്ടുവരുന്നതൊക്കെയും ദുര്ർബലമായതും കെട്ടിയുണ്ടാക്കിയതുമായ വാറോലകളാണ്. അതൊന്നും തര്ർക്കവിഷയങ്ങൡ തെളിവുമല്ല

തെളിവുകൾ ഇനിയും എമ്പാടുമുണ്ട് ..ഹദീസുകൡ ചിലത് കൂടി

حَدََّثنَا يُوسُفُ بْنُ مُوسَى حَدََّثنَا َأبُو ُأسَامََة حَدََّثنَا عُبَيْدُ اللَّهِ بْنُ عُمَرَ عَنْ نَافِ ٍ ع عَنْ ابْ ِ ن عُمَرَ قَا َ ل َ كانَتْ امْرََأةٌ لِعُمَرَ تَشْهَدُ صََلاَة الصُّبْ ِ ح وَاْلعِشَاءِ فِي اْلجَمَاعَةِ فِي الْمَسْ ِ جدِ فَقِي َ ل َلهَا لِمَ تَخْرُ ِ جينَ وََقدْ تَعَْلمِينَ َأنَّ عُمَرَ يَكْرَهُ َ ذلِكَ وَيَغَارُ َقاَلتْ وَمَا يَمْنَعُهُ َأ ْ ن يَنْهَاِني قَا َ ل يَمْنَعُهُ َقوْلُ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َلا تَمْنَعُوا ِإمَاءَ اللَّهِ مَسَا ِ جدَ اللَّهِ


അബ്ദുല്ലാഹിബ്നുഉമർ(റ) പറഞ്ഞു. ഉമർ(റ)വിന്റെ ഭാര്യ പള്ളിയിൽ സുബ്ഹിനും

ഇശാക്കും ജമാഅത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. അ​പ്പോൾ അവരോട് പറയപ്പെട്ടു:

നിങ്ങളെന്തിനാണ് പള്ളിയിൽ വരുന്നത്.? ഉമർ(റ) അത് ഇഷ്ട​പ്പെടുന്നില്ലെന്നും അദ്ദേഹ

ത്തിന് അതിൽ രോഷമുണ്ടെന്നും നിങ്ങൾക്കറിഞ്ഞുകൂടെ.? അവർ പറഞ്ഞു.എങ്കിൽ എന്നെ

തടയാൻ അദ്ദേഹത്തിന് എന്താണ് പ്രതിബന്ധം.? അയാൾ പറഞ്ഞു- അല്ലാഹുവിന്റെ

ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികൡ നിന്നും തടയരുത് എന്ന

നബി സല്ലല്ലാഹു അലൈഹി വസല്ലംയുടെ കൽപനയാണ്. ഉമർ(റ)വിനെ തടസ്സ​പ്പെടുത്തുന്നത് (സ്വ.ബുഖാരി.)

حَدََّثنَا عَبْدُ اْلَأعَْلى عَنْ مَعْمَ ٍ ر عَنْ الزُّهْرِيِّ عَنْ سَالِ ٍ م عَنْ ابْ ِ ن عُمَرَ قَا َ ل قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ ِإ َ ذا اسْتَأَْ ذنَتْ َأحَدَكُمْ امْرََأتُهُ َأ ْ ن تَأْتِيَ الْمَسْ ِ جدَ َفَلا يَمْنَعْهَا قَا َ ل وَ َ كانَتْ امْرََأةُ عُمَرَ بْ ِ ن الْخَطَّا ِ ب رَضِيَ اللَّهُ عَنْهُ تُصَلِّي فِي الْمَسْ ِ جدِ فَقَا َ ل َلهَا ِإنَّكِ َلتَعَْلمِينَ مَا ُأحِبُّ َفَقاَلتْ وَاللَّهِ َلا َأنْتَ ِ هي حَتَّى تَنْهَاِني قَا َ ل َفطُعِنَ عُمَرُ وَِإنَّهَا َلفِي الْمَسْ ِ جدِ


അബ്ദുല്ലാഹിബ്നുഉമർ(റ) പറഞ്ഞു. നബിസല്ലല്ലാഹു അലൈഹി വസല്ലംഅരുഌ: നിങ്ങൡ​‍ൂരാളുടെ ഭാര്യ പള്ളിയി ലേക്ക് വരാൻ അനുവാദം ചോദിച്ചാൽ അവളെ തടയരുത്. ഉമർ(റ)വിന്റെ ഭാര്യ പിയിൽ വെച്ച് നമസ്ക്കരിക്കാറുണ്ട്. അവരോട് അദ്ദേഹം ചോദിച്ചു ഞാനിത് ഇഷ്ട​പ്പെടുന്നില്ലെന്ന് നിനക്കറിയാമല്ലോ.? അ​പ്പോൾ അവർ പറഞ്ഞു. താങ്കൾ എന്നെ തടയുന്നതുവരെ ഞാൻ അതിൽ നിന്ന് വിരമിക്കുകയില്ല. - ഉമർ(റ)വിന് കുത്തേററ സന്ദര്ർഭത്തിൽ അവർ പള്ളിയിൽ ഉണ്ടായിരുന്നു. مسند أحمد


عَنْ سَالِم قَا َ ل " كَا َ ن عُمَر رَجًُلا َ غيُورًا وَكَا َ ن ِإ َ ذا خَرَجَ ِإَلى الصََّلاة اِتَّبَعَتْهُ عَاتِ َ كة ِبنْت زَيْد…


സാലിം പറയുന്നു. ഉമർ(റ) രോഷം കൂടുതലുള്ള വ്യക്തിയായിരുന്നു. അദ്ദേഹം നമസ്ക്കരി ക്കാൻ പുറപ്പെട്ടാൽ ഭാര്യ ആത്വിഖ(റ)യും അദ്ദേഹത്തെ പിൻതുടരും അവർ പുറപ്പെടുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അവരെ തടയുന്നതും അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലം ഇപ്രകാരം അരുഌയതായി ഉമർ(റ) പ്രസ്താവിക്കുമായിരുന്നു. നിങ്ങളുടെ സ്ത്രീകൾ നമസ്ക്കരിക്കുവാൻ പോകാൻ അനുവാദം ചോദിച്ചാൽ നിങ്ങളവരെ തടയരുത് ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ആത്വിഖ(റ)യുടെ സംഭവം ഉദ്ധരിക്കുമ്പോൾ പല മുസ്ള്യാക്കൻമാരും വാചാലമായിക്കൊണ്ട് യാതൊരു ബഹുമാനവുമില്ലാതെ ഏതോ ഒരു പൊട്ടിത്തെറിച്ച പെണ്ണ് പോയി എന്ന മട്ടിലാണ് ഒരു പെണ്ണ് പോയി അവളെ അടിച്ചു നിര്ർത്തിച്ചു എന്നൊക്കെ പറയാറുള്ളത്. (ഉദാ: പേരോടിന്റെ കണ്ണൂർ പിലാത്തറ പ്രസംഗം) ആരാണ് ആത്വിഖ(റ).. ? സ്ത്രീധനം എന്ന ഹറാമ് ഹലാലാക്കാൻവേണ്ടി അല്ലാഹു മഹർ കൊടുക്കാൻ പറഞ്ഞ )സൂറ: നിസാഇലെ 4​‍ാമത്തെ ആയത്ത് വെട്ടിത്തിരുത്തിയിട്ട് അർത്ഥം മാററിപ്പറഞ്ഞ പേരോടിന്റെ കൂട്ടത്തിലെ ഹറാം തിന്നുന്ന കൗമിൽപെട്ട ആരുടെയെങ്കിലും ഭാര്യയാണോ ? അല്ല. മറിച്ച് അല്ലാഹു സര്ർട്ടിഫിക്കററ് നൽകിയ ഏററവും ഉത്തമരായ മുഹാജിറുകൡപെട്ട മഹതിയാണവർ. സ്വർത്ഥം കൊണ്ട് സന്തോഷവാര്ർത്ത അറിയിക്കപ്പെട്ട സഈദ്(റ)വിന്റെ സഹോദരിയാണ്. സ്വർത്ഥം കൊണ്ട് സന്തോഷവാര്ർത്ത അറിയിക്കപ്പെട്ട ഉമർ(റ)ന്റേയും സുബൈർ(റ)ന്റേയും ഭാര്യാപദം അലങ്കരിച്ചവരാണ്. അവരെ വിവാഹം കഴിക്കാൻ ഉമർ(റ) ആഗ്രഹം പ്രകടിപ്പിച്ച​പ്പോൾതന്നെ പള്ളിയിൽപോയി നമസ്ക്കരിക്കുന്ന തിൽ നിന്ന് തടയാൻ പാടില്ല എന്ന് അവർ ശര്ർത് വെച്ചിരുന്നു. സമസ്തക്കാരായ


മുസ്ല്യാക്കൻമാർ വാചകമടിക്കുന്നപോലെ ഹിജാബിന്റെ ആയത്തോടെ സ്ത്രീകൾ പള്ളി യിൽ പോയി ജുമുഅ ജമാഅത്തുകൡ പങ്കെടുക്കുന്നത് ഹറാമാക്കിയിരുന്നുവെങ്കിൽ മുഹാജിറത്തായ മഹതി ആത്വിഖ(റ) ഖുര്ർആനിന്റെ ആ കൽപ്പന ലംഘിച്ചുവെന്ന് പറയേണ്ടിവരും. മുസ്ല്യാക്കൻമാരുടെ വാചകമടി പ്രമാണമാക്കിയാൽ ഒരു സ്ത്രീയെ കല്യാണം കഴിക്കാൻ വേണ്ടി മഹാനായ ഉമർ(റ)വും സുബൈർ(റ)വും ഖുര്ർആനിലെ കൽപ്പന മൂടിവെച്ചു എന്ന് കുടി സമ്മതിക്കേണ്ടി വരും. (അല്ലാഹുവിൽ ശരണം)

ഹദീസുകളിലൂടെ വീണ്ടും

عَنْ مَسْرُوق قَا َ ل : رَكِبَ عُمَر بْن اْلخَطَّاب مِنْبَر رَسُول اللَّه صَلَّى اللَّه عََليْهِ وَسَلَّمَ ُثمَّ قَا َ ل : َأيّهَا النَّاس مَا ِإ ْ كَثار ُ كمْ فِي صَدَاق النِّسَاء وََقدْ كَا َ ن رَسُول اللَّه صَلَّى اللَّه عََليْهِ وَسَلَّمَ وََأصْحَابه وَالصَّدَُقات فِيمَا بَيْنهمْ َأرْبَعمِاَئةِ دِرْهَم َفمَا دُون َ ذلِكَ وََلوْ كَا َ ن الِْإكَْثار فِي َ ذلِكَ تَ ْ قوَى عِنْد اللَّه َأوْ َ كرَامَة َلمْ تَسِْبُقوهُمْ ِإَليْهَا َفَلَأعْ ِ رَفن مَا زَادَ رَجُل فِي صَدَاق اِمْرََأة عََلى َأرْبَعمِاَئةِ دِرْهَم قَا َ ل : ُثمَّ نَزَ َ ل فَاعْتَرَضَتْهُ اِمْرََأة مِنْ ُقرَيْش َفَقاَلتْ : يَا َأمِير الْمُؤْمِِنينَ نَهَيْت النَّاس َأ ْ ن يَ ِ زيدُوا فِي مَهْر النِّسَاء عََلى َأرْبَعمِاَئةِ دِرْهَم ؟ قَا َ ل : نَعَمْ َفَقاَلتْ : َأمَا سَمِعْت مَا َأنْزَ َ ل اللَّه فِي اْلُقرْآن ؟ قَا َ ل : وََأيّ َ ذلِكَ ؟ َفَقاَلتْ : َأمَا سَمِعْت اللَّه يَُقول " وَآتَيْتُمْ ِإحْدَاهُنَّ قِنْ َ طارًا " اْلآيَة قَا َ ل : فَقَا َ ل اللَّهُمَّ َ غ ْ فرًا كُ ّ ل النَّاس َأْفَقه مِنْ عُمَر ُثمَّ رَجَعَ َفرَكِبَ اْلمِنْبَر فَقَا َ ل : َأيّهَا النَّاس ِإنِّي ُ كنْت نَهَيْتُكُمْ َأ ْ ن تَ ِ زيدُوا النِّسَاء فِي صَدَُقاﺗﻬنَّ عََلى َأرْبَعمِاَئةِ دِرْهَم َفمَنْ شَاءَ َأ ْ ن يُعْطِي مِنْ مَاله مَا َأحَبَّ قَا َ ل َأبُو يَعَْلى : وََأظُنّهُ قَا َ ل : َفمَنْ َ طابَتْ نَ ْ فسه َفْليَ ْ فعَ ْ ل ِإسْنَاده جَيِّد َق ِ ويّ "


ഉമർ(റ) ഖലീഫയായിരിക്കുന്ന കാലത്ത് നടന്ന മുകളിലൂദ്ധരിച്ച സംഭവത്തിന്റെ ചുരുക്കം ഇതാണ്. നബിസല്ലല്ലാഹു അലൈഹി വസല്ലംയും സഹാബാക്കളും 400വെള്ളിയിലധികം മഹ്ർ നൽകിയിട്ടില്ലാത്ത തിനാൽ ഉമർ(റ) മഹറിന്റെ കാര്യത്തിൽ ഒരു പരിധി നിശ്ചയിച്ചു. അ​പ്പോൾ ഒരു സ്ത്രീ അതിനെ സൂറ: നിസാഇലെ “നിങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന പക്ഷം അവരിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതിൽ നിന്ന് യാതൊന്നും തന്നെ നിങ്ങൾ തിരിച്ചു വാങ്ങരുത്.” എന്ന 20​‍ാമത്തെ ആയത്തോതിക്കൊണ്ട് ചോദ്യം ചെയ്തു, അത് കേട്ട ഉടനെ ഉമർ(റ) വീണ്ടും മിമ്പറിൽ കയറി ആ സ്ത്രീ പറഞ്ഞതിനെ ശരി വെക്കുകയും മഹ്റിന്റെ പരിധി നിശ്ചയിച്ചത് തിരുത്തുകയും ചെയ്തു.

ഇങ്ങനെ ഉമർ(റ)വിന്റെ കാലത്ത് മററ് സഹാബാ വനിതകൾ പള്ളിയിലേക്ക് ജുമുഅ: ജമാഅത്തിനും മററും വന്നിരുന്നതായിട്ടുള്ള നിരവധി തെളിവുകൾ ഹദീസിൽ കാണാവുന്ന താണ്. മുന്നിൽ പുരുഷൻമാരും അതിന്നു പിന്നിൽ കുട്ടികളും ഏററവും പിന്നിൽ സ്ത്രീക ളുമായി പ്രത്യേകമായി മറയൊന്നുമില്ലാതെയാണ് മദീനത്തെ പള്ളിയിൽ ജുമുഅ: ജമാഅ ത്തുകൾ നടന്നിരുന്നത്. തഖ്വയുടെ മറയല്ലാതെ വേറെ ഒരു മറയും അവിടെ ഉണ്ടായിരു ന്നില്ല. ഉമർ(റ) രോഷം കൂടുതലുള്ള വ്യക്തിയായിരുന്നു. വളരെയധികം സുന്ദരിയായ തന്റെ ഭാര്യ കാരണത്താൽ മററുള്ളവര്ർക്ക് വല്ല പ്രയാസങ്ങളും ഉണ്ടാവുന്നതിനെ ഉമർ(റ) ഭയപ്പെട്ടിരുന്നതുകൊണ്ടാണ് ആത്വിഖാബീവി(റ) വരുന്നതിനെ ഉമർ(റ)ഇഷ്ട​പ്പെടാതിരുന്നത്. അത്കൊണ്ട്തന്നെ അത് തികച്ചും വ്യക്തിപരമായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.


حَدََّثنَا َأبُو بَكِْ ر بْنُ َأِبي شَيْبََة حَدََّثنَا عَبْدُ اللَّهِ بْنُ نُمَيْ ٍ ر ح و حَدََّثنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْ ِ ن نُمَيْ ٍ ر وَتََقارَبَا فِي اللَّفْظِ قَا َ ل حَدََّثنَا َأِبي حَدََّثنَا عَبْدُ الْمَلِكِ عَنْ عَطَاءٍ عَنْ جَاِب ٍ ر قَا َ ل انْ َ كسََفتْ الشَّمْسُ فِي عَهْدِ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ يَوْمَ مَاتَ ِإبْرَاهِيمُ ابْنُ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ فَقَا َ ل النَّاسُ ِإنَّمَا انْ َ كسََفتْ لِمَوْتِ ِإبْرَاهِيمَ فَقَامَ النَّبِيُّ صَلَّى اللَّهُ عََليْهِ وَسَلَّمَ َفصَلَّى ِبالنَّا ِ س سِتَّ رَكَعَاتٍ ِبَأرْبَ ِ ع سَجَدَاتٍ بَدََأ َف َ كبَّرَ ُثمَّ َقرََأ َفَأ َ طا َ ل الْقِرَاءََة ُثمَّ رَ َ كعَ نَحْوًا مِمَّا قَامَ ُثمَّ رََفعَ رَأْسَهُ مِنْ الرُّ ُ كو ِ ع َفَقرََأ قِرَاءًَة دُو َ ن الْقِرَاءَةِ اْلُأوَلى ُثمَّ رَ َ كعَ نَحْوًا مِمَّا قَامَ ُثمَّ رََفعَ رَأْسَهُ مِنْ الرُّ ُ كو ِ ع َفَقرََأ قِرَاءًَة دُو َ ن الْقِرَاءَةِ الثَّاِنيَةِ ُثمَّ رَ َ كعَ نَحْوًا مِمَّا َقامَ ُثمَّ رََفعَ رَأْسَهُ مِنْ الرُّ ُ كو ِ ع ُثمَّ انْحَدَرَ ِبالسُّجُودِ َفسَجَدَ سَجْدَتَيْ ِ ن ُثمَّ قَامَ َفرَ َ كعَ َأيْضًا َثلَا َ ث رَكَعَاتٍ َليْسَ فِيهَا رَكْعَةٌ ِإلَّا الَّتِي َقبَْلهَا َأطْوَلُ مِنْ الَّتِي بَعْدَهَا وَرُكُوعُهُ نَحْوًا مِنْ سُجُودِهِ ُثمَّ تََأخَّرَ وَتََأخَّرَتْ الصُّفُوفُ خَلَْفهُ حَتَّى انْتَهَيْنَا وََقا َ ل َأبُو بَكٍْ ر حَتَّى انْتَهَى ِإَلى النِّسَاءِ ُثمَّ تََقدَّمَ وَتََقدَّمَ النَّاسُ مَعَهُ حَتَّى قَامَ فِي مَقَامِهِ فَانْصَرَفَ حِينَ انْصَرَفَ وََقدْ آضَتْ الشَّمْسُ فَقَا َ ل يَا َأيُّهَا النَّاسُ ِإنَّمَا الشَّمْسُ وَالَْقمَرُ آيَتَانِ مِنْ آيَاتِ اللَّهِ وَِإنَّهُمَا َلا يَنْكَسِفَانِ لِمَوْتِ َأحَدٍ مِنْ النَّا ِ س وََقا َ ل َأبُو بَكٍْ ر لِمَوْتِ بَشَ ٍ ر َفِإ َ ذا رََأيْتُمْ شَيًْئا مِنْ َ ذلِكَ َفصَلُّوا حَتَّى تَنْجَلِيَ مَا مِنْ شَيْءٍ تُوعَدُونَهُ 35 ِإلَّا َقدْ رََأيْتُهُ فِي صََلاتِي هَذِهِ َلَقدْ ِ جيءَ ِبالنَّا ِ ر وَ َ ذلِكُمْ حِينَ رََأيْتُمُوِني تََأخَّرْتُ مَخَاَفَة َأ ْ ن يُصِيبَِني مِنْ َل ْ فحِهَا وَحَتَّى رََأيْتُ فِيهَا صَاحِبَ الْمِحْجَ ِ ن يَجُرُّ قُصْبَهُ فِي النَّا ِ ر كَا َ ن يَسْ ِ رقُ الْحَاجَّ ِبمِحْجَِنهِ َفِإنْ فُطِنَ َلهُ قَا َ ل ِإنَّمَا تَعَلَّقَ ِبمِحْجَِني وَِإنْ غُفِ َ ل عَنْهُ َ ذهَبَ ِبهِ وَحَتَّى رََأيْتُ فِيهَا صَاحِبََة الِْ هرَّةِ الَّتِي رَبَ َ طتْهَا َفَلمْ تُ ْ طعِمْهَا وََلمْ تَدَعْهَا تَأْكُلُ مِنْ خَشَا ِ ش الَْأرْ ِ ض حَتَّى مَاتَتْ جُوعًا ُثمَّ ِ جيءَ ِبالْجَنَّةِ وَ َ ذلِكُمْ حِينَ رََأيْتُمُوِني تََقدَّمْتُ حَتَّى ُقمْتُ فِي مََقامِي وََلَقدْ مَدَدْتُ يَدِي وََأنَا ُأرِيدُ َأ ْ ن َأتَنَاوَ َ ل مِنْ َثمَ ِ رهَا لِتَنْظُرُوا ِإَليْهِ ُثمَّ بَدَا لِي َأ ْ ن َلا َأفْعَ َ ل َفمَا مِنْ شَيْءٍ تُوعَدُونَهُ ِإلَّا َقدْ رََأيْتُهُ فِي صََلاتِي هَذِهِ

ജാബിർ(റ) നിവേദനം പ്രവാചകന്റെ പുത്രൻ ഇബ്രാഹിം മരണ​‍െപ്പട്ട ദിവസം സൂര്യന് ഗ്രഹണം ബാധിച്ചു. അ​പ്പോൾ സൂര്യന് ഗ്രഹണം ബാധിച്ചത് പ്രവാചകന്റെ പുത്രൻ ഇബ്രാഹിം മരണ​‍െപ്പട്ടതുകൊണ്ടാണെന്ന് ജനങ്ങൾ പറഞ്ഞു. നബിസല്ലല്ലാഹു അലൈഹി വസല്ലം ജനങ്ങളേയും കൊണ്ട് നമസ്ക്കരിക്കുവാൻ നിന്നു......... ശേഷം നബിസല്ലല്ലാഹു അലൈഹി വസല്ലം പിന്നിലേക്ക് മാറി അ​പ്പോൾ വരികൾ തന്റെ അടുത്തുള്ള )വരികൡക്കു മാറി. അബൂബക്കർ(റ) പറയുന്നു. സ്ര്ത്രീകളുടെ വരികൡക്ക് ഞങ്ങൾ എത്തുന്നതുവരെ.............

صحيح مسلم بشرح النووي َقوْله : ( ُثمَّ تََأخَّرَ وَتََأخَّرَتْ الصُُّفوف خَْلفه حَتَّى اِنْتَهَيْنَا ِإَلى النِّسَاء , ُثمَّ تََقدَّمَ وَتََقدَّمَ النَّاس مَعَهُ حَتَّى قَامَ فِي مََقامه ) فِيهِ َأنَّ اْلعَمَل الَْقلِيل َلا يُبْطِل الصََّلاة . وَضَبَ َ ط َأصْحَابنَا الَْقلِيل ِبمَا دُون َثَلاث خُطُوَات مُتَتَاِبعَات , وََقاُلوا : الثََّلاث مُتَتَاِبعَات تُبْطِلهَا . وَيَتََأوَُّلو َ ن هَ َ ذا الْحَدِيث عََلى َأنَّ الْخُطُوَات َ كانَتْ مُتََفرَِّقة َلا مُتَوَالِيَة , وََلا يَصِحّ تَْأ ِ ويله عََلى َأنَّهُ كَا َ ن خُطْوَتَيْ ِ ن لَِأنَّ َقوْله ( اِنْتَهَيْنَا ِإَلى النِّسَاء ) يُخَالِفهُ , وَفِيهِ اِسْتِحْبَاب صََلاة الْ ُ كسُوف لِلنِّسَاءِ , وَفِيهِ حُضُورهنَّ وَرَاء الرِّجَال


?പുരുഷൻമാരുടെ വരികൾ സ്ര്ത്രീകളുടെ വരികൡക്ക് എത്തി എന്നതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി എഴുതുന്നു. ഈ ഹദീസിൽ സ്ത്രീകൾ ഗ്രഹണ നമസ്ക്കാരം നിര്ർവ്വഹിക്കൽ സുന്നത്താണെന്നുണ്ട്. അതുപോലെ പുരുഷൻമാരുടെ പിന്നിൽ അവർ ഹാജരാകലും ..


ഹദീസുകൾ തീരുന്നില്ല.

അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ പള്ളിയിൽ നമസ്ക്കരിക്കുന്നതിൽ നിന്ന് നിങ്ങൾ തടയരുത്.-ഇബ്നുമാജ : 16, അഹമ്മദ് 1327, അഹ്മദ് 1335 ബസ്സാർ 151, താരീഖുൽ കബീർ - ബുഖാരി 1854 അബൂഹുറയ്റ (റ) വിൽ നിന്നും നിവേദനം നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു. )അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികൡനിന്നും നിങ്ങൾ തടയരുത്. അവർ സുഗന്ധം പുരട്ടാതെ പുറപ്പെടട്ടെ - താരീഖുൽ കബീർ - ബുഖാരി,


സൈദ് ബിൻ ഖാലിദ് (റ) വിൽ നിന്നും നിവേദനം നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു.

അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികൡനിന്നും നിങ്ങൾ തടയരുത്. അവർ സുഗന്ധം പുരട്ടാതെ പുറപ്പെടട്ടെ - അബൂദാവൂദ്

حَدََّثنَا مُسَدَّدٌ قَا َ ل حَدََّثنَا يَحْيَى عَنْ سُفْيَا َ ن قَا َ ل حَدََّثِني َأبُو حَا ِ زٍم عَنْ سَهْ ِ ل بْ ِ ن سَعْدٍ قَا َ ل َ كا َ ن رِجَالٌ يُصَلُّو َ ن مَعَ النَّبِيِّ صَلَّى اللَّهُ عََليْهِ وَسَلَّمَ عَاقِدِي أُزْ ِ رهِمْ عََلى َأعْنَاقِ ِ همْ َ كهَيَْئةِ الصِّبْيَانِ وَيَُقا ُ ل لِلنِّسَاءِ َلا تَرَْفعْنَ رُءُوسَكُنَّ حَتَّى يَسْتَ ِ ويَ الرِّجَا ُ ل جُُلوسًا


സഹ്ല്(റ) നിവേദനം : കുട്ടികളെ​പ്പോലെ തുണി പിരടിയിൽ ബന്ധിച്ച് ചില പുരുഷൻമാർ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ പിന്നിലായിക്കൊണ്ട് നമസ്ക്കരിക്കാറുണ്ടായിരുന്നു അതിനാൽ സ്ത്രീകളോട് പറയുമായിരുന്നു. പുരുഷൻമാർ എഴുന്നേററ് ഇരിക്കുന്നതുവരെ നിങ്ങൾ നിങ്ങളുടെ ശിരസ്സുകളുയര്ർത്തരുത് (സ്വഹീഹുൽ ബുഖാരി) ഇതേ ആശയമുള്ള ഹദീസ് മുസ്ലിമിലും മററ് കിതാബുകളിലൂം നിരവധി കാണാം.

حَدََّثنَا َأبُو بَكِْ ر بْنُ َأِبي شَيْبََة حَدََّثنَا وَكِيعٌ عَنْ سُفْيَا َ ن عَنْ َأِبي حَا ِ زٍم عَنْ سَهْ ِ ل بْ ِ ن سَعْدٍ قَا َ ل َلَقدْ رََأيْتُ الرِّجَا َ ل عَاقِدِي أُزُ ِ رهِمْ فِي َأعْنَاقِ ِ همْ مِثْ َ ل الصِّبْيَانِ مِنْ ضِي ِ ق الْأُزُ ِ ر خَلْفَ النَِّبيِّ صَلَّى اللَّهُ عََليْهِ وَسَلَّمَ فَقَا َ ل قَائِلٌ يَا مَعْشَرَ النِّسَاءِ َلا تَرَْفعْنَ رُءُوسَكُنَّ حَتَّى يَرَْفعَ الرِّجَا ُ ل . സഹ്ല്(റ) നിവേദനം : തുണിയുടെ കുറവ് കാരണം ചില പുരുഷൻമാർ അവരുടെ തുണികൾ കുട്ടികളെ ​പ്പോലെ പിരടിയിൽ ബന്ധിച്ച് നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ പിന്നിലായിക്കൊണ്ട് നമസ്ക്കരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് . അ​പ്പോൾ ഒരാൾ വിഌച്ചുപറഞ്ഞു അല്ലയോ സ്ത്രീ സമൂഹമേ പുരുഷൻമാർ എഴുന്നേൽക്കുന്നതു വരെ നിങ്ങൾ ശിരസ്സുയര്ർത്തരുത്

ഇനി മുസ്ല്യാക്കൻമാർ ഹറാമാക്കുന്നതിന് തെഌവ് പറയുന്ന ഹദീസൊന്നു പരിശോധിക്കാം.


عَنْ حَِبيب بْن َأِبي َثاِبت عَنْ اِبْن عُمَر قَا َ ل رَسُول اللَّه صَلَّى اللَّه عََليْهِ وَسَلَّمَ " َلا تَمْنَعُوا ِنسَاءَ ُ كمْ الْمَسَاجِد , وَبُيُوﺗﻬنَّ خَيْر َلهُنَّ " َأخْرَجَهُ َأبُو دَاوُدَ


ഹബീബ്ബ്നു അബീസാബിത് ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം നബിസല്ലല്ലാഹു അലൈഹി വസല്ലം അരുഌ: നിങ്ങളുടെ സ്ത്രീകളെ പള്ളിയിൽ നിന്ന് നിങ്ങൾ തടയരുത് അവര്ർക്ക് വീടാണുത്തമം (അബൂദാവൂദ്)


ഒന്നാമതായി പറയട്ടെ ഈ ഹദീസിൽ പോലും ആദ്യം പറയുന്നത് - നിങ്ങളുടെ സ്ത്രീകളെ പള്ളിയിൽ


നിന്ന് നിങ്ങൾ തടയരുത് - എന്നാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾ പള്ളിയിൽ പോയി ജുമുഅ: ജമാഅത്തുകൡ പങ്കെടുക്കുന്നത് ഹറാമാണ് എന്ന സമസ്തക്കാരുടെ വാദത്തിന് ഈ ഹദീസും തെഌവാക്കാൻ പററില്ല പിന്നെയുള്ളത് ഗൈറ് ഏതാണെന്നാണ്. ഈ ചോദ്യത്തിൽ നിന്നുതന്നെ ഇസ്ലാമിൽ സ്ത്രീകളുടെ ജുമുഅ:ജമാഅത്ത് ഹറാമല്ലാ എന്ന് )വിവരമുള്ളവര്ർക്ക് മനസ്സിലാവുന്നതാണ്. അതുപോലും തിരിച്ചറിയാൻ കിത്താബോതി തയമ്പുപിടിച്ചവരാണെന്ന് വീമ്പ് പറയുന്ന ഈ മൊല്ലമാര്ർക്ക് കഴിയാതെ പോയി. ഒരു വിഷയം ഹലാലാണെങ്കിൽ മാത്രമേ അതിൽ ഗൈറേതാണെന്ന് ഇസ്ലാമിൽ ചോദ്യമുള്ളൂ. കള്ളാണോ പാലാണോ ഗൈറ് എന്ന ചര്ർച്ചക്ക് ഇസ്ലാമിൽ പ്രസക്തിയില്ല. കാരണം കള്ള് ഇസ്ലാമിൽ ഹറാമാണ്. ഒരു ഹലാലിനേയും ഒരു ഹറാമിനേയും താരതമ്യം ചെയ്ത് അതിലേതാണ് ഗൈറെന്ന് ചോദിക്കുന്നത് തന്നെ വിവരക്കേടാണ്. ഇനി ഈ ഹദീസ് സ്വഹീഹായി തെഌവിന് പരിഗണി്ക്കാൻ പററില്ല ഈ ഹദീസിന്റെ സര്ർവ്വ പരമ്പരകളും ഹബീബ്ബ്നു അബീസാബിത് എന്ന റാവിയിൽ നിന്ന് അൻഅനത്തോടെയാണ് ഉദ്ധരിക്കുന്നത്. താൻ നേരിട്ട് കേൾക്കാത്തത് നേരിട്ട് കേട്ടിട്ടുണ്ട് എന്ന് വരുത്തുന്ന വ്യക്തിയാണ് ഹബീബ്ബ്നു അബ്വീസാബിത് എന്ന് ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാൻ തുടങ്ങിയ ഹദീസ് പണ്ധിതൻമാർ പറയുന്നുണ്ട്. ഇനി ഇതിന്റെ സനദ് ശരിയായി എന്ന് വെച്ചാൽ പോലും ഒട്ടേറെ സ്വഹീഹായ ഹദീസുകളുടെ ആശയങ്ങൾക്ക് വിരുദ്ധമാകയാൽ തെഌവിന് സ്വീകരിക്കാൻ പററാത്ത ശാദ്ദ‍ിന്റെ ഗണത്തിലാണ് ഈ ഹദീസും പരിഗണിക്കുന്നത്. ഇനി എല്ലാം ശരിയായാൽ തന്നെയും സ്ത്രീകളുടെ ജുമുഅ: ജമാഅത്ത് ഹറാമാണെന്ന് ഈ ഹദീസിലും ഇല്ല. ഇനി മുസ്ല്യാക്കൻമാർ വലിയ തെഌവായി പറയുന്ന വീട്ടിന്റെ ഉള്ളിന്റെ ഉള്ളിലിരിക്കണം എന്ന ഉമ്മു ഹുമൈദിന്റെ ഹദീസൊന്ന് പരിശോധിക്കാം.. മുസ്ലിയാക്കൾ സത്യം മറച്ചുവെച്ചേ എന്തും പറയാറുള്ളൂ - ഉമ്മുഹുമൈദി(റ) ന്റെ ഈ സംഭവത്തെപററിയുള്ള ബൈഹഖിയിൽ വന്ന ഹദീസ് കാണുക:


ُأمّ حُمَيْدٍ السَّاعِدِيَّة َأنَّهَا َقاَلتْ: يَا رَسُول اللَّه , ِإنّا نُحِبّ الصََّلاة - تعني مَعَك - فيمنعنا ازواجنا فقَا َ ل رَسُول اللَّه صَلَّى اللَّه عََليْهِ وَسَلَّمَ صََلاتكن فِي بُيوُتِكُنّ خَيْر مِنْ صََلاتِ ُ كنّ فِي دُوَ ِ ر ُ كنّ , وَصََلاتِ ُ كنّ فِي دُوَ ِ ركُنّ َاْفضَل مِنْ صََلاتكن فِي مَسْ ِ جد الْجَمَاعَة

ഉമ്മുഹുമൈദ് സാഇദി(റ) നബിസല്ലല്ലാഹു അലൈഹി വസല്ലംയോട് പറഞ്ഞു. ഞങ്ങൾ താങ്കളുടെ കൂടെ നമസ്ക്കരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങളുടെ ഭര്ർത്താക്കൻമാർ ഞങ്ങളെ തടയുന്നൂ അ​പ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു. നിങ്ങളുടെ വീടിന്റെ മുറികൡ വെച്ച് നിസ്ക്കരിക്കുന്നതാണ് നിങ്ങളുടെ വീട്ടിൽ വെച്ച് നമസ്ക്കരിക്കുന്നതിനേക്കാളും നിങ്ങളുടെ വീട്ടിൽ വെച്ച് നമസ്ക്കരിക്കുന്നതാണ് ജമാഅത്ത് നടക്കുന്ന പള്ളിയിൽ വെച്ച് നമസ്ക്കരിക്കുന്നതിനേക്കാളും നിങ്ങൾക്കുത്തമം .(ബൈഹഖി) ഈ ഹദീസ് തെഌവിന് കൊള്ളുന്നതല്ല. ദുര്ർബലമായതാണ്. ഇമാം ഇബ്നുഹസം (റ) തന്റെ മുഹല്ലയിൽ പറയുന്നു:


واما حديث عبدالحميد بن المنذر فهو مجهول لا يدري من هو


(ഇതിന്റെ പരമ്പരയിൽ ഉള്ള) എന്നാൽ അബ്ദുൾഹുമൈദ്ബ്നുമുൻദിർ അറിയ​‍െപ്പടാത്ത വ്യക്തിയാണ്.

ഇവിടെ ചില കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്. ഞങ്ങളുടെ ഭര്ർത്താക്കൻമാർ ഞങ്ങളെ തടയുന്നൂ എന്ന ഉമ്മു ഹുമൈദി(റ)ന്റെ പരാതി കേട്ട​പ്പോഴാണ് - നിങ്ങൾക്കുത്തമം വീടാണ് --- എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞത്. സുന്നത്തായ കാര്യങ്ങൡ ഭര്ർത്താക്കൻമാരുടെ അനുമതിയില്ലെങ്കിൽ അത് ഭാര്യമാർ ചെയ്യാൻ പാടില്ല. അത് ഇസ്ലാമിലെ നിയമമാണ്. സ്ത്രീകൾ പള്ളിയിൽ പോയി ജുമുഅ: ജമാഅത്തുകൡ പങ്കെടുക്കണമെന്നത് പുരുഷൻമാരെപ്പോലെ നിര്ർബന്ധമാണെന്ന് ആരും ഇവിടെ പറയുന്നില്ലല്ലോ . ഞങ്ങളുടെ ഭര്ർത്താക്കൻമാർ അനുമതി നൽകുന്നില്ലായെന്ന പരാതി കേട്ട​പ്പോഴാണ് നബിസല്ലല്ലാഹു അലൈഹി വസല്ലം നീ വീട്ടിൽ നിസ്ക്കരിച്ചാൽ ​‍ാമതി എന്ന് മറുപടി പറഞ്ഞത് ഭര്ർത്താക്കൻമാരോടാവട്ടെ ഭാര്യമാർ പള്ളിയിൽ പോയി നിസ്ക്കരിക്കാൻ അനുമതി ചോദിച്ചാൽ തടയരുതെന്നും കൽപിച്ചു. ഇസ്ലാം പ്രകൃതിമതമാണ്. തന്റെ സൃഷ്ടികളായ മനുഷ്യരുടെ ശാരീരികവും മാനസികമായ ന്യൂനതകളും ചാപല്യങ്ങളും എല്ലാ അവസ്ഥകളും അറിയുന്നവനായ റബ്ബ്സുബ്ഹാനഹൂതആലാ മനുഷ്യര്ർക്ക് കനിഞ്ഞരുഌയ സൻമാർഗ്ഗദര്ർശനമാണ് ഇസ്ലാം. ചില ഭര്ർത്താക്കൻമാര്ർക്ക് തന്റെ ഭാര്യ പുറത്ത് പോകുന്നതും മററും പല വിധത്തിലുമുള്ള കാരണങ്ങളാൽ ഇഷ്​പ്പെട്ടെന്ന് വരില്ല. അതിനാൽ ഇനി എന്തെങ്കിലും അത്തരം സാഹചര്യത്താൽ ഭര്ർത്താക്കൻമാർ അനുമതി നൽകിയിട്ടില്ലെങ്കിൽ അക്കാരണത്താൽ വീടുകൡ വഴക്കുകളുണ്ടാവാൻ പാടില്ല. സ്ത്രീകൾക്ക് പ്രതിഫലം നഷ്ട​പ്പെടാൻ പാടില്ല. ഭര്ർത്താവിനെ സ്നേഹിച്ചും അനുസരിച്ചും വീടുകാത്തുസൂക്ഷിച്ച് മുഅ്മിനത്തായി ജീവിക്കുന്ന പതിവ്രതകളായവര്ർക്ക് അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലം അതിമഹത്തരമാണ്. അതുകൊണ്ടുതന്നെ തന്റെ ഭര്ർത്താവ് ഏതെങ്കിലും കാരണത്താൽ പള്ളിയിൽ പോയി നിസ്ക്കരിക്കാൻ അനുമതി നൽകുന്നില്ലെങ്കിൽ അതിൽ അവൾ പ്രതിഷേധിക്കേണ്ടതില്ല. ഭര്ർത്താവിനെ അനുസരിച്ച് വീട്ടിൽ നിസ്ക്കരിക്കുക.. എന്നാൽ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കൽപ്പനകളെ അക്ഷരംപ്രതി പാലിക്കുന്ന മുത്തഖീങ്ങളായ ഭര്ർത്താക്കൻമാർ തന്റെ ഭാര്യ പള്ളിയിൽ പോയി നിസ്ക്കരിക്കാൻ അനുമതി ചോദിച്ചാൽ തനിക്കിഷ്ടമില്ലെങ്കിലും “ നിങ്ങളുടെ സ്ത്രീകളെ പിയിൽ നിന്ന് നിങ്ങൾ തടയരുത് ” എന്ന നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കൽപ്പന മാനിച്ച് അവർ ഭാര്യമാര്ർക്ക് അനുമതി നൽകും. അതാണ് ഉമർ(റ) സ്വീകരിച്ച നിലപാട്. അതാണ് മുത്തബിഉസ്സുന്ന: അബ്ല്ലാഹിബ്നു ഉമർ(റ)വിനെ​പോലുള്ളവർ സ്വീകരിച്ച നിലപാട്. മുജാഹിദുകളുടെ നിലപാടും അതുതന്നെയാണ്.

അപ്പോഴീ വീടാണുത്തമം എന്ന ഹദീസ് ഒററപ്പെട്ട )കൽപനയാണെന്നതു കൊണ്ടും നൂറുകണക്കിന് സ്വഹീഹായ - ,അതിൽ എട്ടോളം സുവര്ർണ്ണ പരമ്പരകളുള്ളത് - മററ് ഹദീസുകളുടെ സ്വഭാവത്തിൽ നിന്ന് ഭിന്നമായി വരുന്നതായത് കൊണ്ടൂം, ഇത് പ്രമാണയോഗ്യമല്ല. കാരണമെന്തെന്നാൽ

ഈ ഹദീസ് നിദാനശാസ്ത്രപ്രകാരം സ്വഹീഹായി പരിഗണിക്കാൻ പററുന്നതല്ല. സനദിലുള്ള വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ ഹസനായി മാത്രം പരിഗണിക്കപ്പെടുന്ന ഹദീസാണിത് . ഹസൻ ആയി റിപ്പോർട്ട് ചെയ‍ുന്ന ഹദീസുകൡ

الحسن لذاته എന്നും الحسن لغيره എന്നും വേര്ർതിരിക്കപ്പെടുന്ന . .ഹദീസുകൾ കാണാവുന്നതാണ്.


الحسن لذاته പ്രബലമാണെങ്കിലും പരമ്പരയിലുള്ള ഒരാൾക്ക് അൽപം സൂക്ഷ്മതക്കുറവുണ്ട്. . .

الحسن لغيره മററു റി​പ്പോര്ർട്ടുകളുടെ പിൻബലത്തോടെ നല്ലതാണെന്ന് പറയാവുന്ന . .
. .


ഹദീസുകൾ - അതായത് നിവേദകൻമാര്ർക്ക് ചെറിയ ന്യൂനതകളുണ്ടെങ്കിലും മററ് പരമ്പരകൡ ആ ന്യൂനതകൾ പരിഹരിക്കപ്പെടും.

ഈ രണ്ട് വിഭാഗം ഹദീസുകളും സാധാരണ നിലക്ക് സ്വീകാര്യമായവയാണ്. എന്നാൽ ഈ തരം ഹദീസുകൾ സ്വഹീഹായ മററ് ഹദീസുകളുടെ ആശയങ്ങൾക്കെതിരായി വന്നാൽ സ്വഹീഹായ ഹദീസുകൾക്കാണ് പരിഗണന നൽകേണ്ടത്. അതിനാൽ വീടാണുത്തമം എന്ന ഹദീസ് ഒററപ്പെട്ട കൽപ്പനയാണെന്നതു കൊണ്ടും നൂറുകണക്കിന് സ്വഹീഹായ - ,അതിൽ എട്ടോളം സുവര്ർണ്ണ പരമ്പരകളുള്ള - മററ് ഹദീസുകൾക്കെതിരായി വരുന്നതുകൊണ്ടും മേൽ വിവരിച്ച തെളിവുകൾ കൊണ്ടും ഹദീസ് നിദാനശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലും പൊതുവായി തെഌവിന് പരിഗണിക്കാൻ പാടുള്ളതല്ല. അതായത് ഇതിന്റെ സനദ് എല്ലാം ശരിയായി എന്ന് വെച്ചാൽ പോലും ഒട്ടേറെ സ്വഹീഹായ ഹദീസുകൾക്ക് വിരുദ്ധമാകയാൽ തെഌവിന് സ്വീകരിക്കാൻ പററാത്ത ശാദ്ദിന്റെ ഗണത്തിലാണ് ഈ ഹദീസും പരിഗണിക്കു ന്നത്. കിത്താബോതിത്തയമ്പിച്ചവരാണെന്ന് വീമ്പു )പറയുന്ന മുസ്ല്യാക്കൻമാർ ഇതൊന്നും പഠിക്കാതെ വീടിന്റെ ഉള്ളിന്റെ ഉള്ളിലെന്നും പറഞ്ഞ് ജനങ്ങളെ വട്ടം കറക്കുകയാണ് ഇനി ഏതെങ്കിലും സ്ത്രീകൾ നിബന്ധനകൾ പാലിക്കാതെ വന്നു എന്ന കാരണംകൊണ്ട് സകല പെണ്ണുങ്ങളേയും പള്ളികൊള്ളെ തടഞ്ഞുകൊണ്ട് സ്ത്രീകൾക്ക് ജുമുഅ ജമാഅത്ത് ഹറാമാണെന്ന് കൽപിക്കുന്നത് ദീനിന്നെതിരാണ്. ആയിശാബീവിയിൽ നിന്നുള്ള താഴെ കൊടുത്ത ഹദീസിനെ പരാമര്ർശിച്ചുകൊണ്ട് ഇബ്നുഹജർ അസ്ഖലാനി(റ) പറയുന്ന വ്യാഖ്യാനം കാണുക:


حَدََّثنَا عَبْدُ اللَّهِ بْنُ يُوسُفَ قَا َ ل َأخْبَرَنَا مَالِكٌ عَنْ يَحْيَى بْ ِ ن سَعِيدٍ عَنْ عَمْرََة عَنْ عَائِشََة رَضِيَ اللَّهُ عَنْهَا َقاَلتْ َلوْ َأدْرَكَ رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ مَا َأحْدَ َ ث النِّسَاءُ َلمَنَعَهُنَّ َ كمَا مُِنعَتْ ِنسَاءُ بَِني ِإسْرَائِي َ ل ُقلْتُ لِعَمْرََة َأوَمُِنعْنَ َقاَلتْ نَعَمْ

ആയിശ(റ) പറയുന്നു. സ്ത്രീകൾ പുതിയതായി ഉണ്ടാക്കുന്നത് റസൂലുള്ളാഹിസല്ലല്ലാഹു അലൈഹി വസല്ലം കണ്ടിരുന്നുവെങ്കിൽ ഇസ്രാഈല്യരിലെ സ്ത്രീകളെ വിലക്കിയപോലെ അവരെ അദ്ദേഹം വിലക്കുമായിരുന്നു. ...... ബുഖാരി 869 , മുസ്ലിം :445


നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ വഫാത്തിന് ശേഷം ചില സ്ത്രീകൾ അനിസ്ലാമികമായ വേഷവിധാനത്തോടെ പിയിൽ വരുന്നത് കണ്ട​പ്പോഴാണ് ആയിശ(റ) ഇത് നബിസല്ലല്ലാഹു അലൈഹി വസല്ലം കണ്ടിരുന്നെങ്കിൽ തടയുമായിരുന്നൂ എന്നവർ പറഞ്ഞത്. അതുകൊണ്ടുതന്നെ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ജീവിതകാലത്ത് സ്ത്രീകളുടെ ജുമുഅ ജമാഅത്ത് തടഞ്ഞിട്ടില്ലായെന്ന് ഈ ഹദീസിൽ നിന്നും വളരെ വ്യക്തമാണ്. ഹിജാബിന്റെ ആയത്ത് ഇറങ്ങിയശേഷം സ്ത്രീകൾ പള്ളിയിൽ പോകുന്നത് വിലക്കി എന്നൊക്കെ പറയുന്നവരുടെ വിവരക്കേടിന്റെ ഹിജാബ് ഈ ഹദീസ് പഠിച്ചാൽ )തന്നെ നീങ്ങുന്നതാണ്. നബിസല്ലല്ലാഹു അലൈഹി വസല്ലം വഫാത്തായ ശേഷം കേരളത്തിലെ സമസ്തക്കാര്ർക്ക് സ്ത്രീകൾ പള്ളിയിൽ അല്ലാഹുവിനെ ആരാധിക്കാൻ മാത്രം വരുന്നതിനെ തടയുന്ന ഒരു ഹിജാബിന്റെ ആയത്ത് വഹ്യ് കിട്ടിയതെവിടെ നിന്നാണ്.? ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജർ വിശദീകരിക്കുന്നത് കാണുക:

فتح الباري بشرح صحيح البخاري

ലോകപ്രസിദ്ധ മുഹദ്ദിസായ ഇബ്നുഹജർ അസ്ഖലാനി(റ) ഇങ്ങനെ പരാമര്ർശിച്ചത് ഈ വിഷയസംബന്ധിയായി വന്നിട്ടുള്ള മററ് ഹദീസുകളെക്കുറിച്ച് കൂടി പറഞ്ഞതിന് ശേഷമാണ്. ഏതൊക്കെയാണാ ഹദീസുകൾ..? ഇബാറത്തിന്റെ പൂര്ർണരൂപം കാണുക:

حَدََّثنَا مُحَمَّدُ بْنُ مِسْكِ ٍ ين قَا َ ل حَدََّثنَا ِبشْرُ بْنُ بَكٍْ ر َأخْبَرَنَا اْلَأوْزَاعِيُّ حَدََّثِني يَحْيَى بْنُ َأِبي َ كثِ ٍ ير عَنْ عَبْدِ اللَّهِ بْ ِ ن َأِبي قَتَادََة اْلَأنْصَا ِ ريِّ عَنْ َأِبيهِ قَا َ ل قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ ِإنِّي َلأَقُومُ ِإَلى الصَّلَاةِ وََأنَا ُأرِيدُ َأ ْ ن أُ َ طوِّ َ ل فِيهَا َفَأسْمَعُ بُكَاءَ الصَّبِيِّ َفَأتَجَوَّزُ فِي صََلاتِي كَرَاهِيََة َأ ْ ن َأشُقَّ عََلى أُمِّهِ فتح الباري بشرح صحيح البخاري حَدِيث َأِبي قَتَادََة رََفعَهُ ِإنِّي َلَأقُوم فِي الصََّلاة " الْحَدِيث وَفِيهِ "َفَأتَجَوَّز فِي صََلاتِي َ كرَاهِيَة َأ ْ ن َأشُقّ عََلى ُأمّه " وََقدْ تََقدَّمَ شَرْحه فِي َأبْوَاب الِْإمَامَة , قَا َ ل اِبْن دَقِيق اْلعِيد : هَ َ ذا الْحَدِيث عَامّ فِي النِّسَاء , ِإلَّا َأنَّ الْفَُقهَاء خَصُّوهُ ِبشُرُوطٍ : مِنْهَا َأ ْ ن َلا تَتَ َ طيَّب , وَهُوَ فِي بَعْض الرِّوَايَات " وَْليَخْرُجْنَ تَفَِلات " ُقلْتُ : هُوَ ِبَفتْ ِ ح الْمَُثنَّاة وَ َ كسْر اْلَفاء َأيْ َ غيْر مُتَ َ طيِّبَات , وَيَُقال اِمْرََأة تَفَِلة ِإ َ ذا َ كانَتْ مُتَغَيِّرَة الرِّيح , وَهُوَ عِنْد َأِبي دَاوُدَ وَابْن خُزَيْمََة مِنْ حَدِيث َأِبي هُرَيْرَة وَعِنْد اِبْن حِبَّان مِنْ حَدِيث زَيْد بْن خَالِد وََأوَّله " َلا تَمْنَعُوا ِإمَاء اللَّه مَسَا ِ جدَ اللَّه " وَلِمُسْلِ ٍ م مِنْ حَدِيث زَيْنَب اِمْرََأة اِبْن مَسْعُود " ِإ َ ذا شَ ِ هدَتْ ِإحْدَاكُنَّ اْلمَسْ ِ جد َفَلا تَمَسَّنَّ طِيبًا " اِنْتَهَى . قَا َ ل : وَيَْلحَق ِبالطِّي ِ ب مَا فِي مَعْنَاهُ لَِأنَّ سَبَب اْلمَنْع مِنْهُ مَا فِيهِ مِنْ تَحْ ِ ريك دَاعِيَة الشَّهْوَة َ كحُسْ ِ ن اْلمَْلبَس وَاْلحُلِيّ الَّذِي يَ ْ ظهَر وَالزِّينَة اْلَفاخِرَة وَ َ ك َ ذا الِاخْتَِلاط ِبالرِّجَا ِ ل , وََفرَّقَ 41 َ كثِير مِنْ الْفَُقهَاء اْلمَالِكِيَّة وَ َ غيْرهمْ بَيْن الشَّابَّة وَ َ غيْرهَا وَفِيهِ نَ َ ظر , ِإلَّا ِإ ْ ن أُخِ َ ذ اْلخَوْف عََليْهَا مِنْ ِ جهَتهَا لَِأنَّهَا ِإ َ ذا عَ ِ ريَتْ مِمَّا ذُكِرَ وَ َ كانَتْ مُسْتَتِرَة حَصَ َ ل اْلَأمْن عََليْهَا وََلا سِيَّمَا ِإ َ ذا كَا َ ن َ ذلِكَ ِباللَّيْ ِ ل . وََقدْ وَرَدَ فِي بَعْض ُ طرُق هَ َ ذا الْحَدِيث وَ َ غيْره مَا يَدُ ّ ل عََلى َأنَّ صََلاة اْلمَرَْأة فِي بَيْتهَا َأْفضَل مِنْ صََلاﺗﻬَا فِي اْلمَسْ ِ جد , وَ َ ذلِكَ فِي ِ روَايَة حَِبيب بْن َأِبي َثاِبت عَنْ اِبْن عُمَر ِبَلفْظِ " َلا تَمْنَعُوا ِنسَاءَ ُ كمْ الْمَسَاجِد , وَبُيُوﺗﻬنَّ خَيْر َلهُنَّ " َأخْرَجَهُ َأبُو دَاوُدَ وَصَحَّحَهُ اِبْن خُزَيْمََة . وَلَِأحْمَد وَالطَّبَرَاِنيِّ مِنْ حَدِيث ُأمّ حُمَيْدٍ السَّاعِدِيَّة " َأنَّهَا جَاءَتْ ِإَلى رَسُول اللَّه صَلَّى اللَّه عََليْهِ وَسَلَّمَ َفَقاَلتْ يَا رَسُول اللَّه , ِإنِّي ُأحِبّ الصََّلاة مَعَك . قَا َ ل : َقدْ عَلِمْت , وَصََلاتك فِي بَيْتك خَيْر َلك مِنْ صََلاتك فِي حُجْرَتك , وَصََلاتك فِي حُجْرَتك خَيْر مِنْ صََلاتك فِي دَارك , وَصََلاتك فِي دَارك خَيْر مِنْ صََلاتك فِي مَسْ ِ جد َقوْمك , وَصََلاتك فِي مَسْ ِ جد َقوْمك خَيْر مِنْ صََلاتك فِي مَسْ ِ جد الْجَمَاعَة " وَِإسْنَاد َأحْمَد حَسَنٌ , وََلهُ شَاهِد مِنْ حَدِيث اِبْن مَسْعُود عِنْد َأِبي دَاوُدَ . وَوَجْه َ كوْن صََلاﺗﻬَا فِي الِْإخَْفاء َأْفضَل تَحَقُّق اْلَأمْن فِيهِ مِنْ اْلفِتْنَة , وَيَتََأكَّد َ ذلِكَ بَعْد وُجُود مَا َأحْدَ َ ث النِّسَاء مِنْ التَّبَرُّج وَالزِّينَة , وَمِنْ َثمَّ َقاَلتْ عَائِشَة مَا َقاَلتْ , وَتَمَسَّكَ بَعْضهمْ ِبَقوْ ِ ل عَائِشَة فِي مَنْع 42 النِّسَاء مُ ْ طَلًقا وَفِيهِ نَ َ ظر , ِإ ْ ذ َلا يَتَرَتَّب عََلى َ ذلِكَ تَغَيُّر اْلحُ ْ كم لَِأنَّهَا عَلََّقتْهُ عََلى شَرْط َلمْ يُوجَد ِبنَاء عََلى ظَنٍّ َ ظنَّتْهُ َفَقاَلتْ " َلوْ رََأى َلمَنَعَ " َفيَُقال عََليْهِ : َلمْ يَرَ وََلمْ يَمْنَع , فَاسْتَمَرَّ اْلحُ ْ كم حَتَّى َأنَّ عَائِشَة َلمْ تُصَرِّح ِبالْمَنْ ِ ع وَِإنْ كَا َ ن َ كَلامهَا يُشْعِر ِبَأنَّهَا َ كانَتْ تَرَى اْلمَنْع . وََأيْضًا َفَقدْ عَلِمَ اللَّه سُبْحَانه مَا سَيُحْدِثْنَ َفمَا َأوْحَى ِإَلى نَِبيّه ِبمَنْعِ ِ هنَّ , وََلوْ كَا َ ن مَا َأحْدَثْنَ يَسْتَْل ِ زم مَنْعهنَّ مِنْ الْمَسَاجِد َلكَا َ ن مَنْعهنَّ مِنْ َ غيْرهَا َ كاْلَأسْوَا ِ ق َأوَْلى . وََأيْضًا فَالِْإحْدَاث ِإنَّمَا وََقعَ مِنْ بَعْض النِّسَاء َلا مِنْ جَمِيعهنَّ , َفِإنْ تَعَيَّنَ اْلمَنْع َفْليَ ُ كنْ لِمَنْ َأحْدََثتْ , وَاْلَأوَْلى َأ ْ ن يُنْ َ ظر ِإَلى مَا يُخْشَى مِنْهُ الَْفسَاد َفيُجْتَنَب لِإِشَارَتِهِ صَلَّى اللَّه عََليْهِ وَسَلَّمَ ِإَلى َ ذلِكَ ِبمَنْ ِ ع التَّ َ طيُّب وَالزِّينَة , وَ َ ك َ ذلِكَ التََّقيُّد ِباللَّيْ ِ ل َ كمَا سَبَقَ.

സുബ്ഹാനല്ലാഹ്.. മുസ്ല്യാക്കൻമാരുടെ സകല കള്ളവാദങ്ങളേയും തകര്ർത്ത് കളയുന്ന ഒരു വിശദീകരണമാണിത് സ്ത്രീകളുടെ ജുമുഅ കറാഹത്താണെന്നും ഹറാമാണെന്നും ഫിത്ന കൂടിയ ഇക്കാലത്ത് എന്തായാലും ഹറാമാണെന്നും മററും

)കോലാഹലം മുഴക്കുന്ന മുസ്ല്യാക്കൻമാർ അതിന് തെഌവാക്കുന്ന ഹദീസുകൾ മുഴുവനും ഇബ്നുഹജർ(റ) മുകൡ വിദീകരിച്ചിട്ടുണ്ട്.


وَبُيُوﺗﻬنَّ خَيْر َلهُنَّ യും وَصََلاتك فِي بَيْتك خَيْر َلك مِنْ صََلاتك فِي حُجْرَتكയും ഇങ്ങനെ വീട്ടിന്റെ

ഉള്ളിന്റെ ഉള്ളിൽ നിസ്ക്കരിക്കുന്നതാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാണ് ഉത്തമം എന്നൊക്കെ മുസ്ല്യാക്കൻമാർ നീട്ടി വയളു പറയുന്ന സകല ഹദീസുകളും ഇബ്നുഹജറിന്റെ ഈ വിശദീകരണത്തിൽ വന്നിട്ടുണ്ട് അത്പോലെത്തന്നെ അത്തറ് പൂശരുത് ,വേഷവിധാനം നന്നാക്കണം ആഢംബരം കാട്ടരുത് എന്നിങ്ങനെ സ്ത്രീകൾ പള്ളികൡ വരാൻ പാലിക്കേണ്ട എല്ലാ നിബന്ധനകളും ഇബ്നുഹജർ എടുത്തു പറഞ്ഞിട്ടുണ്ട്. ഇതൊക്കെ വിശദീകരിച്ച് പറഞ്ഞതിന് ശേഷമാണ്

َلوْ َأدْرَكَ رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ مَا َأحْدَ َ ث النِّسَاءُ َلمَنَعَهُنَّ َ كمَا مُِنعَتْ ِنسَاءُ بَِني ِإسْرَائِي َ ل

“സ്ത്രീകൾ പുതിയതായി ഉണ്ടാക്കുന്നത് റസൂലുള്ളാഹിസല്ലല്ലാഹു അലൈഹി വസല്ലം കണ്ടിരുന്നുവെങ്കിൽ ഇസ്രാഈ ല്യരിലെ സ്ത്രീകളെ വിലക്കിയപോലെ അവരെ അദ്ദേഹം വിലക്കുമായിരുന്നു” എന്ന് ആഇശാബീവി(റ) പറഞ്ഞതിനെ ഇബ്നുഹജർ വിശകലനം ചെയ്യുന്നത്


وَتَمَسَّكَ بَعْضهمْ ِبَقوْ ِ ل عَائِشَة فِي مَنْع النِّسَاء مُ ْ طَلًقا وَفِيهِ نَ َ ظر , ِإ ْ ذ َلا يَتَرَتَّب عََلى َ ذلِكَ تَغَيُّر اْلحُ ْ كم لَِأنَّهَا عَلََّقتْهُ عََلى شَرْط َلمْ يُوجَد ِبنَاء عََلى ظَنٍّ َ ظنَّتْهُ َفَقاَلتْ " َلوْ رََأى َلمَنَعَ " َفيَُقال عََليْهِ : َلمْ يَرَ وََلمْ يَمْنَع , فَاسْتَمَرَّ اْلحُ ْ كم حَتَّى َأنَّ عَائِشَة َلمْ تُصَرِّح ِبالْمَنْ ِ ع وَِإنْ كَا َ ن َ كَلامهَا يُشْعِر ِبَأنَّهَا َ كانَتْ تَرَى اْلمَنْع . وََأيْضًا َفَقدْ عَلِمَ اللَّه سُبْحَانه مَا سَيُحْدِثْنَ َفمَا َأوْحَى ِإَلى نَِبيّه ِبمَنْعِ ِ هنَّ , وََلوْ كَا َ ن مَا َأحْدَثْنَ يَسْتَْل ِ زم مَنْعهنَّ مِنْ الْمَسَاجِد َل َ كا َ ن مَنْعهنَّ مِنْ َ غيْرهَا َ كاْلَأسْوَا ِ ق َأوَْلى . وََأيْضًا فَالِْإحْدَاث ِإنَّمَا وََقعَ مِنْ بَعْض النِّسَاء َلا مِنْ جَمِيعهنَّ , َفِإنْ تَعَيَّنَ اْلمَنْع َفْليَ ُ كنْ لِمَنْ َأحْدََثتْ , وَاْلَأوَْلى َأ ْ ن يُنْ َ ظر ِإَلى مَا يُخْشَى مِنْهُ الَْفسَاد َفيُجْتَنَب لِإِشَارَتِهِ صَلَّى اللَّه عََليْهِ وَسَلَّمَ ِإَلى َ ذلِكَ ِبمَنْ ِ ع التَّ َ طيُّب وَالزِّينَة , وَ َ ك َ ذلِكَ التََّقيُّد ِباللَّيْ ِ ل َ كمَا سَبَقَ .


സ്ത്രീകളെ പള്ളികൡ നിന്ന് നിരുപാധികം തടയുവാൻ വേണ്ടി ചിലർ ആഇശ(റ)യുടെ പ്രസ്താവനയെ പിടികൂടാറൂണ്ട്. ഇത് വിമര്ർശിക്കപ്പെടേണ്ടതാകുന്നു. കാരണം ആ പ്രസ്താ വനയുടെ ഫലമായി ഒരു മതവിധിക്ക് മാററം വരുകയില്ല. ഉണ്ടായിട്ടില്ലാത്ത ഒരു നിബന്ധന യോടാണ് ആയിശ(റ) അതിനെ ബന്ധ​പ്പെടുത്തിയിരിക്കുന്നത്. അവരുടെ ഒരു ഊഹത്തിന്റെ അടിസ്ഥാനത്തിൽ., നബിസല്ലല്ലാഹു അലൈഹി വസല്ലം കണ്ടിരുന്നെങ്കിൽ തടയുമായിരുന്നൂ എന്നാണല്ലോ അവർ പറഞ്ഞത്.. അ​പ്പോൾ ഇപ്രകാരം അതിന്ന് മറുപടി പറയാം., നബിസല്ലല്ലാഹു അലൈഹി വസല്ലം )കണ്ടിട്ടില്ല. തടഞ്ഞിട്ടു മില്ല. അതിനാൽ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കാലത്തുണ്ടായ മതവിധി ശാശ്വതമായി നിലനിൽക്കും മാത്രമല്ല തടയണമെന്ന് ആയിശ(റ)വ്യക്തമായി പറയുന്നുമില്ല തടയണമെന്ന് അവര്ർക്ക് അഭിപ്രായമുണ്ടെന്ന് അവരുടെ വാക്ക് തോന്നിപ്പിക്കുന്നുണ്ടെങ്കിലും. മാത്രമല്ല സ്ത്രീകൾ പിൽക്കാലത്ത് പുതിയതായി (ഇത്തരത്തിൽ) ഉണ്ടാക്കുന്നത് അല്ലാഹുവിന്ന് അറിയാമല്ലോ. എന്നിട്ടും അല്ലാഹു നബിസല്ലല്ലാഹു അലൈഹി വസല്ലംക്ക് തടയുവാൻ വഹ്യ് നൽകിയില്ല. സ്ത്രീകൾ പുതുതായി നിര്ർമ്മിക്കുന്ന ഫിത്നകളാണ് അവരെ തടയുന്നതിന്ന് കാരണമെങ്കിൽ അങ്ങാടിപോലെ യുള്ളതിൽ നിന്നാണ് ഈ കാരണത്താൽ അവരെ ആദ്യം തടയേണ്ടത്. തന്നെയുമല്ല പുതിയ നടപടികൾ ഉണ്ടാക്കൽ ചില സ്ത്രീകൡ നിന്നാണ് സംഭവിക്കുക. എല്ലാ സ്ത്രീക ൡനിന്നുമല്ല. അതിനാൽ തടയണമെന്ന് സ്ഥിര​പ്പെട്ടാൽ തന്നെ പുതിയ നടപടികൾ ഉണ്ടാക്കുന്നവരെ മാത്രമാണ് തടയേണ്ടത്. അതിനാൽ ഏററവും നല്ലത് ഫിത്ന ഉണ്ടാകുന്ന അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയും അതെല്ലാം വെടിയുകയുമാണ് വേണ്ടത്. അലങ്കാരവും സുഗന്ധവസ്തുക്കളും തടഞ്ഞുകൊണ്ട് നബിസല്ലല്ലാഹു അലൈഹി വസല്ലം അതിലേക്ക് സൂചന നൽകിയിട്ടുമുണ്ട്. അപ്രകാരംതന്നെ മുൻപ് പറഞ്ഞത് പോലെ രാത്രിയിൽ പുറപ്പെടുക എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഫത്ഹുൽബാരി - 3 - 355


ഇവിടെ കാര്യങ്ങൾ വളരെ വ്യക്തമാണ്. മുസ്ല്യാക്കൻമാരുടെ സകല കള്ളവാദങ്ങളേയും ഇബ്നുഹജർ(റ) തകര്ർത്തു തരിപ്പണമാക്കിയിരിക്കുന്നു. സ്ത്രീകളുടെ ജുമുഅ: ജമാഅത്ത് ഹറാമാണെന്നുള്ള മുസ്ല്യാക്കൻമാരുടെ കള്ളവാദം സ്ഥാപിക്കാൻ അവർ തെഌവാക്കാറുള്ള എല്ലാ ഹദീസുകളേയും നിരൂപണം വെയ്തിട്ടാണ് ഇബ്നുഹജർ(റ) മുസ്ല്യാക്കൻമാരെ വെട്ടി വീഴ്ത്തിയിട്ടുള്ളത്. ഹിജാബിന്റെ ആയത്തും ഫിത്നയും ഇന്നത്തെ കാലത്ത് പോകാമോ എന്നുതുടങ്ങിയ എല്ലാ ചോദ്യങ്ങളും ഇബ്നു ഹജർ വെട്ടിനിരത്തിയിരിക്കുന്നു.

സ്ത്രീകളുടെ ജുമുഅ:ജമാഅത്ത് നബിസല്ലല്ലാഹു അലൈഹി വസല്ലം അനുവദിച്ചതാണ്. എന്തെങ്കിലും കാരണത്താൽ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ കാലത്തുള്ള ഒരു മതവിധി മാററം വരുത്താൻ )പാടില്ല. ശര്ർതുകൾ പാലിച്ച് സ്ത്രീകൾ പള്ളീകൡ വന്ന് ജുമുഅ: ജമാഅത്തുകൡ പങ്കെടുത്താൽ അവളെ തടയാൻ പാടില്ല. ഏതെങ്കിലും സ്ത്രീകൡ നിന്ന് അനിസ്ലാമികമായ വല്ല നടപടികളുമുണ്ടായാൽ തന്നെയും അവരെ തടയുക എന്നല്ലാതെ മൊത്തമായി സ്ത്രീകളെ മുഴുവൻ പള്ളിയിൽ നിന്ന് തടയുന്നത് നബിസല്ലല്ലാഹു അലൈഹി വസല്ലംയെ ധിക്കരിക്കലാണ്. എന്തുതന്നെ ആയാലും ശരി പിൽക്കാലത്ത് സ്ത്രീകൡ നിന്നുണ്ടാകുന്ന ഫിത്നകൾ നബിസല്ലല്ലാഹു അലൈഹി വസല്ലംക്ക് അറിയുമായിരുന്നെങ്കിൽ നബിസല്ലല്ലാഹു അലൈഹി വസല്ലം തന്നെ തടയുമായിരുന്നു എന്ന ആഇശാബീവിയുടെ പ്രസ്താവനയും തെഌവാക്കാൻ പററില്ല. കാരണം പിൽക്കാലത്ത് സ്ത്രീകൡനിന്നുണ്ടാകുന്ന ഫിത്നകൾ നബിസല്ലല്ലാഹു അലൈഹി വസല്ലംക്ക് അറിയാൻ കഴിയില്ലെങ്കിലും എല്ലാം അറിയുന്നവനാവനായ അല്ലാഹുവിന്ന് അറിയാമല്ലോ. എന്നിട്ടും ഖിയാമത്ത്നാൾവരേക്കുമുള്ള ദീനിന്റെ കാര്യങ്ങൾ പഠിപ്പിക്കുവാൻ അല്ലാഹുസുബ്ഹാനഹൂതആലാ അന്ത്യപ്രവാചകനായി നിയോഗിച്ച മുഹമ്മത്നബിസല്ലല്ലാഹു അലൈഹി വസല്ലംക്ക് അല്ലാഹു സ്ത്രീകളെ തടയുവാൻ വഹ്യ് നൽകിയിട്ടില്ല. സ്ത്രീകൾ പുതുതായി ഉണ്ടാക്കുന്ന ഫിത്നകളാണ് അവരെ തടയുന്നതിന്ന് കാരണമെങ്കിൽ ആ ഫിത്നകൾ ഏററവും കൂടുതൽ അരങ്ങേറുന്ന അങ്ങാടിപോലെയുള്ളതിൽ നിന്നാണ് ഈ കാരണത്താൽ അവരെ ആദ്യം തടയേണ്ടത്. ഇബ്നുഹജർ അസ്ഖലാനി(റ) പറഞ്ഞ ഈ കാര്യമെങ്കിലും കിത്താബോതി തയമ്പിച്ചവരാണെന്ന് വെറുതെ വീമ്പ് പറയുന്ന മുസ്ല്യാക്കൻമാർ പഠിക്കുക. ജാറങ്ങൡ​‍ൂം ആണ്ടുനേര്ർച്ച കളിലൂം തങ്ങൻമാരുടേയും മുസ്ല്യാക്കൻമാരുടേയും ബീവിമാരുടേയും കണക്കൻമാരുടേയും ജോൽസ്യൻമാരുടേയും സിദ്ധകേന്ദ്രങ്ങൡ​‍ൂം വിരുന്നുകളിലൂം വിവാഹങ്ങൡ​‍ൂം സലാത്തിനും സഖാഫികളുടെ വയഌനും ആശുപത്രികളിലൂം അങ്ങാടി കളിലൂം സമസ്തക്കാരികളായ പെണ്ണുങ്ങൾ ഏത് കോലം കെട്ടിയിട്ട് പോയാലും മിണ്ടാട്ടമില്ലാത്ത സമസ്ത മുസ്ള്യാക്കൻമാർ, )സത്യവിശ്വാസിനികളായ സ്ത്രീകൾ പർദ്ദ ധരിച്ച് ഇസ്ലാമികമായ ചട്ടങ്ങൡ​‍ൂതുങ്ങി അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികൡവന്ന് ആരാധനകൡ പങ്കെടുക്കുന്നതിൽ മാത്രം ഫിത്ന കാണുന്നതിലുള്ള യഹൂദ വക്രബുദ്ധി മനസ്സിലാക്കാൻ തക്ക വിവേകം യഥാർത്ഥ സത്യവിശ്വാസികളായ മുസ്ലിംകേരളത്തിനുണ്ടെന്നത് മറക്കണ്ട.

സ്ത്രീകൾക്ക് വീടുകൡ നമസ്ക്കരിക്കുന്നതാണ് കൂടുതൽ സൗകര്യം. എന്നാൽ എല്ലാവിധ മര്യാദകളും പാലിച്ച് പള്ളിയിൽ നടക്കുന്ന ജുമുഅജമാഅത്തുകൡ പങ്കെടുക്കാൻ സ്ത്രീകൾ വന്നാൽ അവരെ തടയാൻ പാടില്ല. അവര്ർക്ക് നമസ്ക്കരിക്കുവാനുള്ള സൗകര്യം പള്ളികളിലൂണ്ടാകണം. മൂന്ന് ഹറമുകൡടക്കം ലോകത്തുള്ള ബഹുഭൂരിപക്ഷം പള്ളികളിലൂം സ്ത്രീകൾക്ക് നമസ്ക്കരിക്കുവാനുള്ള സൗകര്യമുണ്ട്. ഗൾഫിലുള്ള 90ശതമാനം പള്ളികളിലൂം സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏര്ർ​പ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ ഖബ്റാരാധകരായ സമസ്തക്കാരന്റെ പള്ളിയിൽ മാത്രം സ്ത്രീകൾക്ക് സൗകര്യമില്ല. മുഹമ്മത്നബിസല്ലല്ലാഹു അലൈഹി വസല്ലം തന്റെ സ്വന്തം പണമുപയോഗിച്ച് സ്ഥലം വാങ്ങി താനടക്കം അധ്വാനിച്ച് നിര്ർമ്മിച്ച മദീനത്തെ പള്ളിയിൽ ഏററവും പിറകുവശത്തായി സ്ത്രീകൾക്ക് നിസ്ക്കരിക്കുവാൻ നബിസല്ലല്ലാഹു അലൈഹി വസല്ലം സൗകര്യമുണ്ടാക്കിയപ്പോൾ സമസ്തക്കാർ അതിനു പകരം ആ സ്ഥലത്ത് പള്ളിക്കുള്ളിൽ തന്നെ പിറകുവശത്ത് ഒരു ഖബ്റുണ്ടാക്കി ജാറംകെട്ടിപ്പൊക്കി പണമുണ്ടാക്കൂന്നതിനാണ് താൽപ്പര്യം കാട്ടിയത്. നബിസല്ലല്ലാഹു അലൈഹി വസല്ലം കാലത്ത് തന്നെ കേരളത്തിൽ ഇസ്ലാംദീൻ എത്തിയിട്ടുണ്ടെന്നും കേരളത്തിലെ പള്ളികൡ സ്ത്രീകൾ നിസ്ക്കരിക്കുന്ന സ്ഥലം പണ്ടുമുതൽക്കെ ഇല്ലാ എന്നൊക്കെ


പറഞ്ഞ് പ്രമാണങ്ങളെ തള്ളുന്നവരായ സമസ്തക്കാരോട് പറയാനുള്ളത് ., അവിടെയൊക്കെ ജാറം കെട്ടി സ്ത്രീകളുടെ അവകാശം നിഷേധിച്ചാൽ പിന്നെ സ്ത്രീകൾ വരുമോ..? എന്നാണ്. 1400 കൊല്ലത്തെ കേരളത്തിന്റെ ചരിത്രം )അറിയുന്നവരാണോ ഈ സമസ്തക്കാർ..? അങ്ങനെയാണെങ്കിൽ സമസ്തക്കാരുടെ പള്ളികൡ ഇന്നുള്ള ഏത് ജാറങ്ങൾക്കാണ് 1400കൊല്ലം പഴക്കമുള്ളത്..? 43സിൽസിലയും പോക്കററിലിട്ട് പാരമ്പര്യം പറയുന്ന സമസ്തക്കാരന്റെ ഈ ജാറക്കച്ചവട പാരമ്പര്യം 400 കൊല്ലം മുൻപ് മരിച്ചുപോയ പൊന്നാനിക്കാരൻ സൈനുദ്ദ‍ീൻ മഖ്ദൂം പോലും തള്ളിയതാണ്. അദ്ദേഹത്തിന്റെ ഫത്ഹുൽമുഈനിൽ പറയുന്നത് പൊതു ഖബ്ര്ർസ്ഥാനിൽ കെട്ടിപ്പൊക്കിയ ഖബ്റുകൾ പൊഌച്ചുനീക്കൽ നിര്ർബന്ധമാണെന്നാണ്. ആരെയെങ്കിലും തന്റെ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഖബ്റടക്കുകയും അത് കെട്ടിപ്പൊക്കുകയും ചെയ്താൽ അത് വെറുക്കപ്പെട്ടതാണ്. പൊതുസ്ഥലത്ത് കെട്ടിപ്പൊക്കിയ ഖബ്റുകൾ പൊഌച്ചു നീക്കി അതിന്റെ കല്ലുകൾ അവകാശികൾക്ക് നൽകണം. (ഫത്ഹുൽ മുഈൻ) മാത്രമല്ല സൈനുദ്ദ‍ീൻ മഖദൂം തന്റെ ഖബ്ർ കെട്ടിപ്പൊക്കാൻ പാടില്ലെന്ന് വസിയ്യത്ത് ചെയ്യുകയും ചെയ്തുവത്രേ. ഇന്നും പൊന്നാനിയിലുള്ള അദ്ദേഹത്തിന്റെ ഖബ്ർ കെട്ടിപ്പൊക്കിയിട്ടില്ല. കേരളത്തിൽ ജീവിച്ച് മരിച്ചുപോയ ഏററവും വലിയ കര്ർമ്മശാസ്ത്രപണ്ധിതനെന്ന് സമസ്തക്കാര്ർതന്നെ പുകഴ്ത്തിപ്പറയുന്ന സൈനുദ്ദീൻ മഖ്ദൂമാണിത് പറയുന്നത്. എന്നാലാവട്ടെ സമസ്തക്കാരുടെ പള്ളിക്കുള്ളിൽ പോലും ഖബ്റുകൾ കെട്ടിപ്പൊക്കി നിലവിളക്കും കത്തിച്ചുവെച്ച് പൂജിക്കപ്പെടുന്ന ജാറങ്ങളാണിന്നുള്ളത് .ഇതെങ്ങിനെ വന്നു. ?? ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് കേരളചരിത്രത്തിൽ നാനൂറ് കൊല്ലത്തെ പാരമ്പര്യം പോലും ഈ ശവകുടീരവ്യവസായികളായ സമസ്തക്കാര്ർക്കില്ലാ എന്നതാണ് സത്യം.

മുൻകാലത്ത് കേരളത്തിലെ പള്ളികൡ പെണ്ണുങ്ങൾ വന്നിരുന്നുവോ ഇല്ലയോ എന്നത് നിഷേധിക്കാനോ അനുകൂലിക്കാനോ തക്ക തെളിവുകൾ ആരുടെ പക്കലും ഇല്ല. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ പള്ളികൡ )വന്നിരുന്നുവോ..?? പോയിരുന്നുവോ എന്ന് നോക്കേണ്ട ആവശ്യവുമില്ല. അല്ലാഹുവും റസൂലും അനുമതി നൽകിയിട്ടുണ്ടോ..? എങ്കിൽ അതാണ് സത്യവിശ്വാസികളായ മുസ്ലിംകളുടെ തെഌവ്. ഇത്രയും കാലം കേരളത്തിലെ മുസ്ലിംകൾ അത് ചെയ്തിരുന്നില്ലാ എന്നത്കൊണ്ട് മാത്രം ഒരു കാര്യം ഹറാമാക്കാൻ പററില്ല. കാരണം നബിസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ച പല സുന്നത്തുകളും കേരളത്തിലെ മുസ്ലിംകൾക്ക് പുതിയതാണ്. ഉദാഹരണത്തിന് ഖബ്റടക്ക സമയത്ത് നബിസല്ലല്ലാഹു അലൈഹി വസല്ലം കൽ​പ്പിച്ച തസ്ബീത്ത് ചൊല്ലാതെ ജനങ്ങൡനിന്ന് മറച്ചുവെച്ച മുസ്ല്യാക്കൻമാർ അവര്ർക്ക് പണം ലഭിക്കുന്ന തൽഖീനെന്ന കള്ളട്യൂഷൻ വളരെ ശുഷ്ക്കാന്തിയോടെ നാട്ടിൽ നിലനിര്ർത്തി. മുജാഹിദുകൾ നബിസല്ലല്ലാഹു അലൈഹി വസല്ലംകൽ‌പ്പിച്ചപോലെ തസ്ബീത്ത് പുന:സ്ഥാപിച്ച​പ്പോൾ സമസ്തക്കാർ അതൊരു പുതിയ ആചാരമായിക്കണ്ട് അതിൽ അപരിചിതത്വം കൂറി.. പല മഹല്ലുകളിലൂം ഖബ്റടക്ക സമയത്ത് പോലും വാക്കേററവും അടിപിടിയുമുണ്ടായിട്ടുണ്ട്. ഈ അവസ്ഥയെയും അപരിചിതത്വത്തെക്കുറിച്ചും നബിസല്ലല്ലാഹു അലൈഹി വസല്ലം മുൻകൂട്ടിത്തന്നെ പറഞ്ഞിട്ടുമുണ്ട്.

عَنْ َأِبي هُرَيْرََة قَا َ ل قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ بَدََأ اْلِإسَْلامُ َ غ ِ ريبًا وَسَيَعُودُ َ كمَا بَدََأ َ غ ِ ريبًا َف ُ طوبَى لِلْغُرَبَاءِ


അബൂഹുറൈറ(റ) നിവേദനം. നബിസല്ലല്ലാഹു അലൈഹി വസല്ലംപറഞ്ഞു. ഇസ്ലാം അപരിചിതാവസ്ഥയിൽ ആരംഭിച്ചു. ആരംഭിച്ചതുപോല അപരിചിതാവസ്ഥയിലേക്ക് തന്നെ മടങ്ങുകയും ചെയ്യും അതുകൊണ്ട് അതിന്റെ വാക്താക്കളായ അപരിചിതൻമാര്ർക്കാണ് സൗഭാഗ്യം.

ഇതേ അപരിചതത്വമാണ് സ്ത്രീ ജുമുഅ: ജമാഅത്തിന്റെ കാര്യത്തിലും സമൂഹത്തിൽ ഉണ്ടായത്. ഒട്ടേറെ സ്വഹീഹായ ഹദീസുകളിലൂടെ അല്ലാഹുവിന്റെ റസൂൽ അനുവദിച്ച )സ്ത്രീ ജുമുഅ: ജമാഅത്ത്


കേരളത്തിൽ പുത്തനാചാരവും അപരിചിതത്വമുള്ളതാവുകയും ദീനിലില്ലാത്ത ആണ്ടുനേര്ർച്ച, ജാറങ്ങൾ, കുത്താറാത്തീബ് , ഇലാഹള്റത്തിന്നബിയ്യിൽ മുസ്ത്വഫാമുഹമ്മതിൻസല്ലല്ലാഹു അലൈഹി വസല്ലംഅൽഫാത്വിഹ, സ്ത്രീധനം, കണ്ണോക്ക്, അടിയന്തിരം, മൗലിദ്കൾ എന്നിങ്ങനെ ഒട്ടേറെ അനാചാരങ്ങൾ കേരൡയ മുസ്ലിം സമൂഹത്തിൽ പ്രചുരപ്രചാരം നേടകയും ചെയ്തിട്ടുള്ളത് അൽഭുതം തന്നെയാണ്.

സ്ത്രീ ജുമുഅ: ജമാഅത്ത് ഹറാമാക്കാൻ മുസ്ലിയാക്കൻമാർ എടുക്കാറുള്ള മറെറാരടവ് ഇമാം ശാഫിയുടെ ഇഖ്ഹ്തിലാഫുൽഹദീസിലെ ഒരു ഇബാറത്താണ്. ഉമ്മഹാത്തുൽ മുഅ്മിനീങ്ങൡ പെട്ട ആരും തന്നെ ജുമുഅ ജമാഅത്തുകൡക്ക് പള്ളിയിലേക്ക് പോയതായി നമുക്കറിയില്ല എന്ന ഇമാം ശാഫിഈ(റ)യുടെ പ്രസ്താവന വലിയ ഘോഷത്തോടെയാണ് മുസ്ല്യാക്കൻമാർ പറയാറുള്ളത്. ഈ പറയുന്ന നിങ്ങൾ ഇമാം ശാഫിഈ(റ)യേക്കാൾ വലിയവനാണോ എന്ന് ചോദിച്ചുകൊണ്ട് വൈകാരികമായി ഇടപെട്ട് ജനങ്ങളെ തെററിദ്ധരിപ്പിക്കാനും ചിലർ ശ്രമിക്കാറുണ്ട്. സത്യവിശ്വാസിയായ ഒരു മുസ്ലിം ഒരിക്കലും സമസ്തക്കാരുടെ ഈ നിലപാടുകൡ കുടുങ്ങുകയില്ല. അതിന് നിരവധി കാരണങ്ങളുണ്ട്. ഓരോന്നായി താഴെ വിവരിക്കാം

ഒന്നാമതായി ഇമാം ശാഫിഈ(റ) ഇഖ്ഹ്തിലാഫുൽഹദീസിൽ പറയുന്നത് ഇമാം ശാഫിക്ക് അത്സംബന്ധമായി അറിയില്ലാ എന്നാണ്. ഇമാം ശാഫിഈക്ക് അറിയില്ലാ എന്നതിനാൽ ഒരു കാര്യം ഇസ്ലാംദീനിൽ ഹറാമോ കറാഹത്തോ ആവുകയില്ല. ഇമാം ശാഫിഈ(റ)ക്ക് ലോകത്തുള്ള എല്ലാ ഹദീസുകളും ലഭിച്ചിട്ടുണ്ട് എന്ന് പണ്ധിതൻമാരും പറയുന്നില്ല. മാത്രമല്ല ഇമാംശാഫിഈ(റ)ക്ക് അറിയാത്തതോ സ്വഹീഹായി ലഭിക്കാത്തതോ ആയ എത്രയോ ഹദീസുകൾ ശാഫിഈ മദ്ഹബിലെ തന്നെ മററുള്ള പണ്ധിതൻമാർ തെഌവ് പിടിച്ചിട്ടില്ലേ..? )ഉണ്ട്. ഒന്നുരണ്ട് ഉദാഹരണങ്ങൾ ശാഫി മദ്ഹബുകാരുടെ തന്നെ കിതാബു കൡ പറഞ്ഞത് കാണുക: സ്വലാത്തുൽവുസ്താ എന്നത് സുബ്ഹി നിസ്ക്കാരമാണെന്ന ഇമാം ശാഫിഈയുടെ അഭിപ്രായത്തിനു വിരുദ്ധമായി ഇമാം ശാഫിക്ക് തൽസംബന്ധിയായ സ്വഹീഹായ ഹദീസ് കിട്ടിയിട്ടില്ലായെന്ന് സ്വഹീഹ് മുസ്ലിമിൽ വന്ന ഒരു ഹദീസിന് വിശദീകരണം കൊടുത്തുകൊണ്ട് ശറഹ് മുസ്ലിമിൽ ഇമാം നവവി പറയുന്നത് കാണുക:

عَنْ مُحَمَّدٍ عَنْ عَبِيدََة عَنْ عَلِيٍّ قَا َ ل َلمَّا كَا َ ن يَوْمُ اْلَأحْزَا ِ ب قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ مََلَأ اللَّهُ ُقبُورَهُمْ وَبُيُوتَهُمْ نَارًا َ كمَا حَبَسُونَا وَشَغَلُونَا عَنْ الصَّلَاةِ اْلوُسْ َ طى حَتَّى َ غابَتْ الشَّمْسُ

َقوْله صَلَّى اللَّه عََليْهِ وَسَلَّمَ : ( شَغَلُونَا عَنْ الصََّلاة اْلوُسْ َ طى حَتَّى َ غابَتْ الشَّمْس ) وَفِي ِ روَايَة ) : شَغَلُونَا عَنْ الصََّلاة اْلوُسْ َ طى صََلاة اْلعَصْر , ( وَفِي ِ روَايَة : اِبْن مَسْعُود رَضِيَ اللَّه عَنْهُ : ( شَغَلُونَا عَنْ صََلاة اْلوُسْ َ طى صََلاة اْلعَصْر ) اِخْتََلفَ الْعَُلمَاء مِنْ الصَّحَابَة - رَضِيَ اللَّه عَنْهُمْ - َفمَنْ بَعْدهمْ فِي الصََّلاة اْلوُسْ َ طى اْلمَ ْ ذ ُ كورَة فِي اْلُقرْآن فَقَا َ ل جَمَاعَة : هِيَ اْلعَصْر ; مِمَّنْ نُقِ َ ل هَ َ ذا عَنْهُ : عَلِيّ بْن َأِبي َ طالِب وَابْن مَسْعُود وََأبُو َأيُّوب وَابْن عُمَر وَابْن عَبَّاس وََأبُو سَعِيد اْلخُدْ ِ ريِّ وََأبُو هُرَيْرَة وَعَِبيدَة السَّْلمَاِنيّ وَاْلحَسَن الْبَصِْ ريّ وَِإبْرَاهِيم النَّخَعِيُّ وََقتَادَة وَالضَّحَّاك وَالْ َ كلِْبيّ وَمَُقاتِل وََأبُو حَِنيفَة وََأحْمَد وَدَاوُد وَابْن اْلمُنْذِر وَ َ غيْرهمْ رَضِيَ اللَّه عَنْهُمْ . قَا َ ل التِّرْمِذِيّ : هُوَ َقوْل َأ ْ كَثر الْعَُلمَاء مِنْ الصَّحَابَة َفمَنْ بَعْدهمْ رَضِيَ اللَّه عَنْهُ . 47 وََقا َ ل الْمَاوَرْدِيّ مِنْ َأصْحَابنَا : هَ َ ذا مَ ْ ذهَب الشَّافِعِيّ - رَحِمَهُ اللَّه - لِصِحَّةِ الَْأحَادِيث فِيهِ . قَا َ ل : وَِإنَّمَا نَصَّ عََلى َأنَّهَا الصُّبْح لَِأنَّهُ َلمْ يَبُْلغهُ اْلَأحَادِيث الصَّحِيحَة فِي اْلعَصْر وَمَذْهَبه اِتِّبَاع الْحَدِيث . وََقاَلتْ َ طائَِفة : هِيَ الصُّبْح , مِمَّنْ نُقِ َ ل هَ َ ذا عَنْهُ : عُمَر بْن اْلخَطَّاب وَمُعَاذ بْن جَبَل وَابْن عَبَّاس وَابْن عُمَر وَجَاِبر وَعَ َ طاء وَعِ ْ ك ِ رمَة وَمُجَاهِد وَالرَِّبيع بْن َأنَس وَمَالِك بْن َأنَس وَالشَّافِعِيّ وَجُمْهُور َأصْحَابه وَ َ غيْرهمْ رَضِيَ اللَّه عَنْهُمْ وَقَا َ ل َ طائَِفة : هِيَ الظُّهْر نَقَلُوهُ عَنْ : زَيْد بْن َثاِبت وَُأسَامَة بْن زَيْد وََأِبي سَعِيد اْلخُدْ ِ ريِّ وَعَائِشَة وَعَبْد اللَّه بْن شَدَّاد وَ ِ روَايَة عَنْ َأِبي حَِنيَفة رَضِيَ اللَّه عَنْهُ , وَقَا َ ل َقِبيصَة بْن ُ ذؤَيْب : هِيَ اْلمَغْ ِ رب , وَقَا َ ل َ غيْره : هِيَ الْعِشَاء . وَقِي َ ل : ِإحْدَى اْلخَمْس مُبْهَمَة . وَقِي َ ل : اْلوُسْ َ طى جَمِيع اْلخَمْس , حَكَاهُ اْلَقاضِي عِيَاض . وَقِي َ ل : هِيَ اْلجُمُعَة , وَالصَّحِيح مِنْ هَذِهِ الَْأقْوَال َقوَْلانِ : اْلعَصْر وَالصُّبْح , وََأصَحّهمَا اْلعَصْر ; لِلَْأحَادِيثِ الصَّحِيحَة . وَمَنْ قَا َ ل : هِيَ الصُّبْح , يَتََأوَّل اْلَأحَادِيث عََلى َأنَّ اْلعَصْر تُسَمَّى وَسَ ً طا . وَيَقُول : ِإنَّهَا َ غيْر اْلوُسْ َ طى اْلمَ ْ ذ ُ كورَة فِي اْلُقرْآن , وَهَ َ ذا تَأْ ِ ويل ضَعِيف , وَمَنْ قَا َ ل : ِإنَّهَا الصُّبْح يَحْتَجّ ِبَأنَّهَا تَْأتِي فِي وَْقت مَشَقَّة ِبسَبَ ِ ب بَرْد الشِّتَاء , وَطِيب النَّوْم فِي الصَّيْف , وَالنُّعَاس وَفُتُور الَْأعْضَاء , وَ َ غ ْ فَلة النَّاس ; َفخُصَّتْ ِبالْمُحَاَف َ ظةِ لِ َ كوِْنهَا مُعَرَّضَة لِلضَّيَا ِ ع ِبخِلَافِ َ غيْرهَا . وَمَنْ قَا َ ل : هِيَ اْلعَصْر يَُقول : ِإنَّهَا تَْأتِي وَْقت اِشْتِغَال النَّاس ِبمَعَاِيشِ ِ همْ وََأعْمَالهمْ , وََأمَّا مَنْ قَا َ ل : هِيَ اْلجُمُعَة , َفمَ ْ ذهَب ضَعِيف ِ ج  دا , لَِأنَّ اْلمَ ْ فهُوم مِنْ اْلِإيصَاء ِبالْمُحَاَف َ ظةِ عََليْهَا ِإنَّمَا كَا َ ن لَِأنَّهَا مُعَرَّضَة لِلضَّيَا ِ ع , وَهَ َ ذا َلا يَلِيق ِبالْجُمْعَةِ , َفِإنَّ النَّاس يُحَافِ ُ ظو َ ن عََليْهَا فِي اْلعَادَة َأ ْ كَثر مِنْ َ غيْرهَا ; لَِأنَّهَا تَْأتِي فِي الُْأسْبُوع مَرَّة ِبخِلَافِ َ غيْرهَا , وَمَنْ قَا َ ل : هِيَ جَمِيع اْلخَمْس َفضَعِيف َأوْ َ غَلط ; لَِأنَّ اْلعَرَب َلا تَ ْ ذ ُ كر الشَّيْء مَُفصًَّلا ُثمَّ تُجْمِلهُ , وَِإنَّمَا تَذْكُرهُ مُجْمًَلا ُثمَّ تُفَصِّلهُ , َأوْ تَُفصِّل بَعْضه تَنِْبيهًا عََلى َفضِيَلته , وَاللَّهُ َأعَْلم


ഇമാം നവവി പറയുന്നു.

അലിയ്യിബ്നു അബൂത്വാലിബ്(റ) ഇബ്നുമസ്ഊദ്(റ), അബൂസഈദിൽഖുദ്രി(റ) , അബൂ അയ്യൂബ്(റ) അബൂഹുറൈറ(റ), അബീദത്തുസ്സൽമാനി(റ), ഹസനുൽബസ്വരി(റ), .ഇബ്രഹിം നഖഈ(റ), ഖതാദ(റ), ളഹ്ഹാഖ്(റ), അബൂഹനീഫ അഹ്മദ്ബിനുഹമ്പൽ, അബൂദാവൂദ് ഇബ്നുൽമുൻദിർ.....എന്നിങ്ങനെയുള്ളവരുടെയെല്ലാം അഭിപ്രായം സ്വലാത്തുൽവുസ്താ എന്നത് അസ്ർ നമസ്ക്കാരമാണെന്നതാണ് ഇമാം തിര്ർമുദിയും പറയുന്നത് ബഹുഭൂരിപക്ഷം മഹാൻമാരായ സഹാബത്തിന്റേയും പിൻഗാമികളുടേയും അഭിപ്രായവും ഇതുതന്നെയാണ്. നമ്മുടെ മദ്ഹബുകൡ പെട്ട ഇമാം മാവര്ർദി പറയുന്നു. ഹദീസ് സ്വഹീഹായതിനാൽ സ്വലാത്തുൽവുസ്താ എന്നത് അസ്ര്ർനമസ്ക്കാരമാണെന്നതാണ് ഇമാംശാഫിഈ(റ)യുടെയും അഭിപ്രായം. ഇമാം ശാഫിഈ(റ) സ്വലാത്തുൽ വുസ്താ എന്നത് സുബ്ഹി നിസ്ക്കാരമാ ണെന്ന് ഖണ്ധിതമായി പറയാൻ കാരണം അദ്ദേഹത്തിന് അത് അസ്ർ നിസ്ക്കാരമാണെന്ന് പറയുന്ന സ്വഹീഹായ ഹദീസുകൾ ലഭിക്കാത്തതിനാലാണ്. ഹദീസിനെ പിൻപററലാണ് ഇമാംശാഫിഈയുടെ അഭിപ്രായം ......... ഇമാം നവവി ശറഹ് മുസ്ലിം 5 : 128

ഇമാം ശാഫിഈ(റ)ക്ക് സ്വഹീഹായ ഹദീസ് കിട്ടിയിട്ടിയിത്തതിനാൽ ഹദീസിന് വിരുദ്ധമായ ഇമാം ശാഫിഈയുടെ അഭിപ്രായത്തെ മാററിവെച്ചുകൊണ്ട് സ്വഹീഹായ ഹദീസനുസരിച്ച് കൊണ്ട് അമൽ ചെയ്യണമെന്ന് പ്രസ്താവിച്ചുകൊണ്ട് ഇമാം നവവി തന്റെ ശറഹുൽ മുഹദ്ദബിൽ പറയുന്നു:

( فَرْعٌ ) قَا َ ل الشَّافِعِيُّ رَحِمَهُ اللَّهُ فِي الْبُوَيْطِيِّ : وََلا يُسْتَتَرُ ِبامْرََأةٍ وََلا دَابَّةٍ ، َفَأمَّا َقوْلُهُ فِي الْمَرَْأةِ فَظَاهِرٌ ؛ لَِأنَّهَا رُبَّمَا شَغََلتْ ذِهْنَهُ . وََأمَّا الدَّابَُّة َففِي الصَّحِيحَيْ ِ ن عَنْ ابْ ِ ن عُمَرَ رَضِيَ اللَّهُ عَنْهُمَا َأنَّ النَّبِيَّ صَلَّى اللَّهُ عََليْهِ وَسَلَّمَ { كَا َ ن يَعْ ِ رضُ رَاحَِلتَهُ َفيُصَلِّي إَليْهَا } زَادَ الْبُخَارِيُّ فِي رِوَايَتِهِ :" وَكَا َ ن ابْنُ عُمَرَ يَفْعَلُهُ "وََلعَلَّ الشَّافِعِيَّ رَحِمَهُ اللَّهُ َلمْ يَبْلُغْهُ هَ َ ذا الْحَدِي ُ ث ، وَهُوَ حَدِيثٌ صَحِيحٌ َلا مُعَا ِ رضَ َلهُ ، َفيَتَعَ ُ ن الْعَمَلُ ِبهِ َلا سِيَّمَا وََقدْ َأوْصَانَا الشَّافِعِيُّ رَحِمَهُ اللَّهُ ِبَأنَّهُ إ َ ذا صَحَّ اْلحَدِي ُ ث َفهُوَ مَذْهَبُهُ

ബുവൈത്തി(റ)യുടെ നിവേദനപ്രകാരം: ഇമാം ശാഫിഈ(റ) പറയുന്നു. നമസ്ക്കരിക്കുന്നവൻ സ്ത്രീയേയും മൃഗത്തേയും മറയാക്കുവാൻ പാടില്ല. --- സ്ത്രീയെ മറയാക്കുവാൻ പാടില്ലെന്ന് ഇമാം ശാഫിഈ പറഞ്ഞതിലുള്ള തത്വം പ്രകടമാണ്. എന്നാൽ മൃഗത്തിന്റെ പ്രശ്നത്തിൽ ഇമാം ബുഖാരിയും മുസ്ലിമും ഇബ്നു ഉമറിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം . അദ്ദേഹം പറയുന്നു. നിശ്ചയമായും നബിസല്ലല്ലാഹു അലൈഹി വസല്ലം മൃഗത്തെ ​‍ാമറയാക്കിക്കൊണ്ട് നമസ്ക്കരിക്കാറുണ്ടായിരുന്നു. ഇബ്നു ഉമർ(റ)വും അപ്രകാരം ചെയ്തിരുന്നതായി ബുഖാരിയിൽ .കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇമാം ശാഫിഈക്ക് ഈ ഹദീസുകൾ ലഭിച്ചിട്ടില്ല. അതിനാൽ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പ്രവര്ർത്തിക്കൽ അനിവാര്യമാണ്. തീര്ർച്ചയായും ഹദീസ് സ്വഹീഹായി വന്നാൽ അതണെന്റെ മദ്ഹബ് എന്ന് ഇമാം ശാഫിഈ(റ) വസിയ്യത്ത് ചെ്യ്തിട്ടുമുണ്ട്. ശറഹുൽ മുഹദ്ദബ് 2 : 248

സുബ്ബി നിസ്ക്കാരത്തിന് ബാങ്ക് കൊടുക്കുന്നതിൽ അസ്സലാത്തുഗൈറുമ്മിനന്നൗമ് എന്ന് പറയുന്നത് ഇമാം ശാഫിഈ വെറുക്കന്നു. ഇമാം ശാഫിക്ക് തൽസംബനധമായി വന്നിട്ടുള്ള സ്വഹീഹായ ഹദീസുകൾ കിട്ടിയിട്ടുണ്ടെങ്കിൽ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഒരു ചര്യയെ ഇമാം ശാഫിഈ വെറുക്കുമോ..? ഇല്ലേയില്ല. അതിനാൽ മഇമാം ശാഫിക്ക് ആ ഹദീസ് സ്വഹീഹായ നിലക്ക് ബോധ്യപ്പെട്ടിട്ടില്ലാത്തതിനാലാണ് അദ്ദേഹം അങ്ങിനെ പറഞ്ഞതെന്ന് മനസ്സിലാക്കിക്കൊണ്ട് ഹദീസനുസരിച്ച് അമൽ ചെയ്യലാണ് മുസ്ലിംകൾ ചെയ്യേണ്ടത് അതുകൊണ്ടാണല്ലോ സമസ്തക്കാരുടെ പള്ളിയിലടക്കം സുബ്ഹി ബാങ്ക‍ിൽ അസ്സലാത്തുഗൈറുമ്മിനന്നൗമ് എന്ന് പറയുന്നത്. ഇമാം ശാഫിഈയുടെ ഉമ്മിലെ ആ ഇബാറത്ത് താഴെ കൊടുക്കുന്നു:

( قَا َ ل الشَّافِعِيُّ ) وَاْلَأ َ ذا ُ ن وَاْلِإَقامَُة َ كمَا حُكِيَتْ عَنْ آ ِ ل َأِبي مَحْ ُ ذورََة َفمَنْ 49 نََقصَ مِنْهَا شَيًْئا ، َأوْ َقدَّمَ مُؤَخَّرًا َأعَادَ حَتَّى يَأْتِيَ ِبمَا نََقصَ وَكُلُّ شَيْءٍ مِنْهُ فِي مَوْضِعِهِ وَالْمُؤَذِّنُ الَْأوَّلُ وَاْلآخِرُ سَوَاءٌ فِي الْأَذَانِ وََلا ُأحِبُّ التَّْث ِ ويبَ فِي الصُّبْ ِ ح وََلا َ غيْ ِ رهَا ؛ لَِأنَّ َأبَا مَحْ ُ ذورََة َلمْ يَحْكِ عَنْ النَّبِيِّ صَلَّى اللَّهُ عََليْهِ وَسَلَّمَ َأنَّهُ َأمَرَ ِبالتَّْث ِ وي ِ ب َفَأكْرَهُ الزِّيَادََة فِي اْلَأ َ ذانِ وََأكْرَهُ التَّْث ِ ويبَ بَعْدَهُ .

ഇമാം ശാഫിഈ(റ) മഹാനാണ്. ഹിജ്റ 150ൽ ജനിച്ച് 204ൽ മരണമടഞ്ഞ മഹാനവര്ർകൾ 54വയസ്സിനുള്ളിൽ രചിച്ച കന​പ്പെട്ട ഗ്രന്ഥങ്ങളുടെ മഹനീയത ഒരു മുസ്ലിമും ചെറുതായി ക്കാണില്ല. ഇമാം ശാഫിഈ മുജ്തഹിദായ മഹാനായ പണ്ധിതനാണ്. അങ്ങിനെയുള്ള ഒരു പണ്ധിതന് പിഴവ് സംഭവിച്ചാൽ പോലും അദ്ദേഹത്തിന് ഒരു പ്രതിഫലമുണ്ട് . ശരിയായാൽ രണ്ട് പ്രതിഫലമുണ്ട്. അതുകൊണ്ടുതന്നെ ഒരു മുജ്തഹിദിന്റെ പിഴവുകളുടെ പേരിൽ അദ്ദേഹത്തെ വിമര്ർശിക്കേണ്ടതില്ല. പക്ഷേ അദ്ദേഹം ഒരിക്കലും പിഴവുകൾ സംഭവിക്കാത്ത സംരക്ഷണം നൽക​പ്പെട്ട വ്യക്തിത്വമല്ലാ എന്ന സത്യവും നാം തിരിച്ചറിയേണ്ടതുണ്ട്. അത് നബിമാരുടെമാത്രം പദവിയാണ്. അതാണ് അഹ്ലുസ്സുന്നത്ത് വൽജമാഅത്തിന്റെ വിശ്വാസം. തങ്ങളുടെ ഇമാമീങ്ങൾക്ക് തെററുകൾ സംഭവിക്കില്ലാ എന്ന വിശ്വാസം ശവകുടീരവ്യവസായ ത്തിന്റെ ജൂതപാരമ്പര്യക്കാരായ ഷിയാക്കളുടേതാണ്. പത്ത് ലക്ഷം ഹദീസ് മന:പാഠമുള്ള ഇമാം ശാഫിഈ(റ)യേക്കാൾ വലിയവനാണോ എന്ന് ചോദിച്ചുകൊണ്ട് ജനങ്ങളെ തെററിദ്ധ രിപ്പിക്കാൻശ്രമിക്കുന്നവർ ഇവിടെ പ്രചരിപ്പിക്കുന്നത് ആ ജൂത ശീഈ പാരമ്പര്യമാണ്. ആ സമീപനം ഒരിക്കലും മുസ്ലിംകൾക്ക് സ്വീകാര്യമല്ല. ഇമാം ശാഫിഈ(റ)പോലും ഈ അന്ധമായ അടിസ്ഥാനമില്ലാത്ത തഖ്ലീദിനെ അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. തന്റെ ഏതെങ്കിലും പ്രസ്താവന ഹദീസുകൾക്കെതിരായി വന്നാൽ തന്റെ വാക്കുകളെ തള്ളിക്കളഞ്ഞ് സ്വഹീഹായ ഹദീസുകളെ സ്വീകരിക്കണമെന്നാണ് ഇമാം ശാഫി പറഞ്ഞിട്ടുള്ളത്. തൽസംബന്ധമായ ഇമാം ശാഫിഈയുടെ ചില പ്രസ്താവനകൾ കാണുക:

ما من أحد إلا وتذهب عليه سنة لرسول الله صلى الله عليه وسلم وتعزب عنه فمهما قلت من قول أو أصلت من أصل فيه عن رسول الله صلى الله عليه وسلم لخلاف ما قلت فالقول ما قال رسول الله صلى الله عليه وسلم وهو قولي ( 3/ 1/ ( تاريخ دمشق لابن عساكر 15

ഇമാം ശാഫിഈ പറയുന്നു: അല്ലാഹുവിന്റെ റസൂൽസല്ലല്ലാഹു അലൈഹി വസല്ലംയുടെ ചര്യ വന്നെത്തുകയും അകന്ന് പോവുകയും ചെയ്യാത്ത ഒരാളും തന്നെയില്ല. അതിനാൽ ഞാൻ ഒരു വാക്ക് പറയുകയോ, ഒരു തത്വം ആവിഷ്ക്കരിക്കുകയോ ചെയ്ത ശേഷം ഞാൻ പറഞ്ഞത് റസൂൽസല്ലല്ലാഹു അലൈഹി വസല്ലംക്ക് എതിരാവുകയാണെങ്കിൽ റസൂൽസല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞത് തന്നെയാണ് സത്യം - അത് തന്നെയാണ് എന്റെ മദ്ഹബ് ( ഇമാം ശാഫിഈ വരെ ഇടമുറിയാത്ത സനദോടെ ഹാകിം നിവേദനം ചെയ്തത്. ഇബ്നു അസാകിർ - താരീഖ് ദമിഷ്ക്ക്, 15 :1-3 , ഇഅ്ലാമുൽ മുവഖിഈൻ 2 :364,365 )


( أجمع المسلمون على أن من استبان له سنة عن رسول الله صلى الله عليه ( وسلم لم يحل له أن يدعها لقول أحد ) . ( الفلاني ص 68

ഇമാം ശാഫിഈ പറയുന്നു: നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ചര്യ വ്യക്തമായ ശേഷം മററാരുടേയെങ്കിലും വാക്കിന്വേണ്ടി അതിനെ ഉപേക്ഷിക്കുന്നത് ഒരാൾക്കും അനുവദനീയമല്ലെന്ന കാര്യത്തിൽ എല്ലാ മുസ്ലിംകളും യോജിച്ചിട്ടുണ്ട്.

( إذا وجدتم في كتابي خلاف سنة رسول الله صلى الله عليه وسلم فقولوا بسنة رسول الله صلى الله عليه وسلم ودعوا ما قلت ) . ( وفي رواية ( ( 63/ فاتبعوها ولا تلتفتوا إلى قول أحد ) . ( النووي في اﻟﻤﺠموع 1

ഇമാം ശാഫിഈ പറയുന്നു: എന്റെ കിതാബുകൡ റസൂൽസല്ലല്ലാഹു അലൈഹി വസല്ലംയുടെ ചര്യക്കെതിരായി വല്ലതും നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ റസൂൽസല്ലല്ലാഹു അലൈഹി വസല്ലംയുടെ സുന്നത്തിന്റെ അടിസ്ഥാനത്തിൽ )നിങ്ങൾ സംസാരിക്കുക. ഞാൻ പറഞ്ഞത് അവഗണിക്കുകയും ചെയ്യുക. (മറെറാരു റി​പ്പോര്ർട്ടിൽ അ​പ്പോൾ നിങ്ങളത് പിൻപററുക, മറെറാരാളുടെ വാക്കുകൡക്കും നിങ്ങൾ തിരിയരുത്)


63/ 4 ( إذا صح الحديث فهو مذهبي ) . ( النووي 1

ഇമാം ശാഫിഈ പറയുന്നു: ഹദീസ് സ്വഹീഹായി വന്നാൽ , അതാണ് എ​‍െൻ മദ്ഹബ്.

5( أنتم أعلم بالحديث والرجال مني فإذا كان الحديث الصحيح فأعلموني به أي شيء يكون :كوفيا أو بصريا أو شاميا حتى أذهب إليه إذا كان صحيحا ) . ( 1/ ( الخطيب في الاحتجاج بالشافعي

(ഇമാം ശാഫിഈ തന്റെ ശിഷ്യനായ അഹ്മദ്ബ്നു ഹമ്പലിനോട് പറഞ്ഞു ) ഹദീസിനെക്കുറിച്ചും നിവേദകരെക്കുറിച്ചും നിങ്ങൾ എന്നേക്കാൾ അറിവുള്ളവരാണ് അതിനാൽ ഹദീസ് സ്വഹീഹാണെന്ന് കണ്ടാൽ അത് കൂഫയിൽ നിന്നായാലും ബസറയിൽ നിന്നായാലും ശാമിൽ നിന്നായാലും എവിടെ നിന്നായാലും ശരി നിങ്ങളെന്നെ അറിയിക്കണം.എന്തെന്നാൽ (ഹദീസ) ശരിയാണെങ്കിൽ എനിക്കതിലേക്ക് മടങ്ങാമല്ലോ..

( كل مسألة صح فيها الخبر عن رسول الله صلى الله عليه وسلم عند أهل 51 ( 107/ النقل بخلاف ما قلت فأنا راجع عنها في حياتي وبعد موتي ).( أبو نعيم في الحلية 9

ഇമാം ശാഫിഈ പറയുന്നു: ഏത് വിഷയത്തിലും ഞാൻ പറഞ്ഞതിനു വിരുദ്ധമായി ഹദീസിന്റെ ആളുകൾ റസുൽസല്ലല്ലാഹു അലൈഹി വസല്ലംൽ നിന്നുള്ള വര്ർത്തമാനം സ്വഹീഹായി ഗണിച്ചാൽ , എന്റെ ജീവിത കാലത്തായാലും മരണശേഷമായാലും ഞാനതിൽ നിന്നും മടങ്ങുന്നു.

( إذا رأيتموني أقول قولا وقد صح عن النبي صلى الله عليه وسلم خلافه ( 1/10/ فاعلموا أن عقلي قد ذهب ) . ( ابن عساكر بسند صحيح 15

ഇമാം ശാഫിഈ പറയുന്നു: ഞാനൊരു കാര്യം പറഞ്ഞതായി നിങ്ങൾ കാണുകയും അതിനെതിരായി നബിസല്ലല്ലാഹു അലൈഹി വസല്ലംയിൽ നിന്ന് സ്വഹീഹായി വരികയും ചെയ്താൽ എന്റെ ബുദ്ധി നീങ്ങി​പ്പോയതാണെന്ന് നിങ്ങൾ മനസ്സിലാക്കുക.

( كل ما قلت فكان عن النبي صلى الله عليه وسلم خلاف قولي مما يصح ( 2/9/ فحديث النبي أولى فلا تقلدوني ) . ( ابن عساكر بسند صحيح 15

ഇമാം ശാഫിഈ പറയുന്നു: ഞാൻ പറയുന്നവ ; എന്റെ വാക്കുകൾക്ക് എതിരായി നബിസല്ലല്ലാഹു അലൈഹി വസല്ലംയിൽ നിന്നും സ്വഹീഹായി വന്നാൽ നബിസല്ലല്ലാഹു അലൈഹി വസല്ലംഹദീസിന്നാണ് മുൻഗണന അ​പ്പോൾ നിങ്ങൾ എന്നെ പിൻപറ്റരുത്.

( كل حديث عن النبي صلى الله عليه وسلم فهو قولي وإن لم تسمعوه مني ) 94 – . ( ابن أبي حاتم 93

ഇമാം ശാഫിഈ പറയുന്നു: നബിസല്ലല്ലാഹു അലൈഹി വസല്ലംയിൽ നിന്നും വന്ന എല്ലാ വചനങ്ങളും - അതാണ് ) എന്റെ വാക്ക് എന്നിൽ നിന്നും നിങ്ങളത് കേട്ടിട്ടില്ലെങ്കിലും (ഇബ്നു അബീഹാതിം 93-94)



ഇമാംശാഫിഈ(റ)യെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെയധികം വിശാലമായ സമീപ നമുള്ള മഹാനായിരുന്നു. ഒരുകാര്യം മുൻപ്പറഞ്ഞത്തെററാണെന്ന് പ്രമാണബദ്ധമായി തോന്നിയാൽ അദ്ദേഹം അതിൽ നിന്നുംമടങ്ങിയിരുന്നു. മുൻപ്കാലത്ത് മക്കയിലും ബാഗ്ദാദി ലുമൊക്കെ ആയിരുന്ന സമയത്ത് അദ്ദേഹം പറഞ്ഞ കാര്യങ്ങൡ മിക്കതും ഈജിപ്തിലെ ത്തിയപ്പോൾ അങ്ങനെ തിരുത്തി.യിട്ടുണ്ട്. അതുകൊണ്ട്തന്നെ സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഇമാംശാഫിഈ പറഞ്ഞ കാര്യങ്ങൾ മാത്രം നാം അംഗീകരിക്കുക അല്ലാത്തവ ഒഴിവാക്കി ഹദീസിനെ പിൻപററലാണ് ഇമാംശാഫിഈയുടെ മദ്ഹബ്.

ഇവിടെ ബുഖാരിയിലും മുസ്ലിമിലുമടക്കം വന്നിട്ടുള്ള നൂറുകണക്കിനു സ്വഹീഹായ ഹദീസു കൾ സ്ത്രീകൾ പള്ളിയിൽ ജുമുഅ:ജമാഅത്തിനു വന്നതിന് തെളിവുണ്ട്. സ്ത്രീകൾ പള്ളി

യിൽ ജുമുഅ:ജമാഅത്തിൽ പങ്കെടുക്കുന്നത് അവരുടെ അവകാശമാണെന്നാണ് നബിസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചത്. അങ്ങിനെ അവർ പള്ളിയിൽ വരുന്നതിന് പാലിക്കേണ്ട ​‍ാമര്യാദകളും നബിസല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചു. നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെ ഭാര്യമാരടക്കമുള്ള സഹാബാ വനിതകൾ വിവിധ നമസ്ക്കാരങ്ങ ൡ പങ്കെടുത്തതും സഹാബാവനിതകളോട് പെരുന്നാൾ ജുമുഅ:ക്ക് ഈദ്മുസല്ലകൡക്ക് പുറപ്പെടാൻ കൽ‌പ്പിച്ചതുമൊക്കെ മുകൡ സ്വഹീഹായ ഒട്ടേറെ ഹദീസുകളിലൂടെ നാം മനസ്സിലാക്കിയതാണ്. മാത്രമല്ല ഇമാംശാഫിഈ(റ)യുടെ ഏററവും സുവ്യക്തമായ അഭിപ്രായങ്ങൾ രേഖ​പ്പെടുത്ത​പ്പെട്ട കിതാബ് ഉമ്മിൽ പറയുന്നത് സ്ത്രീകൾ വീട്ടിൽ നിന്ന് ളുഹ്ർ നിസ്ക്കരിക്കുന്നതിനേക്കാളും ഏററവും ഉത്തമം കുഌച്ച് അത്തർ പൂശാതെ ആഢംബരം കാണിക്കാതെ പള്ളിയിൽ പോയി ജുമുഅ നിസ്ക്കരിക്കുന്നതാണ് എന്നാണ്.

( قَا َ ل : الشَّافِعِيُّ ) : وََلا ُأحِبُّ لِوَاحِدٍ مِمَّنْ َلهُ تَرْكُ الْجُمُعَةِ مِنْ اْلَأحْرَا ِ ر لِْلعُ ْ ذ ِ ر وََلا مِنْ النِّسَاءِ وَ َ غيْ ِ ر الْبَالِغِينَ وَاْلعَِبيدِ َأ ْ ن يُصَلِّيَ الظُّهْرَ حَتَّى يَنْصَِ رفَ اْلِإمَامُ ، َأوْ يَتَوَخَّى انْصِرَاَفهُ ِبَأنْ يَحْتَا َ ط حَتَّى يَرَى َأنَّهُ َقدْ انْصَرَفَ ؛ لَِأنَّهُ َلعَلَّهُ يَقْدِرُ عََلى إتْيَانِ الْجُمُعَةِ َفيَ ُ كو ُ ن إتْيَانُهَا خَيْرًا َلهُ

ഇമാം ശാഫിഈ പറയുന്നു, ജുമുഅ ഉപേക്ഷിക്കൽ അനുവദനീയമായ പുരുഷൻമാരിൽ നിന്ന് ഇളവുകൾ ഉള്ളവരും, അടിമ, സ്ത്രീകൾ,കുട്ടികൾ എന്നിവരും ഇമാമ് ജുമുഅയിൽ നിന്ന് പിരിഞ്ഞശേഷമല്ലാതെ അതിന്ന് മുൻപ് ളുഹർ നമസ്ക്കരിക്കുന്നത് ഞാനിഷ്ട​പ്പെടുന്നില്ല. അല്ലെങ്കിൽ സൂക്ഷ്മതക്ക്വേണ്ടി നിശ്ചയമായും ഇമാം ജുമുഅയിൽ നിന്ന് പിരിഞ്ഞുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇമാം ജുമുഅയിൽ നിന്ന് പിരിയുന്നത്വരെ കാത്തിരിക്കണം. നിശ്ചയമായും അവര്ർക്ക് തടസ്സങ്ങൾ നീങ്ങി ജുമുഅയിൽ പങ്കെടുക്കാൻ )കഴിഞ്ഞാൽ അവര്ർക്കതാണ് ഏററവും ഉത്തമമായിട്ടുള്ളത് അൽ ഉമ്മ് 1 - 190

ഇമാം ശാഫിഈ(റ) വീണ്ടും പറയുന്നു.

( قَا َ ل الشَّافِعِيُّ ) : وَهَ َ ك َ ذا ُأحِبُّ لِمَنْ حَضَرَ الْجُمُعََة مِنْ عَبْدٍ وَصَِبيٍّ وَ َ غيْ ِ رهِ إلَّا النِّسَاءَ َفِإنِّي ُأحِبُّ َلهُنَّ النَّظَاَفَة ِبمَا يَقْ َ طعُ الرِّيحَ الْمُتَغَيِّرََة وََأكْرَهُ َلهُنَّ الطِّيبَ وَمَا يُشْهَرْ َ ن ِبهِ مِنْ الثِّيَا ِ ب بَيَا ٍ ض ، َأوْ َ غيْ ِ رهِ َفِإنْ تَ َ طيَّبْنَ وََفعَلْنَ مَا َ ك ِ رهْت َلهُنَّ َلمْ يَ ُ كنْ عََليْ ِ هنَّ إعَادَةُ صَلَاةٍ .

അൽ ഉമ്മിൽ ഇമാം ശാഫി(റ) പ്രസ്താവിക്കുന്നത് കാണൂക: അതുപോലെ പുരുഷന്മാരും അടിമകളും കുട്ടികളും ജുമാ നമസ്കാരത്തിനു സുഗന്ധ ദ്രവ്യം ഉപയോഗിച്ച് പങ്കെടുക്കുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത് .എന്നാൽ സ്ത്രീകൾ സുഗന്ധം ഉപയോഗിച്ച് ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. ശരീരത്തിലെ ദുർഗന്ധങ്ങൾ ശരിക്ക് നീങ്ങുന്നതുവരെ അവൾ ശരിയായ നിലക്ക് കുളിച്ച് ശുദ്ധിയായി പങ്കെടുക്കുന്നതിനെയാണ് ഞാനിഷ്ടപ്പെടുന്നത്. ഇനി ഞാൻ അവൾക്ക് വെറുക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് അവൾ നമസ്കാരത്തിന്ന് വന്നാൽ അവൾ ജുമുഅ: നമസ്കാരം മടക്കി നമസ്ക്കരിക്കേണ്ടതില്ല.(അൽ ഉമ്ം വാള്യം-1 പേജ് 175)

അ​പ്പോൾ ഇനി നമ്മൾ ചെയ്യേണ്ടത് - “ഏത് വിഷയത്തിലും ഞാൻ പറഞ്ഞതിനു


വിരുദ്ധമായി ഹദീസിന്റെ ആളുകൾ റസുൽസല്ലല്ലാഹു അലൈഹി വസല്ലംൽ നിന്നുള്ള വര്ർത്തമാനം സ്വഹീഹായി ഗണിച്ചാൽ , എന്റെ ജീവിത കാലത്തായാലും മരണശേഷമായാലും ഞാനതിൽ നിന്നും മടങ്ങുന്നു“ - എന്ന് ഇമാം ശാഫിഈ(റ) പറഞ്ഞപോലെ ചെയ്തുകൊണ്ട് സ്വഹീഹായ ഹദീസനുസരിച്ച് നീങ്ങുക.

ഇജ്മാഅ്

وََقدْ نََق َ ل ابْنُ الْمُنْذِ ِ ر وَ َ غيْرُهُ اْلِإجْمَاعَ عََلى َأنَّهَا َلوْ حَضَرَتْ وَصَلَّتْ الْجُمُعََة جَازَ ، وََقدْ َثبَتَتْ الَْأحَادِيثُ الصَّحِيحَةُ اْلمُسْتَفِيضَُة َأنَّ النِّسَاءَ كُنَّ يُصَلِّينَ خَلْفَ رَسُو ِ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ فِي مَسْ ِ جدِهِ خَلْفَ الرِّجَا ِ ل وَلَِأنَّ اخْتِلَا َ ط النِّسَاءِ ِبالرِّجَا ِ ل إ َ ذا َلمْ يَ ُ كنْ خَلْوًَة َليْسَ ِبحَرَاٍم . . ഇജ്മാഅ് ഇമാം നവവി (റ) പറയുന്നു. തീര്ർച്ചയായും സ്ത്രീകൾ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്ക്കരിക്കുകയും ചെയ്താൽ അനുവദനീയമാകുമെന്നതിൽ ഇജ്മാഅ് ഉണ്ടെന്ന് ഇബ്നു മുൻദിറും മററും ഉദ്ധരിച്ചിട്ടുണ്ട്. ധാരാളം ഹദീസുകൡ നബിസല്ലല്ലാഹു അലൈഹി വസല്ലം യുടെ പള്ളിയിൽ നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെയും പുരുഷൻമാരുടെയും പിന്നിൽ നിന്നു കൊണ്ട് സ്ത്രീകൾ നമസ്ക്കരിച്ചിരുന്നൂവെന്ന് സ്ഥിര​പ്പെട്ടിട്ടുമുണ്ട്.മാത്രമല്ല സ്ത്രീകളും പുരുഷൻമാരും ഇടകലരുക എന്നത് ഏകാന്തതയിലല്ലെങ്കിൽ ഒരിക്കലും ഹറാമാകുന്നുമില്ല. (ശറഹുൽ മുഹദ്ദബ് 4 :484)

ഇങ്ങനെ സ്ത്രീകൾ ജുമുഅക്കും ജമാഅത്തിനും പങ്കെടുക്കുന്നതിന് ആയത്തുകളും ഹദീസുകളും ഇജ്മാഉമടക്കം സകല തെളിവുകളും ഹാജരാക്കിയാൽ പിന്നെ മുസ്ല്യാരുടെ അവസാനത്തെ അടവായി വരുന്ന മറെറാരു ചോദ്യം - ഫറളായ 4 റക്അത്ത് ളുഹർ നിസ്ക്കാരം ഒഴിവാക്കി സ്ത്രീകൾ അവര്ർക്ക് ഫറളല്ലാത്ത ജുമുഅ: 2 റക്അത്ത് നിസ്ക്കരിക്കുന്നത് ശരിയാണോ..?? മറുപടി: നബിസല്ലല്ലാഹു അലൈഹി വസല്ലംയുടെയും സഹാബത്തിന്റെയും കൂടെ സഹാബാ വനിതകൾ ജുമുഅക്കും ജമാഅത്തിനും പങ്കെടുത്തിട്ടുണ്ട്. അവരോട് ഒരിക്കലും നബിസല്ലല്ലാഹു അലൈഹി വസല്ലംയോ )സഹാബത്തോ മുസ്ല്യാക്കൾ ചോദിക്കുന്ന ഇത്തരം ചോദ്യം ചോദിച്ചിട്ടില്ല. മാത്രമല്ല, ജുമുഅക്ക് ശേഷം അവരാരും പിന്നീട് ളുഹർ നിസ്ക്കരിച്ചതായി സ്വഹീഹായി രേഖ​പ്പെടുത്തിയിട്ടുമില്ല. കൂടാതെ ഇത് സംബന്ധമായിട്ടുള്ളഹദീസുകളൊക്കെ പഠിച്ച് മനസ്സിലാക്കിയിട്ടുള്ള മഹത്തുക്കളായ ഇമാമീങ്ങൾ ഈ ചോദ്യത്തിനും മറുപടി നൽകിയിട്ടുണ്ട്. ഇമാം നവവി(റ) രേഖ​പ്പെടുത്തുന്നു

ذ َ كرْنَا َأنَّ الْمَعْذُورِينَ كَالْعَبْدِ وَالْمَرَْأةِ وَالْمُسَافِ ِ ر وَ َ غيْ ِ رهِمْ َفرْضُهُمْ الظُّهْرُ ، َفِإنْ صَلَّوْهَا صَحَّتْ ، وَِإنْ تَرَكُوا الظُّهْرَ وَصَلَّوْا الْجُمُعََة َأجْزََأتْهُمْ ِباْلِإجْمَا ِ ع ، نََق َ ل اْلِإجْمَاعَ فِيهِ ابْنُ الْمُنْذِ ِ ر وَِإمَامُ الْحَرَمَيْ ِ ن 54 وَ َ غيْرُهُمَا ( َفِإنْ قِي َ ل ) : إ َ ذا كَا َ ن َفرْضُهُمْ الظُّهْرَ َأرْبَعًا َف َ كيْفَ سََق َ ط اْلَفرْضُ عَنْهُمْ ِبرَكْعَتَيْ الْجُمُعَةِ ( فَجَوَابُهُ ) : َأنَّ الْجُمُعََة وَِإنْ َ كانَتْ رَكْعَتَيْ ِ ن َف ِ هيَ َأكْمَلُ مِنْ الظُّهْ ِ ر ِبَلا شَكٍّ ، وَلِهَ َ ذا وَجَبَتْ عََلى َأهْ ِ ل الْكَمَا ِ ل . وَِإنَّمَا سََق َ طتْ عَنْ اْلمَعْ ُ ذو ِ ر تَخْفِيفًا َفِإ َ ذا تَ َ كلََّفهَا َفَقدْ َأحْسَنَ َفَأجْزََأهُ َ كمَا َ ذ َ كرَهُ الْمُصَنِّفُ فِي اْلمَ ِ ري ِ ض إ َ ذا تَ َ كلَّفَ الْقِيَامَ ، وَالْمُتَوَضِّئِ إ َ ذا تَرَكَ مَسْحَ الْخُفِّ َفغَسَ َ ل ِ رجَْليْهِ وَشِبْ ِ ههِ ، وَهَ َ ذا ُ كلُّهُ بَعْدَ ُثبُوتِ الْإِجْمَا ِ ع .

ഇജ്മാഅ്

ഇമാം നവവി (റ) പറയുന്നു. നിശ്ചയം ജുമുഅ:യിൽ നിന്ന് ഒഴിവുള്ള അടിമ, സ്ത്രീ, )യാത്രക്കാരൻ പോലെയുള്ളവർ ജുമുഅ നമസ്ക്കരിച്ചാൽ അവര്ർക്കതു മതിയാവുന്നതാണ്. ഇതിൽ ഇബ്നു മുൻദിർ (റ) ഇമാമുൽ ഹറമൈനി (റ) പോലെയുവർ ഇജ്മാഅ് ഉദധരിച്ചിട്ടുണ്ട്. നാലു റകഅത്ത് ളുഹർ നമസ്ക്കരിക്കൽ ഇവര്ർക്ക് നിര്ർബ്ബന്ധമല്ലേ ? അ​പ്പോൾ ജുമുഅ രണ്ടു റകഅത്ത് നമസ്ക്കരിച്ചാൽ എങ്ങനെയാണ് നിര്ർബ്ബന്ധം അവരിൽ നിന്ന് ഇല്ലാതാവുകൂയെന്ന് ഒരാൾ ചോദിച്ചാൽ അതിനുള്ള മറുപടി ഇപ്രകാരമാണ്. - ജുമുഅ രണ്ടു റക്അത്താണെങ്കിലും ളുഹറിനേക്കാൾ ഏററവും പരിപൂര്ർണമായത് ജുമുഅയാണ്. അതിൽ യാതൊരു സംശയവുമില്ല. നിര്ർബന്ധത്തിൽ നിന്ന് അവർ ഒഴിവാകുന്നത് തടസ്സങ്ങൾ ഉള്ളതിനാലാണ്. എന്നാൽ അവർ ജുമുഅ നിസ്ക്കരിച്ചാൽ നിസ്സംശയം അത് ഏററവും പൂര്ർണമായതാണ്. ഏത് പോലെയെന്നാൽ കാലുറയിൽ തടവുന്നത് ഉപേക്ഷിച്ച് കാൽ കഴുകി വൃത്തിയാക്കുന്നത് പോലെ ഇമാം നവവി (റ) യുടെ ശറഹുൽ മുഹദ്ദബ് 4 - 496

നിരവധി തെളിവുകൾ നിരത്തിക്കൊണ്ട് സ്ത്രീകളുടെ ജുമുഅ:ജമാഅത്ത് ഇസ്ലാമിൽ അനുവദിക്കപ്പെട്ടതാണെന്ന് ഇവിടെ സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

അതുകൊണ്ട് ഭിന്നതയുള്ള കാര്യങ്ങൡ തീർപ്പ് കൽ‌പ്പിക്കുവാൻ നമ്മുടെ ഏററവും പ്രധാന​‍പ്പെട്ട തെഌവായ പരിശുദ്ധഖുര്ർആനിന്റെ കൽപ്പനയിലേക്ക് നാം മടങ്ങുക

يَا َأيُّهَا الَّذِينَ آمَنُوْا َأطِيعُواْ اللَّهَ وََأطِيعُواْ الرَّسُو َ ل وَُأوْلِي الأَمْ ِ ر مِنْ ُ كمْ َفِإن تَنَازَعْتُمْ فِي شَيْءٍ َفرُدُّوهُ ِإَلى اللَّهِ وَالرَّسُو ِ ل ِإن ُ كنْتُمْ تُؤْمِنُو َ ن ِباللَّهِ وَالْيَوِْم الآخِ ِ ر ذلِكَ خَيْرٌ وََأحْسَنُ تَأْوِي ً لا

4:അന്നിസാഅ് 59.സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും 55 റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ ( അതാണ് വേണ്ടത്. ) അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും


അതേ നമ്മൾ നിരവധി തെളിവുകളിലൂടെ അല്ലാഹുവിന്റെ ഖുര്ർആനിലേക്കും അവന്റെ റസൂലിന്റെ ചര്യയിലേക്കും ഈ വിഷയത്തെ മടക്കിയിരിക്കുന്നു. ഖുര്ർആനിൽ : അൽബഖറ: 114.

وَمَنْ َأظَْلمُ مِمَّنْ مَّنَعَ مَسَا ِ جدَ ٱللَّهِ َأن يُذْ َ كرَ فِيهَا ٱسْمُهُ وَسَعَى فِٰي خَرَاِبهَآ أُوَْلئِٰكَ مَا َ كا َ ن َلهُمْ َأن يَدْخُلُوهَآ ِإلاَّ خَآئِفِينَ لَّهُمْ فِي ٱلدُّنْيَا خِزْيٌ وََلهُمْ فِي ٱلآخِرَةِ عَ َ ذابٌ عَظِيمٌ


അള്ളാഹുവിന്റെ പള്ളികൡ അവന്റെ നാമം പ്രകീര്ർത്തിക്കപ്പെടുന്നതിന്ന് തടസ്സമുണ്ടാക്കു കയും അവയുടെ തകര്ർച്ചക്കായി ശ്രമിക്കുകയും ചെയ്തവനേക്കാൾ അതിക്രമകാരി ആരുണ്ട്? തഫ്സീർ ഖുര്ർതുബിയിൽ ഈ ആയത്തിനുള്ള വ്യഖ്യാനത്തിൽ നമസ്ക്കാരത്തിന് പള്ളികൡ വരുന്ന സ്ത്രീകളെ തടയുന്നവരെയും അതിക്രമിയായിട്ടാണ് കണക്കാക്കുന്നത്.

ഇമാംഖുര്ർതുബി അതിന്ന് തെഌവ് പറയുന്നത് لَا تَمْنَعُوا إِمَاء اللَّه مَسَاجِد اللَّه

അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികൡ നിന്നും

തടയരുത് എന്ന നബി സല്ലല്ലാഹു അലൈഹി വസല്ലം യുടെ കൽപനയാണ്.

عَنْ ِبَلا ِ ل بْ ِ ن عَبْدِ اللَّهِ بْ ِ ن عُمَرَ عَنْ َأِبيهِ َقا َ ل قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ َلا تَمْنَعُوا النِّسَاءَ حُظُوظَهُنَّ مِنْ الْمَسَا ِ جدِ ِإ َ ذا اسْتَْأ َ ذنُو ُ كمْ

നിങ്ങളുടെ സ്ത്രീകൾ പള്ളികൡക്ക് പോകാനുള്ള അവരുടെ അവകാശം ചോദിച്ചാൽ നിങ്ങളവരെ തടയരുത് - മുസ്ലിം

No comments :

Post a Comment

Note: Only a member of this blog may post a comment.